Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അതിഥി തൊഴിലാളികളെന്ന് വിളിക്കുന്നത് ആസൂത്രിതം; തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്നത് ഗൂഢാലോചന; പിണറായി സര്‍ക്കാരിന്റേത് രാജ്യദ്രോഹം: സന്ദീപ് വാര്യര്‍

അതിഥി തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കൊടുക്കും എന്ന് മുഖ്യമന്ത്രി പറയുന്നതിന് പിറകില്‍ വലിയ ഗൂഢാലോചനയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2020, 12:43 pm IST
in Kerala

തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളികളെന്ന് ചില മാധ്യമങ്ങളും സര്‍ക്കാരും വിളിക്കുന്നത് ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍.  

കേരളം ഒരു രാജ്യം അല്ലാത്തതിനാലും ഇന്ത്യയുടെ ഭാഗമായതിനാലും അന്യസംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളി എന്ന് വിളിക്കുന്നത് രാജ്യദ്രോഹമാണ്. ദല്‍ഹിയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ അവിടെ അതിഥിയാണോ? തമിഴ്‌നാട്ടില്‍ ജോലി ചെയ്യുന്ന മലയാളികള്‍ അവിടെ അതിഥിയാണോ? അതിഥിക്ക് ഒട്ടേറെ പരിമിതികളുണ്ട്. അതിഥിക്ക് ഒരിക്കലും വീട്ടുകാരനായി മാറാന്‍ കഴിയില്ലെന്നും സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.

അതിഥി തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കൊടുക്കും എന്ന് മുഖ്യമന്ത്രി പറയുന്നതിന് പിറകില്‍ വലിയ ഗൂഢാലോചനയുണ്ട്. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ആധാറും ഇലക്ഷന്‍ കമ്മീഷന്‍ ഐഡന്റിറ്റി കാര്‍ഡും ഉണ്ട് . പിന്നെ കേരളം എന്തിനാണ് പ്രത്യേകിച്ചൊരു കാര്‍ഡ് കൊടുക്കുന്നതെന്നും സന്ദീപ് ചോദിക്കുന്നു.

പായിപ്പാടും പെരുമ്പാവൂരും പട്ടാമ്പിയിലും എല്ലാം നാടിന് പ്രതിസന്ധി ഉണ്ടാക്കുന്നത് നുഴഞ്ഞുകയറ്റക്കാരായ ബംഗ്ലാദേശികള്‍ ആണ്. യഥാര്‍ത്ഥ പ്രശ്‌നത്തെ അഭിമുഖീകരിക്കാതെ നമുക്ക് എത്രകാലം മുന്നോട്ടു പോകാന്‍ കഴിയും എന്നുള്ളതാണ് മലയാളി നേരിടുന്ന ചോദ്യം. അതിന് ഉത്തരം കണ്ടെത്തിയ മതിയാകൂ. ഈ സത്യം വിളിച്ചു പറയുന്നവരെ വര്‍ഗീയവാദി ചാപ്പകുത്തിയതു കൊണ്ട് സത്യം സത്യമല്ലാതാകുന്നില്ലെന്നും സന്ദീപ് വാര്യര്‍ തുറന്നടിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കഴിഞ്ഞ കുറച്ചു ദിവസമായി മാധ്യമങ്ങളും സര്‍ക്കാരും അതിഥി തൊഴിലാളി എന്ന വാക്ക് ഉപയോഗിക്കുന്നത് ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണ്. അന്യസംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളികള്‍ എന്ന് വിളിക്കേണ്ടതില്ല. ഇന്ത്യക്കാരായ അവര്‍ക്ക് കേരളത്തില്‍ ഭൂമി വാങ്ങാനോ ഇവിടെ സ്ഥിരതാമസക്കാരാവാനോ നിയമപരമായ യാതൊരു വിലക്കുമില്ല. അവര്‍ക്ക് കേരളത്തിലേക്ക് വരാന്‍ പാസ്‌പോര്‍ട്ടോ വിസയോ ആവശ്യമില്ല.

കേരളം ഒരു രാജ്യം അല്ലാത്തതിനാലും ഇന്ത്യയുടെ ഭാഗമായതിനാലും അന്യസംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളി എന്ന് വിളിക്കുന്നത് രാജ്യദ്രോഹമാണ്. ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ അവിടെ അതിഥിയാണോ ? തമിഴ്‌നാട്ടില്‍ ജോലി ചെയ്യുന്ന മലയാളികള്‍ അവിടെ അതിഥിയാണോ ? അതിഥിക്ക് ഒട്ടേറെ പരിമിതികളുണ്ട്. അതിഥിക്ക് ഒരിക്കലും വീട്ടുകാരനായി മാറാന്‍ കഴിയില്ല.

എന്നാല്‍ അന്യ സംസ്ഥാന തൊഴിലാളികളുടെ മറവില്‍ ബംഗ്ലാദേശികളെ അതിഥികളായി വിശേഷിപ്പിക്കുന്ന ഏര്‍പ്പാട് നടക്കില്ല. ബംഗ്‌ളാദേശികളെയാണെങ്കില്‍ നുഴഞ്ഞ് കയറ്റക്കാര്‍ എന്നാണ് വിളിക്കേണ്ടത് . അവര്‍ അതിഥികളല്ല. ക്ഷണിക്കാതെ വലിഞ്ഞുകയറി വന്നവരാണ്.

