Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

നിര്‍ഭയ- നിര്‍ഭാഗ്യകരം

നിര്‍ഭയ കേസില്‍ അവസാനം വിധി നടപ്പാക്കുകയും നാലു ചെറുപ്പക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ കോടതിയുടെ അന്തിമ വിധിയും രാഷ്‌ട്രതലവന്റെ ദയാഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവും ബഹുമാനിക്കാനും ആദരിക്കാനും ഈ രാജ്യത്തെ ജനങ്ങള്‍ ബാധ്യസ്ഥരാണ്.

അഡ്വ. കെ. രാംകുമാര്‍ by അഡ്വ. കെ. രാംകുമാര്‍
Mar 21, 2020, 06:00 am IST
in Article

നിര്‍ഭയ കേസില്‍ അവസാനം വിധി നടപ്പാക്കുകയും നാലു ചെറുപ്പക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ കോടതിയുടെ അന്തിമ വിധിയും രാഷ്‌ട്രതലവന്റെ ദയാഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവും ബഹുമാനിക്കാനും ആദരിക്കാനും ഈ രാജ്യത്തെ ജനങ്ങള്‍ ബാധ്യസ്ഥരാണ്.

പക്ഷേ നിര്‍ഭാഗ്യകരമായ ഈ കൊലപാതകത്തില്‍നിന്ന് അതിലും നിര്‍ഭാഗ്യകരമായ പല സംഭവവികാസങ്ങളും ഉരുത്തിരിഞ്ഞ് വന്നിട്ടുണ്ട്. ഇത് നമ്മുടെ നിയമവ്യവസ്ഥയ്‌ക്ക് അത്ര ഭൂഷണമല്ല. രാജ്യതലസ്ഥാനത്ത് നടന്ന സംഭവമായതുകൊണ്ട് കൂടുതല്‍ മാധ്യമ ശ്രദ്ധ ലഭിക്കുകയും സംഭവത്തെ സംബന്ധിച്ച് പ്രക്ഷോഭങ്ങള്‍ രാഷ്‌ട്രപതിഭവന്റെ സമീപ പ്രദേശങ്ങള്‍ വരെ എത്തിക്കുകയും ചെയ്തു. ചുരുക്കത്തില്‍ ആള്‍ക്കൂട്ട നീതി നടപ്പാക്കാനുള്ള ശ്രമം ആദ്യം മുതലേ പ്രകടമായിരുന്നു. ഒരു ചെറിയ തോതിലെങ്കിലും കോടതികളേയും ഇത് സ്വാധീനിച്ചിട്ടുണ്ടായിരിക്കാം.

അത്യന്തം ക്രൂരമായ ഒരു കൊലപാതകമാണ് നടന്നത് എന്നത് അവിതര്‍ക്കിതമാണ്. പക്ഷേ നമ്മുടെ സുപ്രീംകോടതി ദീര്‍ഘകാലമായി ആവിഷ്‌കരിച്ച അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന തത്ത്വം ഈ കേസില്‍ പ്രാബല്യത്തില്‍ വരുത്താമോയെന്നത് നിയമവൃത്തങ്ങളില്‍ ഇന്നും ചര്‍ച്ചാ വിഷയമാണ്. കൊല്ലപ്പെട്ട പെണ്‍കുട്ടിയോട് പ്രതികള്‍ക്ക് മുന്‍ വൈരാഗ്യമൊന്നും ഉണ്ടായിരുന്നില്ല. ആകസ്മികമായി പ്രതികളുടെ നിയന്ത്രണത്തില്‍ ഉണ്ടായിരുന്ന വാഹനത്തില്‍ സുഹൃത്തിനൊപ്പം കയറി അവിടെ വാക്ക് തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് ക്ഷുഭിതരായ പ്രതികള്‍ പെണ്‍കുട്ടിയോട് അതിക്രൂരമായി പെരുമാറുകയും കൂട്ട ബലാത്സംഗമടക്കം ചെയ്യുകയുമായിരുന്നു. ഇതൊന്നും മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയുടെ ഭാഗമായിരുന്നില്ല. പെട്ടെന്ന് ഉണ്ടായ ക്രോധത്തില്‍ നടത്തിയ നിഷ്ഠൂരം എന്നു തന്നെ വിളിക്കാവുന്ന കൊലപാതകം.

