Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സിംഹാവലോകനം

ആചാരാനുഷ്ഠാനങ്ങളുടെ തത്വശാസ്ത്രം 240

കെ.കെ. വാമനന്‍ by കെ.കെ. വാമനന്‍
Mar 20, 2020, 04:39 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

മേല്‍പ്പറഞ്ഞ ഒന്നും രണ്ടും ധാരകളില്‍, അതായത് വിശ്വാസപര (ഐശ്വരം)വും വിചാരപരവും ആയ ധാരകളില്‍ ഭൗതികമായ പ്രഹേളികള്‍ക്ക് അഭൗമമായ, ഭൗതികേതരമായ, ഭൗതികാതീതമായ സത്തകളെ (metaphysical entities) കല്‍പിച്ച് ഉത്തരം കണ്ടെത്താനുള്ള ശ്രമമാണ് നമുക്കു കാണാന്‍ കഴിയുന്നത്. ഈശ്വരന്‍ എന്നത് അത്തരമൊരു അഭൗമസത്തയാണല്ലോ.

വിചാരപ്രധാനമായ മീമാംസാ (യാഗഫലം കാലാന്തരത്തില്‍ ലഭിക്കുന്നത് അപൂര്‍വം അഥവാ അദൃഷ്ടം എന്ന അഭൗമസത്ത കാരണമാണ് എന്ന കല്‍പ്പന.  

പുനര്‍ജന്മസിദ്ധാന്തത്തിലെ കര്‍മ്മഫലവും ഇത്തരത്തില്‍ സൂക്ഷ്മവും ജന്മം തോറും സഞ്ചിതമാകുന്നതുമാണ്.), സാംഖ്യം, ജൈനം, ബൗദ്ധം, വേദാന്തത്തിന്റെ പിരിവുകളായ അദ്വൈതം, വിശിഷ്ടാദ്വൈതം, ദ്വൈതാദ്വൈതം, ശുദ്ധാദ്വൈതം, ദ്വൈതം എന്നിവയിലും നിരവധി അഭൗമസത്തകളെ കല്‍പ്പിച്ചിരിക്കുന്നതു കാണാം. ഇവയ്‌ക്ക് അതാതു വീക്ഷണത്തെയും അതിനനുസൃതമായ ആചാരാനുഷ്ഠാനങ്ങളേയും സാധൂകരിക്കാനുള്ള കാല്‍പനികനിലനില്‍പ്പ് (അനുമാനം, ശാബ്ദം മുതലായ പ്രമാണങ്ങളാല്‍ സമര്‍ത്ഥിക്കാന്‍ കഴിയുന്നവ) അല്ലാതെ അനുഭവപരമായ, വസ്തുനിഷ്ഠമായ നിലനില്‍പ്പ് അഥവാ സത്ത (പ്രത്യക്ഷപ്രമാണത്താല്‍ഏവരേയും ബോധ്യപ്പെടുത്താന്‍ സാധിക്കുന്നത്) ഉണ്ടോ എന്ന കാര്യം സംശയമാണ്. കാരണം, ഈശ്വരന്‍ എന്ന അഭൗമസത്തയെ സാംഖ്യം, ബൗദ്ധം, ജൈനം,

മീമാംസ എന്നിവ അംഗീകരിക്കുന്നില്ല. അവരുടെ ദര്‍ശനപദ്ധതികളില്‍ അത്തരമൊരു കല്‍പനയുടെ ആവശ്യം വരുന്നില്ല. ശാങ്കരവേദാന്തത്തിലെ മായാ എന്ന അഭൗമസത്തയുടെ കാര്യത്തിലും ഇങ്ങിനെ തന്നെ. എന്നാല്‍ മൂന്നാമത്തെ ധാര അനുഭൂതിപരമായതിനാല്‍ ആര്‍ക്കും പരീക്ഷിച്ചുബോധ്യപ്പെടാന്‍ കഴിയുന്നതാണ്. മേല്‍പ്പറഞ്ഞ അഭൗമസത്തകളുടെ കല്‍പ്പന അതിനാവശ്യവുമില്ല. മരിച്ചുകഴിഞ്ഞുള്ള മുക്തിയല്ല ജീവന്മുക്തിയാണ് ഈധാരയുടെ ലക്ഷ്യം.  

