Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മരുന്നും ചികിത്സയുമില്ല; എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ ദുരിതത്തില്‍

സംസ്ഥാന ആരോഗ്യവകുപ്പാകട്ടെ ഈ സാഹചര്യത്തില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധകാണിക്കുന്നില്ല.

കെ.കെ. പത്മനാഭന്‍ by കെ.കെ. പത്മനാഭന്‍
Apr 6, 2020, 12:35 pm IST
in Kerala

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിബാധിത ജില്ലയായ കാസര്‍കോട്ടെ ആയിരക്കണക്കിന് ദുരിതബാധിതര്‍ മരുന്നും ചികിത്സയുമില്ലാതെ ദുരിതത്തില്‍. സര്‍ക്കാര്‍ പുറത്ത് വിട്ട 2010 മുതല്‍ 2019 വരെയുള്ള ദുരിതബാധിത പട്ടികയില്‍ തന്നെ ആറായിരത്തോളം പേരുണ്ട്. പക്ഷെ ലിസ്റ്റ് ചെയ്യപ്പെടാത്ത എന്‍ഡോസള്‍ഫാന്‍ ബാധിതരായ നാലായിരം  പേര്‍ ജില്ലയില്‍ വേറെയുമുണ്ടെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. പട്ടികയിലുള്ള 511 കുട്ടികള്‍ക്കും 2011ലെ പട്ടികയില്‍പ്പെട്ട 1318 പേരില്‍ 610 പേര്‍ക്കും ഇതുവരെ ചികിത്സ ഉള്‍പ്പെടെയുള്ള യാതൊരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടറി അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍ ജന്മഭൂമിയോട് പറഞ്ഞു. ക്യാന്‍സര്‍, ത്വക്ക് രോഗങ്ങള്‍ ഉള്‍പ്പെടെ മാരകരോഗമുള്ളവര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായിട്ടുണ്ട്. മംഗളുരുവിലെ ആശുപത്രികളില്‍ നിന്ന് ലഭിക്കുന്ന മരുന്നുകളും ചികിത്സയുമായിരുന്നു ദുരിതത്തിന്റെ തോത് കുറച്ചിരുന്നത്. മിക്കയാളുകളും മാസത്തില്‍ ഒരു തവണയെങ്കിലും മംഗളുരുവിലെ ആശുപത്രികളില്‍ ചികിത്സ തേടുന്നവരാണ്.

സംസ്ഥാന ആരോഗ്യവകുപ്പാകട്ടെ ഈ സാഹചര്യത്തില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധകാണിക്കുന്നില്ല. പലരുടേയും കൈയില്‍ നിലവിലെ മരുന്നിന്റെ കരുതലും അവസാനിച്ചു. ഇതോടെ ദിവസേന രണ്ടും മൂന്നും തവണയൊക്കെ പല കുട്ടികള്‍ക്കും ബോധക്ഷയവും അപസ്മാരവുമൊക്കെയുണ്ടാവുന്നതായി രക്ഷിതാക്കള്‍ പറയുന്നു. കാസര്‍കോട് ന്യൂ

റോ വിഭാഗം ഡോക്ടറോ ഇത്തരം രോഗികളെ ചികിത്സിക്കാന്‍ പറ്റുന്ന മറ്റ് കുട്ടികളുടെ ഡോക്ടറോ ഇല്ല. മരുന്ന് തീരുമെന്നത് കണ്ട് കുട്ടികള്‍ക്ക് കൊടുക്കേണ്ട മരുന്നിന്റെ അളവിന്റെ പകുതി കൊടുത്തുകൊണ്ടാണ് മുന്നോട്ട് പോവുന്നത്. ഇതിന്റെ അവശത വേറെയുമുണ്ടെന്ന് കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു.

മംഗളുരൂവിലെ ആശുപത്രിയെ ആശ്രയിച്ച് ജീവിക്കുന്ന രോഗബാധിതരായ പല പ്രായത്തിലുള്ള ആയിരത്തിലധികം പേരുണ്ട് കാസര്‍കോടിന്റെ വിവിധ ഭാഗങ്ങളില്‍ മരുന്ന് കിട്ടാത്തത് മൂലമുള്ള പ്രശ്‌നം കൊണ്ട് അസുഖം കൂടിയ ചിലരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുമുണ്ട്. പക്ഷെ അവിടെയും ആവശ്യത്തിന് മരുന്ന് കിട്ടാത്ത അവസ്ഥയാണുള്ളതെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഇവിടെയുള്ളവര്‍ മറ്റു ഡോക്ടര്‍മാരുടെ അടുത്തെത്തുമ്പോള്‍ എന്ത് ചികിത്സയാണ് നല്‍കേണ്ടതെന്ന് പോലും പലര്‍ക്കുമറിയില്ല. മുമ്പ് കാണിച്ച സ്ഥലത്ത് തന്നെ കാണിക്കുന്നതാണ് നല്ലതെന്ന നിര്‍ദേശമാണ് ഡോക്ടര്‍മാര്‍ നല്‍കുന്നത്. അല്ലെങ്കില്‍ നല്‍കി കൊണ്ടിരിക്കുന്ന മരുന്ന് തന്നെ തുടരാന്‍ പറയുന്നു. മംഗളുരുവില്‍ നിന്നു കുറിച്ചു കൊടുത്ത മരുന്ന് കാസര്‍കോട് കിട്ടുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. ഭക്ഷ്യവസ്തുക്കള്‍ ദുരിതബാധിതര്‍ക്ക് വീടുകളിലെത്തിച്ച് നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ അതും ലഭ്യമാക്കിയിട്ടില്ല.

Tags: keralacovidലോക്ഡൗണ്‍Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

പുതിയ വാര്‍ത്തകള്‍

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

സാംസ്‌കാരമിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ തുടക്കം

ഇന്ദ്രിയ നിയന്ത്രണത്തിന് ജപം

ഹംപി വിഠല ദേവസ്ഥാനം

കല്‍ത്തൂണുകളുടെ സംഗീതം

ഇന്ത്യയോട് പലതവണ പരാജയപ്പെട്ട പാകിസ്ഥാൻ തുറന്ന ഭീഷണി മുഴക്കി ! സിന്ധു നദിയിലെ വെള്ളത്തിനായി ഞങ്ങൾ എന്തും ചെയ്യുമെന്ന് മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.