നിയമവശം എന്തുതന്നെ ആയാലും പ്രതികള്‍ക്ക് നിരപരാധിത്വം തെളിയിക്കാനുള്ള എല്ലാ അവസരങ്ങളും നല്‍കി. പലതവണ ദയാഹര്‍ജികൊടുക്കാനുള്ള അവസരവും അവര്‍ തന്നെ സൃഷ്ടിച്ചെടുത്തു. എന്നിട്ടും നിയമത്തിന്റെ നീണ്ടകരങ്ങള്‍ കുറ്റക്കാരിലേക്ക് എത്തുകയും അവര്‍ക്ക് നിയമം നല്‍കുന്ന ഏറ്റവും വലിയശിക്ഷ നടപ്പാക്കുകയും ചെയ്തു. കാലതാമസം ഉണ്ടായാലും ഹീനമായ ഒരു കൊലപാതകത്തിന് തക്കതായ ശിക്ഷനല്‍കി പരിസമാപ്തി ഉണ്ടായെന്നുള്ളത് ആശ്വാസകരമാണ്.  

പക്ഷെ പതിവില്ലാത്ത വിധം വധശിക്ഷ നടപ്പാക്കുന്നത് ആഘോഷിക്കുന്ന ആക്ഷേപകരവും അപലപനീയവുമായ കാഴ്ചയാണ് രാജ്യം കണ്ടത്ത്. കാണ്‍പൂരിലും ദല്‍ഹിയിലും മധുരപലഹാര വിതരണം ഉണ്ടായി. പരസ്പരം ആശ്ലേഷിച്ചും ആര്‍പ്പുവിളിച്ചും വധശിക്ഷ ആഘോഷമാക്കിമാറ്റി. ഇത് രാജ്യം ഇന്നുവരെ കാണാത്ത കാഴ്ചയാണ്. നമ്മുടെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും നിരക്കാത്തതുമാണ്. പ്രാകൃതമായ പ്രതികാര മനോഭാവമാണ് ഈ ആഘോഷങ്ങളിലൂടെ പെണ്‍കുട്ടിയുടെ ബന്ധുക്കളടക്കം പ്രകടിപ്പിച്ചത്. തികച്ചും ആനൗചിത്യമായ ഇത്തരം പ്രകടനങ്ങള്‍ ഇതിനുമുമ്പ് ഈ രാജ്യത്ത് ഉണ്ടായിട്ടില്ല. ബില്ലാരംഗമാര്‍ കൊലപ്പെടുത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കളോ ധനജ്ഞയ ചാറ്റര്‍ജി ദാരുണമായി കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ മാതാപിതാക്കളോ ഈ രീതിയില്‍ പ്രതികരിച്ചിട്ടില്ല. അവരുടെ ദുഃഖവും താങ്ങാന്‍ കഴിയാത്തത് തന്നെയാണ.്  ഇത്തരം രീതിയില്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല.

നിയമം നടപ്പായതില്‍ നമ്മുക്ക് സന്തോഷിക്കാം. പക്ഷെ നടപ്പാക്കുന്നത് നീതിക്ക് അനുയുക്തമായ രീതിയിലാണെന്ന് കൂടി ഉറപ്പ് വരുത്തേണ്ട ബാധ്യത ഒരു സംസ്‌കാര സമ്പന്നമായ രാജ്യത്തിന് ഉണ്ട്. അതിലെ ജനങ്ങള്‍ക്കുമുണ്ട്.

Tags: nirbhaya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍ജി കര്‍ ആശുപത്രിയില്‍ നടക്കുന്ന സമരം(ഇടത്ത്)
India

സമരം ചെയ്യുന്ന ഡോക്ടര്‍മാരെ പിരിച്ചുവിടാന്‍ ഗുണ്ടകളെ ഇറക്കി; തന്ത്രം പാളി; മമതയുടെ ബംഗാള്‍ കോട്ട ഇളകുന്നു; മമതയുടെ രാജിക്കായി വെള്ളിയാഴ്ച ബന്ദ്

Kerala

നിര്‍ഭയ പദ്ധതിക്കായി 10 കോടി രൂപ; വിദ്യാഭ്യാസ മേഖലയ്‌ക്കായി 1773.01 കോടി, 2026 ന് മുമ്പ് എല്ലാ ജലസേചന പദ്ധതികളും കമ്മിഷന്‍ ചെയ്യും

India

ജീവനായി കേണ് അവസാന നിമിഷം വരെ പ്രതികള്‍

India

നാല് പേരെ ഒരുമിച്ച് തൂക്കിലേറ്റുന്നത് ആദ്യം

India

നാലു പ്രതികളെയും തൂക്കിലേറ്റി; നിര്‍ഭയയ്‌ക്ക് നീതി

പുതിയ വാര്‍ത്തകള്‍

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.