സ്വാമി വിവേകാനന്ദന് നേരിട്ടുള്ള അനുഭവം കൈവന്നപ്പോഴാണല്ലോ പരമമായ ബോധസത്തയെക്കുറിച്ചുള്ള സംശയമെല്ലാം നീങ്ങിയത്. ഈ അനുഭവം തികച്ചും ശാരീരികമാണെന്നും അതായതു ഭൗതികമാണെന്നും മസ്തിഷ്‌കത്തിലുണ്ടാകുന്ന രാസമാറ്റങ്ങള്‍, വിദ്യുത്കാന്തികമാറ്റങ്ങള്‍,ന്യൂറോണുകളുടെ സംഘാതഭേദം എന്നിവയെ ആശ്രയിച്ചാണ് അതുണ്ടാകുന്നതെന്നും ശാസ്ത്രീയഭൗതിക (scientific materialism) ത്തിന്റെ വക്താക്ക

വാദിക്കുന്നു. രാസദ്രവ്യങ്ങള്‍ (spychedelic drugs) കൊണ്ടും മറ്റും നമ്മുടെ പ്രപഞ്ചബോധഘടനയിലെ ചില സ്വാഭാവികചോദനകളെ തമസ്‌കരിക്കുക വഴി ഈ അവസ്ഥ ആരിലും കൃത്രിമമായി സൃഷ്ടിക്കാന്‍ കഴിയും എന്നുമവര്‍ പറയുന്നു. അതിനു ഹാനികരമായ പാര്‍ശ്വഫലങ്ങളുണ്ടെന്നും അക്കൂട്ടര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം, ഇരുപതോളം പേർക്ക് കടിയേറ്റു…

Health

പ്രഭാത ഭക്ഷണം കഴിക്കാത്തവരാണോ നിങ്ങൾ? എങ്കിൽ ഈ ഗുരുതര പ്രശ്നങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു

Samskriti

ഓണാട്ടുകരയുടെ പെെതൃകമായ ദേവീ ദേവ ചൈതന്യമുള്ള ജീവതകളെ കുറിച്ചറിയാം

Kerala

കോന്നി ആനക്കൂട്ടിലെ കുട്ടിയാന ചരിഞ്ഞു

World

അമേരിക്കയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് സ്ഥാനമില്ല, അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നത്തില്‍ ഇടപെട്ടാല്‍ സൊഹ്റാന്‍ മംദാനിയെ അറസ്റ്റ് ചെയ്യുമെന്ന് ട്രംപ്

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് പാചക വാതക സിലിണ്ടറിന് തിപിടിച്ച് വീട് കത്തി നശിച്ചു

നടി കെ ആര്‍ വിജയ ശബരിമലയില്‍ നടയ്‌ക്ക് വച്ച ആന ചരിഞ്ഞു

ഹയര്‍ സെക്കണ്ടറി പാഠ്യപദ്ധതിയില്‍ സമഗ്ര പരിഷ്‌കാരം: മന്ത്രി വി ശിവന്‍കുട്ടി

ഉദ്ധവ് താക്കറെ (വലത്ത്) മകന്‍ ആദിത്യ താക്കറെയും ഫുഡ് റൈറ്ററും എഴുത്തുകാരനും  ടെലിവിഷൻ താരവുമായ കുനാൽ വിജയ് കറും വിഭവസമൃദ്ധമായ തീന്‍മേശയില്‍ ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്നു (ഇടത്ത്)

ഹിന്ദി വേണ്ടെന്ന് ഉദ്ധവ് താക്കറെ; മകന്‍ ആദിത്യ താക്കറെ കുശാലായി ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്ന വീഡിയോ പുറത്ത്

ഡിജിപി റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

മഴവിൽ അഴകിൽ ഒഴുകുന്ന നദി; വിസ്മയക്കാഴ്ചയ്‌ക്കു പിന്നിൽ

മുടികൊഴിച്ചിലാണോ? കരുത്തുള്ള മുടി നേടാൻ മുരിങ്ങയില മാത്രം മതി

ഡോ. ഹാരിസ് ചിറക്കല്ലിന്റെ ആരോപണം അന്വേഷിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഏത് കടലിനടിയിൽ ഒളിച്ചാലും തേടിപിടിച്ച് തീർക്കാൻ കരുത്തുള്ളവൻ വരുന്നു ; ‘ ‘ അകുല ക്ലാസ്’ ആണവ അന്തർവാഹിനി റഷ്യയിൽ നിന്ന് ഇന്ത്യയിലേയ്‌ക്ക്

സോണിയയും രാഹുലും ഗൂഢാലോചന നടത്തിയത് 2,000 കോടിയുടെ ആസ്തി കൈവശപ്പെടുത്താൻ ; അനധികൃതമായി നേടിയത് 988 കോടി ; ഇഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies