Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

17 പോലീസുകാരുടെ മരണത്തിന് പ്രതികാരം ചെയ്യും; കൊറോണക്കിടെ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ രോഷം; തിരിച്ചടിക്ക് കോബ്ര സംഘത്തെ വിന്യസിച്ച് സൈന്യം

സ്ത്രീകള്‍ അടക്കം 350 ഓളം നക്‌സല്‍ ഭീകരര്‍, റോന്തു ചുറ്റുകയായിരുന്ന പ്രത്യേക പോലീസ് സംഘത്തെ ആക്രമിക്കുകയായിരുന്നു. പോലീസ് തിരിച്ചടിച്ചു. ഏറ്റുമുട്ടലില്‍ 17 പോലീസുകാര്‍ വെടിയേറ്റു മരിച്ചു. പതിനഞ്ചു പേര്‍ക്ക് വെടിയേറ്റു, ഇവരില്‍ ആരുടെയും നില ഗുരുതരമല്ലെങ്കിലും ചികിത്സയിലാണ്. 17 മൃതദേഹങ്ങളും കണ്ടെടുത്തു. ഏറ്റുമുട്ടലില്‍ അഞ്ചു മാവോയിസ്റ്റ് ഭീകരര്‍ കൊല്ലപ്പെട്ടു. പത്തോളം ഭീകരര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ടുകള്‍. നക്‌സലുകള്‍ പോലീസിന്റെ പതിനഞ്ചോളം അത്യാധുനിക തോക്കുകള്‍ തട്ടിയെടുത്തിട്ടുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2020, 11:39 am IST
in Defence

സുക്മ: രാജ്യമെങ്ങും കൊറോണ വ്യാപനത്തിനെതിരെ പോരാടുമ്പോള്‍ ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ്  ഭീകരര്‍ സുരക്ഷാ സൈനികരെ  വകവരുത്തിയ സംഭവത്തില്‍ രോഷം കത്തിക്കയറുന്നു. സംഭവത്തിന് പ്രതികാരം ചെയ്യാന്‍ ഒരുങ്ങുകയാണ് സൈന്യം. ശനിയാഴ്ച ഉച്ചയ്‌ക്ക് രണ്ടരയോടെ ഛത്തീസ്ഗഡിലെ നക്‌സല്‍ ബാധിത മേഖലയായ സുക്മ ജില്ലയിലെ വനത്തിലായിരുന്നു സംഭവം. ചിന്താഗുഫയിലെ  കൊരാജ്ഗുഡ കുന്നുകളിലാണ് ഏറ്റുമുട്ടലുണ്ടായത്. സ്ത്രീകള്‍ അടക്കം 350 ഓളം നക്‌സല്‍ ഭീകരര്‍, റോന്തു ചുറ്റുകയായിരുന്ന പ്രത്യേക പോലീസ് സംഘത്തെ ആക്രമിക്കുകയായിരുന്നു.  പോലീസ്  തിരിച്ചടിച്ചു. ഏറ്റുമുട്ടലില്‍  17 പോലീസുകാര്‍  വെടിയേറ്റു മരിച്ചു. പതിനഞ്ചു പേര്‍ക്ക് വെടിയേറ്റു, ഇവരില്‍ ആരുടെയും നില ഗുരുതരമല്ലെങ്കിലും ചികിത്സയിലാണ്. 17 മൃതദേഹങ്ങളും കണ്ടെടുത്തു.  ഏറ്റുമുട്ടലില്‍ അഞ്ചു മാവോയിസ്റ്റ് ഭീകരര്‍ കൊല്ലപ്പെട്ടു. പത്തോളം ഭീകരര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ടുകള്‍. നക്‌സലുകള്‍ പോലീസിന്റെ പതിനഞ്ചോളം അത്യാധുനിക തോക്കുകള്‍ തട്ടിയെടുത്തിട്ടുമുണ്ട്.

