Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കമാലുദ്ദീന്റെ പക്ഷപാതിത്വം തുറന്നു കാട്ടിയ സെക്രട്ടറി പുറത്ത്; അജോയ് ചന്ദ്രന്‍ പുതിയ സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമാലുദ്ദീന്റെ മകന്‍ ജനുസ് മുഹമ്മദിന്റെ നയന്‍ എന്ന ചിത്രം ഇത്തവണ മത്സര രംഗത്തുണ്ട്. അതിനാല്‍ ജൂറി നിര്‍ണയത്തില്‍ ചെയര്‍മാന്‍ ആധിപത്യം പുലര്‍ത്തുന്നതു ശരിയല്ലെന്ന സെക്രട്ടറിയുടെ വാദമാണ് തര്‍ക്കങ്ങള്‍ക്കു കാരണമായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2020, 02:58 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായി മത്സരിക്കുന്ന ‘നൈന്‍’ മകന്റെ സിനിമയായതുകൊണ്ട് തന്നെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായ അച്ഛന്‍ ജൂറിയില്‍ വേണ്ടെന്ന് തുറന്നടിച്ച  മഹേഷ് പഞ്ചുവിനെ അക്കാദമി സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കി. 

നേരത്തെ മഹേഷ് പഞ്ചുവിനെ  സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് അക്കാദമി ചെയര്‍മാന്‍ കമലും വൈസ് ചെയര്‍ പേഴ്സണ്‍ ബീനാ പോളും സാംസ്‌കാരിക മന്ത്രി എ.കെ ബാലനെ കണ്ടിരുന്നു.

ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമാലുദ്ദീന്റെ മകന്‍ ജനുസ് മുഹമ്മദിന്റെ നയന്‍ എന്ന ചിത്രം ഇത്തവണ മത്സര രംഗത്തുണ്ട്. അതിനാല്‍ ജൂറി നിര്‍ണയത്തില്‍ ചെയര്‍മാന്‍ ആധിപത്യം പുലര്‍ത്തുന്നതു ശരിയല്ലെന്ന സെക്രട്ടറിയുടെ വാദമാണ് തര്‍ക്കങ്ങള്‍ക്കു കാരണമായത്. തര്‍ക്കത്തെത്തുടര്‍ന്ന് ചെയര്‍മാനും വൈസ് ചെയര്‍പഴ്സണും ചേര്‍ന്ന് ഒരു ജൂറിയെയും സെക്രട്ടറിയുടെ നേതൃത്വത്തില്‍ മറ്റൊരു ജൂറിയെയും തയാറാക്കിയെങ്കിലും സാംസ്‌കാരിക വകുപ്പ് രണ്ടും അംഗീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇരുവിഭാഗമായ അക്കാദമിയില്‍നിന്നും സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് കമലും ബീനാപോളും സിബി മലയിലും വകുപ്പു മന്ത്രിയെ കാണുകയായിരുന്നു.

തര്‍ക്കത്തെത്തുടര്‍ന്ന് അവാര്‍ഡു നിര്‍ണയ ജൂറിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. അതിനിടയില്‍ അക്കാഡമിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒരുകൂട്ടം സംവിധായകര്‍ ഹൈക്കോടതിയില്‍ ഹര്‍ജിയും നല്‍കി. അവരുടെ സിനിമകള്‍ തഴയുകയും ചിലരുടെ താല്‍പര്യപ്രകാരമാണ് അക്കാദമി പ്രവര്‍ത്തിക്കുന്നതെന്നുമാണ് അവരുടെ പരാതിയിലുള്ളത്. ഇത്തവണ 120 സിനിമകള്‍ ലഭിച്ചെങ്കിലും യോഗ്യതയുള്ളവ 119 മാത്രമാണ്. പ്രവേശന ഫീസ് അടയ്‌ക്കുകയും അനുബന്ധ രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്യാത്തതിന്റെ പേരില്‍ ഒരു സിനിമ അയോഗ്യമാക്കി.

കഴിഞ്ഞ രാജ്യാന്തരചലച്ചിത്ര മേളക്കു മുന്‍പുതന്നെ അക്കാദമിയില്‍ നടക്കുന്ന അഭിപ്രായ വ്യത്യാസങ്ങളാണ്  സെക്രട്ടറിയെ പുത്താക്കുന്ന തലം വരെ കാര്യങ്ങളെ എത്തിച്ചത്. ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ വന്‍തുകക്ക് മാനദണ്ഡങ്ങള്‍ പാലിക്കാതെ വാങ്ങുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് അഭിപ്രായ വ്യത്യാസങ്ങള്‍ അവസാനിപ്പിക്കാന്‍ അക്കാദമിയിലെ ഇരുവിഭാഗവും തയാറായിരുന്നു. അതിനുശേഷം ഇപ്പോള്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരനിര്‍ണയ ജൂറിയെ രൂപീകരിക്കുന്ന വിഷയമാണ് പുതിയ തര്‍ക്കങ്ങള്‍ക്കു കാരണമായത്.  

Tags: keralaസംസ്ഥാനഅവാർഡ്കമാലുദ്ദീന്‍കമല്‍സംസ്ഥാന ചലച്ചിത്ര അക്കാദമി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

പുതിയ വാര്‍ത്തകള്‍

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

ഇടതുപക്ഷം തകര്‍ന്നടിയാത്തത് സംന്യാസിവര്യന്മാരുടെ പങ്ക് അംഗീകരിച്ചതിനാല്‍: പ്രൊഫ. എം.ജി. ശശിഭൂഷണ്‍

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

ചേലേമ്പ്രയിലെ ശിലാലിഖിതം ചേരമാന്‍ കാലത്തേത്; 11 നൂറ്റാണ്ടോളം പഴക്കമുള്ള ലിഖിതം വായിക്കുന്നത് ആദ്യമായി

രാമായണമാസത്തിന്റെ ഉത്ഭവചരിത്രം; മീനാക്ഷിപുരം മുതല്‍ വിശാലഹിന്ദുസമ്മേളനം വരെ

ഓപ്പറേഷൻ വജ്ര: 1000 കോടിയുടെ 12 കോടി മയക്കുമരുന്ന് ​ഗുളികകൾ പിടിച്ചെടുത്തു; മലയാളി അടക്കം 3 പേർ അറസ്റ്റിൽ

റിയൽ എസ്റ്റേറ്റും കോർപ്പറേറ്റ് തർക്കങ്ങളും: സമ്പൂർണ്ണ രാശിഫലം (21 ജൂലൈ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.