Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചെങ്ങളത്തെ കൊറോണ ബാധിതരുമായി അടുത്ത് ഇടപഴകി; വാസവനുമായി ഇടപെട്ടവര്‍ ആശങ്കയില്‍

കൊറോണ ബാധിതരായ ചെങ്ങളം സ്വദേശികളുടെ വീട്ടില്‍ വാസവന്‍ മണിക്കൂറുകളോളം ചെലവഴിച്ചു. അവരെ കോട്ടയം മെഡിക്കല്‍ കോളേജ് ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത് വാസവനാണെന്ന് സൈബര്‍ സഖാക്കളും പാര്‍ട്ടി പത്രവും വലിയ പ്രചാരണം നല്‍കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2020, 11:30 am IST
in Kerala

കോട്ടയം: ചെങ്ങളത്തെ കൊറോണ ബാധിതരുടെ വീട്ടില്‍ മണിക്കൂറുകളോളം ചെലവഴിച്ച സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന് നിരീക്ഷണം ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടമോ ആരോഗ്യവകുപ്പോ നടപടി എടുക്കാത്തതില്‍ പരക്കെ ആശങ്ക. സംഭവമറിഞ്ഞിട്ടും നടപടിയെടുക്കാതെ അധികൃതര്‍ അനാസ്ഥ തുടരുകയാണ്. സംഭവത്തെപ്പറ്റി ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്.  

കൊറോണ ബാധിതരായ ചെങ്ങളം സ്വദേശികളുടെ വീട്ടില്‍ വാസവന്‍ മണിക്കൂറുകളോളം ചെലവഴിച്ചു. അവരെ കോട്ടയം മെഡിക്കല്‍ കോളേജ് ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത് വാസവനാണെന്ന് സൈബര്‍ സഖാക്കളും പാര്‍ട്ടി പത്രവും വലിയ പ്രചാരണം നല്‍കിയിരുന്നു. രോഗബാധിതരുടെ വീട്ടില്‍ എത്തിയിരുന്നതായി വാസവന്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാസവന്റെ പ്രവൃത്തിയെ പുകഴ്‌ത്തി വാര്‍ത്ത നല്‍കി. ഇത്രയും പ്രചാരം നല്‍കിയിട്ടും ആരോഗ്യ വകുപ്പ് ഇതൊന്നും അറിഞ്ഞില്ലെന്നാണ് പറയുന്നത്.

രോഗബാധിതരുമായി നേരിയ ഇടപെടലുകള്‍ നടത്തിയവര്‍പോലും നിരീക്ഷണത്തിലാണ്. എന്നാല്‍, രോഗികളോട് അടുത്ത് ഇടപഴകിയ വാസവന്റെ കാര്യത്തില്‍ മൃദു സമീപനമാണ് അധികൃതര്‍ പുലര്‍ത്തുന്നത്. അതിനേക്കാള്‍ ഗൗരവമുള്ള കാര്യം വാസവന്‍ ഒട്ടേറെ പാര്‍ട്ടി പരിപാടികളിലും സ്വകാര്യ ചടങ്ങിലും പങ്കെടുത്തു എന്നതാണ്. വാസവനെ കാണാന്‍ ഓഫീസിലും വീട്ടിലും ഒട്ടേറെ പേര്‍ എത്തിയിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇക്കാലയളവില്‍ അധികവും വാസവനോട് ഇടപെട്ടത്. അവര്‍ ഇപ്പോള്‍ ആകെ പരിഭ്രാന്തിയിലും ആശങ്കയിലുമാണ്. ജില്ല സെക്രട്ടറിയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ അവര്‍ പുറത്തു പ്രതികരിക്കാതെ അമര്‍ഷവും പ്രതിഷേധവും ഉള്ളില്‍ ഒതുക്കുകയാണ്.

മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പല പ്രാവശ്യം വാസവനും സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളും യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ സന്ദര്‍ശനം നടത്തിയതായും ആരോപണമുണ്ട്. മാത്രമല്ല ഐസൊലേഷന്‍ വാര്‍ഡില്‍ വാസവന്റെ ഭരണമാണെന്നും ആക്ഷേപമുണ്ട്. ഈ വാര്‍ഡില്‍ മൂന്ന് ഹെഡ് നേഴ്‌സും 18 സ്റ്റാഫ് നേഴ്‌സുമാണ് ജോലിക്കുള്ളത്. ഇവരെല്ലാവരും സിപിഎമ്മിന്റെ പോഷക സംഘടനയായ കെജിഎന്‍എയുടെ പ്രവര്‍ത്തകരോ നേതാക്കളോ ആണ്. ഹെഡ്‌നേഴ്‌സുമാരില്‍ മൂന്നുപേരും കെജിഎന്‍എയുടെ നേതാക്കളാണ്. ഇവരെ നിയന്ത്രിക്കുന്നത് വാസവന്റെ ബന്ധുകൂടിയായ ആര്‍എംഒ ആണ്.

Tags: kottayamcovidcpimCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

​മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത “ ഈഡൻ ഗാർഡൻസ്

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)
Kerala

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

Kerala

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

Kerala

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

Kerala

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് 2 വയോധികര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം

ഭരണം ഇല്ലേലും പോ പുല്ലെന്ന് പറഞ്ഞ് നില്‍ക്കുന്നവരാണെന്ന് എം എം മണി,തുടര്‍ ഭരണം ഉറപ്പ്

മുഖ്യമന്ത്രി പദവി; ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയെന്ന് ദീപാ ദാസ് മുന്‍ഷി,കെപിസിസി ആസ്ഥാനത്ത് പന്തലൊരുങ്ങി, ഡി ജെ പരിപാടിയും

മക്കളെ ഉപേക്ഷിച്ച് അമ്മയുടെ സ്വർണം മോഷ്ടിച്ച് ആൺ സുഹൃത്തിനൊപ്പം പോയ വീട്ടമ്മ അറസ്റ്റിൽ, സ്വർണം പണയം വെച്ചതിന് യുവാവിനെതിരെ കേസ്

തമിഴ്നാട്ടിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ ഡിഎംകെ ചാക്കിട്ട് പിടിക്കാതിരിക്കാൻ റിസോർട്ട് ബുക്ക് ചെയ്ത് വിജയ്

സൂര്യന്റെ നക്ഷത്ര മാറ്റം: ഈ രാശിക്കാർക്ക് ഇനി പണത്തിന്റെ പെരുമഴയും സൗഭാഗ്യവും

സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വെളളാപ്പളളി, എല്‍ഡിഎഫ് ജയിക്കണമെന്ന് ആഗ്രഹം,പാണക്കാട് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് ആകുന്നുവെന്നും വിമര്‍ശനം

ഗ്രേറ്റ് നിക്കോബാര്‍ മെഗാ പദ്ധതി ഇന്ത്യയുടെ ഹോർമുസ്: വിദേശശക്തികളെ ചെറുത്ത് പ്രതിരോധ കരുത്താകും- ചൈനയുടെ നെഞ്ചിടിപ്പേറ്റി മോദി മുന്നോട്ട് തന്നെ

ബംഗാളിലും ബിജെപി വരാൻ പോകുന്നു , ഇനി ജൽസകൾ പോലും നടത്താൻ പറ്റില്ല ; രക്തക്കണ്ണീരിന്റെ വക്കിലാണ് നമ്മൾ ; കരഞ്ഞ് വിളിച്ച് മൗലാന ജർജിഷ് അൻസാരി

ജബൽപുർ ബോട്ട് ദുരന്തം: കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി; മരണസംഖ്യ 13 ആയി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.