ജില്ലാ റിസര്‍വ് ഗാര്‍ഡ്, പ്രത്യേക ദൗത്യ സേന, കോബ്ര (കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റസല്യൂട്ട് ആക്ഷന്‍) എന്നിവയില്‍ നിന്ന് തെരഞ്ഞെടുത്ത് നക്‌സലുകളെ നേരിടാന്‍ പ്രത്യേക പരിശീലനം നേടിയ സംഘത്തില്‍ പെട്ടവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ ഹെലിക്കോപ്റ്ററില്‍ 450 കിലോമീറ്റര്‍ അകലെയുള്ള റായ്‌പ്പൂരില്‍ എത്തിച്ച് ആശുപത്രിയിലാക്കി.ഏറ്റുമുട്ടല്‍ അഞ്ചു മണിക്കൂര്‍ നീണ്ടു. 14 മണിക്കൂറിലേറെ കഴിഞ്ഞ്, ഞായറാഴ്ച ഉച്ചയോടെയാണ് വനത്തിനുള്ളില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുക്കാനായത്.  സംഭവത്തെത്തുടര്‍ന്ന് മേഖലയില്‍ വന്‍തോതില്‍ പോലീസിനെ  വിന്യസിച്ചു. സമീപകാലത്തുണ്ടായ ഏറ്റവും വലിയ മാവോയിസ്റ്റ് ആക്രമണമാണിത്, എസ്പി ശലഭ് സിന്‍ഹ പറഞ്ഞു. 2017 ഏപ്രിലില്‍ ഈ മേഖലയില്‍ മാവോയിസ്റ്റുകള്‍ 25 പോലീസുകാരെ വധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മഹാരാഷ്‌ട്രയില്‍  മാവോയിസ്റ്റുകള്‍ 16 പോലീസുകാരെ കൊലപ്പെടുത്തിയിരുന്നു.  സംഭവത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും അപലപിച്ചു.  

പിന്നില്‍  പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി

പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി ബറ്റാലിയന്‍ ഒന്നിന് വലിയ സ്വാധീനമുള്ള മേഖലയിലാണ് സംഭവം. തെക്കന്‍ ഛത്തീസ്ഗഡില്‍ സജീവമായ നക്‌സല്‍ ഗ്രൂപ്പാണിത്. 2017 ഏപ്രിലില്‍ 25 സിആര്‍പിഎഫ് ജവാന്മാരെ വധിച്ചതും  ഒളിപ്പോരില്‍ പ്രത്യേക പരിശീലനം നേടിയ ഇതേ ഗ്രൂപ്പാണ്. ഉയര്‍ന്ന മാവോയിസ്റ്റ് നേതാക്കള്‍ വനത്തില്‍ എത്തിയിട്ടുണ്ടെന്നും ഇവരുടെ നേതൃത്വത്തില്‍ രണ്ട് പോലീസ് ക്യാമ്പുകള്‍ ആക്രമിച്ചേക്കുമെന്നുമുള്ള സൂചനയെത്തുടര്‍ന്നാണ് പ്രത്യേക പോലീസ് സംഘം തെരച്ചിലിന് വനത്തിലെത്തിയത്. തെരച്ചിലില്‍ ആരെയും കണ്ടെത്താന്‍ കഴിയാതെ ഇവര്‍ സംഘങ്ങളായി തിരിഞ്ഞ് മടങ്ങി. ഇതില്‍ ഒരു സംഘത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. മാവോയിസ്റ്റുകളെ പിന്തുടര്‍ന്നെത്തിയ പോ

ലീസ് തുറസായ സ്ഥലത്ത് കുടുങ്ങി. മുകളിലെ കുന്നുകളില്‍ നിലയുറപ്പിച്ച ഭീകരര്‍ അതോടെ പോലീസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.  മരണമടഞ്ഞ മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ അവര്‍ വലിച്ചിഴച്ച് വനത്തിനുള്ളിലേക്ക് കടത്തി.

Tags: പോലീസ്armyindianChhattisgarhCRPF
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്തീസ്‌ഗഡിൽ 108 മാവോയിസ്റ്റുകൾ കീഴടങ്ങി: 125 പവൻ സ്വർണവും അത്യാധുനിക ആയുധങ്ങളും സറണ്ടർ ചെയ്തു

India

മേജർ ജനറൽ വി.ടി. മാത്യു കർണാടക, കേരള സബ് ഏരിയയുടെ കമാൻഡിംഗ് സ്ഥാനമൊഴിഞ്ഞു

World

ഒമാന്‍ തീരത്തെ കപ്പലാക്രമണം: ഒരു ഇന്ത്യാക്കാരന്‍ മരിച്ചു, രണ്ട് ഇന്ത്യക്കാരെ കാണാതായി

India

കുന്നിൻ ചെരുവിലെ മൺവീടിനുള്ളിൽ ഒളിച്ച് കഴിഞ്ഞു ; മോസ്റ്റ് വാണ്ടഡ് ഭീകരൻ സൈഫുള്ള അടക്കം മൂന്ന് ജയ്ഷെ ഭീകരരെ കാലപുരിയ്‌ക്കയച്ച് ഇന്ത്യൻ സൈന്യം

India

കശ്മീരിൽ തുർക്കി ആയുധങ്ങളുമായി നുഴഞ്ഞുകയറാൻ ശ്രമം ; വെടി വച്ച് വീഴ്‌ത്തി സൈന്യം : പ്രദേശത്ത് രക്തക്കറകൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.