Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്വാറന്റൈനില്‍ കഴിയുന്ന വിദ്യാര്‍ഥിനിയുടെ വീടിനു നേരെ സിപിഎം ആക്രമണം; പിതാവിനും മകള്‍ക്കും പരിക്ക്; പ്രതികളെ രക്ഷിച്ചെടുത്ത് പോലീസും പാര്‍ട്ടിയും

തണ്ണിത്തോട് കാവി ജങ്ഷനിൽ ക്വാറന്റൈനിൽ കഴിയുന്ന വിദ്യാർഥിനിയുടെ വീടിനു നേരെ ആക്രമണം. പോലീസ് പിടികൂടിയ പ്രതികളെ വിട്ടയക്കാൻ സിപിഎം തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് മെമ്പർ ഉൾപ്പെടയുള്ളവരുടെ രാഷ്‌ട്രീയ ഇടപെടൽ

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Apr 8, 2020, 08:38 pm IST
in Kerala

ചിറ്റാര്‍: തണ്ണിത്തോട് കാവി ജങ്ഷനില്‍ ക്വാറന്റൈനില്‍ കഴിയുന്ന വിദ്യാര്‍ഥിനിയുടെ വീടിനു നേരെ ആക്രമണം. ആക്രമണത്തില്‍ വിദ്യാര്‍ഥിനിക്കും പിതാവിനും പരിക്കേറ്റു. ആരോഗ്യ പ്രവര്‍ത്തകരെത്തി കുട്ടിയെ ചികിത്സക്ക് വിധേയമാക്കിയതിനു ശേഷം വീണ്ടും വീട്ടില്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. സിപിഎം പ്രവര്‍ത്തകരായ അശോകന്‍,അജേഷ്, രാജേഷ് എന്നിവരാണ് ആക്രമണം നടത്തിയത്. സംഭവത്തെ തുടര്‍ന്ന് മൂന്നു പ്രതികളെ അറസ്റ്റു ചെയ്തെങ്കിലും തണ്ണിത്തോട് പോലീസ് ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.  പ്രതികളെ വിട്ടയക്കാന്‍ സിപിഎം തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഉള്‍പ്പെടയുള്ളവര്‍ രാഷ്‌ട്രീയ ഇടപെടലുകള്‍ നടത്തിയതായും ആരോപണമുണ്ട്. ഐസൊലേറ്റ് ചെയ്യപ്പെട്ടവരെയോ, അവരുടെ വീടുകളോ ആക്രമിക്കുന്നവരെ കരിമ്പട്ടികയില്‍ പെടുത്തി ജാമ്യമില്ലാത്ത കുറ്റത്തിന് അറസ്റ്റു ചെയ്യണമെന്നാണ് ചട്ടം.  മാത്രമല്ല എസ്പി തലത്തില്‍ അന്വേഷണം നടത്തുന്ന ഒരു കേസിലെ പ്രതികള്‍ അന്വേഷണം നിലവിലിരിക്കെ പരാതിക്കാരുടെ വീടുകള്‍ ആക്രമിച്ചിട്ടും വെറും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.  

കോയമ്പത്തൂരിലെ സ്വകാര്യ വിദ്യാഭാസ സ്ഥാപനത്തില്‍ ബിഎസ്സി അഗ്രിക്കള്‍ച്ചറിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനി അവധി ആയതിനെ തുടര്‍ന്ന് നാട്ടിലെത്തിയപ്പോള്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കുകയായിരുന്നു. മകള്‍ വീട്ടില്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചതോടെ കേബിള്‍ ടിവി, ബ്രോഡ്ബാന്റ് സേവനം ചെയ്യുന്ന കുട്ടിയുടെ പിതാവ് ഓഫീസിലേക്ക് താമസം മാറ്റിയിരുന്നു. എന്നാല്‍ കുട്ടിയുടെ അച്ഛന്‍ വീട്ടില്‍ താമസിക്കുന്നുണ്ടെന്നും പുറത്ത് ഇറങ്ങുന്നുണ്ടെന്നും ആരോപിച്ചാണ് വീട് അക്രമിച്ചത്.  

നാട്ടിലെത്തിയ കുട്ടിക്ക് കോവിഡ് രോഗമുണ്ടെന്ന തരത്തില്‍ വാട്സാപ് ഗ്രൂപ്പ് വഴി ഇവര്‍ നിരന്തരം പ്രചരണം നടത്തിയിരുന്നു. ഇതു മൂലം കടുത്ത  മാനസിക പ്രയാസം കുടുംബം  അനുഭവിച്ചിരുന്നു.  നിരന്തരമായ അപവാദ പ്രചാരണങ്ങളെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളും ശബ്ദസന്ദേശവും ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് പരാതിയും നല്‍കി.  ‘സഖാവ്’ എന്ന പേരിലുള്ള വാട്സ് ആപ് ഐഡിയില്‍ നിന്നാണ് വിദ്യാര്‍ഥിയുടെ പിതാവിനെ ആക്രമിക്കണം എന്ന സന്ദേശം പുറത്തു വന്നത്. എന്നാല്‍ അക്രമികളെ തള്ളി മുഖ്യമന്ത്രി രംഗത്തുവന്നിട്ടുണ്ട്. അക്രമം അംഗീകരിക്കില്ലെന്ന് അദേഹം വൈകിട്ട് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.  

Tags: attackcovidcpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)
Kerala

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

Kerala

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

India

കലിമ ചൊല്ലാൻ വിസമ്മതിച്ചതിന് സുരക്ഷാ ജീവനക്കാർക്ക് നേരെ ആക്രമണം; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

Kerala

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

Kerala

പെട്രോള്‍ അടിച്ചതിന്റെ പണം ചോദിച്ചു; പമ്പ് ജീവനക്കാരിയെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചു, സംഭവം മലപ്പുറത്ത്

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബത്തെ തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചു; ഗർഭിണിയടക്കമുള്ളവരുടെ വസ്ത്രങ്ങൾ വലിച്ചുകീറി, ഒമ്പത് പേർക്ക് പരിക്ക്

ക്യൂബയെ ആക്രമിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്, സൈനിക വിന്യാസത്തിന് സൂചന നൽകി

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.