അതിഥി തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കൊടുക്കും എന്ന് മുഖ്യമന്ത്രി പറയുന്നതിന് പിറകില്‍ വലിയ ഗൂഢാലോചനയുണ്ട്. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ആധാറും ഇലക്ഷന്‍ കമ്മീഷന്‍ ഐഡന്റിറ്റി കാര്‍ഡും ഉണ്ട് . പിന്നെ കേരളം എന്തിനാണ് പ്രത്യേകിച്ചൊരു കാര്‍ഡ് കൊടുക്കുന്നത്? അത്തരമൊരു കാര്‍ഡ് ഇഷ്യൂ ചെയ്ത് ബംഗ്ലാദേശികള്‍ ഇവിടെ തുടരുന്നതിന് ക്ലെയിം കൊടുക്കുകയാണ് പിണറായി വിജയന്റെ ഉദ്ദേശം. നുഴഞ്ഞുകയറ്റക്കാര്‍ക്ക് നിയമപരമായ എന്തെങ്കിലുമൊരു രേഖയുണ്ടാക്കി നല്‍കുക. ഈ രാജ്യത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ ദ്രോഹമാണ് പിണറായി സര്‍ക്കാര്‍ ചെയ്യാന്‍ പോകുന്നത്.

പായിപ്പാടും പെരുമ്പാവൂരും പട്ടാമ്പിയിലും എല്ലാം നാടിന് പ്രതിസന്ധി ഉണ്ടാക്കുന്നത് നുഴഞ്ഞുകയറ്റക്കാരായ ബംഗ്ലാദേശികള്‍ ആണ്. ഒരു ചാനല്‍ ചര്‍ച്ചക്കിടെ പായിപ്പാട്കാരനായ സിപിഎം ജനപ്രതിനിധി തന്നെ ഇക്കാര്യം പറയുന്നത് കേട്ടു. അവതാരക അദ്ദേഹത്തെ പറയാന്‍ അനുവദിക്കാതെ വിഷയം ഗതി മാറ്റി.

യഥാര്‍ത്ഥ പ്രശ്‌നത്തെ അഭിമുഖീകരിക്കാതെ നമുക്ക് എത്രകാലം മുന്നോട്ടു പോകാന്‍ കഴിയും എന്നുള്ളതാണ് മലയാളി നേരിടുന്ന ചോദ്യം. അതിന് ഉത്തരം കണ്ടെത്തിയ മതിയാകൂ. ഈ സത്യം വിളിച്ചു പറയുന്നവരെ വര്‍ഗീയവാദി ചാപ്പകുത്തിയതു കൊണ്ട് സത്യം സത്യമല്ലാതാകുന്നില്ല.

Tags: Pinarayi Vijayanസന്ദീപ് വാര്യര്‍pinarayicovidCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എരണം കെട്ടവർ ഇരുന്നപ്പോൾ നിപ വന്നു എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്, ഇപ്പോൾ ആരോഗ്യ രംഗം പൂർണ പരാജയം: പിണറായി

Kerala

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

Kerala

ഒന്നുമറിയില്ലെന്ന് വീണ, അന്വേഷണം കുടുംബത്തിലേക്ക്; അടുത്തയാഴ്ച നിര്‍ണായകം

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’: പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് SIT, ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

കറുത്ത മാസ്കിൽ മുഖം മറച്ച് വീണ; പിണറായിയുടെ മകൾ ഇ.ഡിക്ക് മുന്നിലെത്തിയത് കറുത്ത കാറിൽ, ഇഡി ഓഫീസ് ശക്തമായ പോലീസ് സുരക്ഷയിൽ

പുതിയ വാര്‍ത്തകള്‍

പത്മ പുരസ്കാരത്തിന് ശേഷം മമ്മൂട്ടിയേയും കുടുംബത്തേയും കണ്ടെന്ന് ഫെയ്സ്ബുക്കില്‍ കുറിച്ച് പ്രധാനമന്ത്രി മോദി; ദുല്‍ഖറിന്റെ കരം ഗ്രഹിച്ച് മോദി

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യൻ ആയുധങ്ങൾക്ക് ആവശ്യക്കാരേറുന്നു ; ബ്രഹ്മോസും, ആകാശും വേണമെന്ന് യുഎഇ : ഗൾഫിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. റീനയെ മാറ്റിയത് ഹൈക്കോടതി ശരിവച്ചു, തരംതാഴ്‌ത്തിയിട്ടില്ലെന്ന് നിരീക്ഷണം

ഇസ്ലാം വിട്ട ലക്ഷ്മിപ്രിയയോട് ഉഷയ്‌ക്ക് എന്തിനാണ് വിരോധം ? സുരേഷ് ബാബുവിനെ കല്യാണം കഴിച്ചതിന് ശേഷം മമ്മൂക്ക മിണ്ടിയിട്ടില്ലെന്ന് പറഞ്ഞ ഉഷ

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

‘ഉയിർ’ ഒഫീഷ്യൽ ട്രയിലർ പുറത്ത്

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.