Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കമാലുദ്ദീന്റെ പക്ഷപാതിത്വം തുറന്നു കാട്ടിയ സെക്രട്ടറി പുറത്ത്; അജോയ് ചന്ദ്രന്‍ പുതിയ സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമാലുദ്ദീന്റെ മകന്‍ ജനുസ് മുഹമ്മദിന്റെ നയന്‍ എന്ന ചിത്രം ഇത്തവണ മത്സര രംഗത്തുണ്ട്. അതിനാല്‍ ജൂറി നിര്‍ണയത്തില്‍ ചെയര്‍മാന്‍ ആധിപത്യം പുലര്‍ത്തുന്നതു ശരിയല്ലെന്ന സെക്രട്ടറിയുടെ വാദമാണ് തര്‍ക്കങ്ങള്‍ക്കു കാരണമായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2020, 02:58 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായി മത്സരിക്കുന്ന ‘നൈന്‍’ മകന്റെ സിനിമയായതുകൊണ്ട് തന്നെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായ അച്ഛന്‍ ജൂറിയില്‍ വേണ്ടെന്ന് തുറന്നടിച്ച  മഹേഷ് പഞ്ചുവിനെ അക്കാദമി സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കി. 

നേരത്തെ മഹേഷ് പഞ്ചുവിനെ  സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് അക്കാദമി ചെയര്‍മാന്‍ കമലും വൈസ് ചെയര്‍ പേഴ്സണ്‍ ബീനാ പോളും സാംസ്‌കാരിക മന്ത്രി എ.കെ ബാലനെ കണ്ടിരുന്നു.

ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമാലുദ്ദീന്റെ മകന്‍ ജനുസ് മുഹമ്മദിന്റെ നയന്‍ എന്ന ചിത്രം ഇത്തവണ മത്സര രംഗത്തുണ്ട്. അതിനാല്‍ ജൂറി നിര്‍ണയത്തില്‍ ചെയര്‍മാന്‍ ആധിപത്യം പുലര്‍ത്തുന്നതു ശരിയല്ലെന്ന സെക്രട്ടറിയുടെ വാദമാണ് തര്‍ക്കങ്ങള്‍ക്കു കാരണമായത്. തര്‍ക്കത്തെത്തുടര്‍ന്ന് ചെയര്‍മാനും വൈസ് ചെയര്‍പഴ്സണും ചേര്‍ന്ന് ഒരു ജൂറിയെയും സെക്രട്ടറിയുടെ നേതൃത്വത്തില്‍ മറ്റൊരു ജൂറിയെയും തയാറാക്കിയെങ്കിലും സാംസ്‌കാരിക വകുപ്പ് രണ്ടും അംഗീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇരുവിഭാഗമായ അക്കാദമിയില്‍നിന്നും സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് കമലും ബീനാപോളും സിബി മലയിലും വകുപ്പു മന്ത്രിയെ കാണുകയായിരുന്നു.

തര്‍ക്കത്തെത്തുടര്‍ന്ന് അവാര്‍ഡു നിര്‍ണയ ജൂറിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. അതിനിടയില്‍ അക്കാഡമിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒരുകൂട്ടം സംവിധായകര്‍ ഹൈക്കോടതിയില്‍ ഹര്‍ജിയും നല്‍കി. അവരുടെ സിനിമകള്‍ തഴയുകയും ചിലരുടെ താല്‍പര്യപ്രകാരമാണ് അക്കാദമി പ്രവര്‍ത്തിക്കുന്നതെന്നുമാണ് അവരുടെ പരാതിയിലുള്ളത്. ഇത്തവണ 120 സിനിമകള്‍ ലഭിച്ചെങ്കിലും യോഗ്യതയുള്ളവ 119 മാത്രമാണ്. പ്രവേശന ഫീസ് അടയ്‌ക്കുകയും അനുബന്ധ രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്യാത്തതിന്റെ പേരില്‍ ഒരു സിനിമ അയോഗ്യമാക്കി.

കഴിഞ്ഞ രാജ്യാന്തരചലച്ചിത്ര മേളക്കു മുന്‍പുതന്നെ അക്കാദമിയില്‍ നടക്കുന്ന അഭിപ്രായ വ്യത്യാസങ്ങളാണ്  സെക്രട്ടറിയെ പുത്താക്കുന്ന തലം വരെ കാര്യങ്ങളെ എത്തിച്ചത്. ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ വന്‍തുകക്ക് മാനദണ്ഡങ്ങള്‍ പാലിക്കാതെ വാങ്ങുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് അഭിപ്രായ വ്യത്യാസങ്ങള്‍ അവസാനിപ്പിക്കാന്‍ അക്കാദമിയിലെ ഇരുവിഭാഗവും തയാറായിരുന്നു. അതിനുശേഷം ഇപ്പോള്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരനിര്‍ണയ ജൂറിയെ രൂപീകരിക്കുന്ന വിഷയമാണ് പുതിയ തര്‍ക്കങ്ങള്‍ക്കു കാരണമായത്.  

Tags: keralaസംസ്ഥാനഅവാർഡ്കമാലുദ്ദീന്‍കമല്‍സംസ്ഥാന ചലച്ചിത്ര അക്കാദമി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

Kerala

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

Kerala

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് 2 വയോധികര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം

ഭരണം ഇല്ലേലും പോ പുല്ലെന്ന് പറഞ്ഞ് നില്‍ക്കുന്നവരാണെന്ന് എം എം മണി,തുടര്‍ ഭരണം ഉറപ്പ്

മുഖ്യമന്ത്രി പദവി; ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയെന്ന് ദീപാ ദാസ് മുന്‍ഷി,കെപിസിസി ആസ്ഥാനത്ത് പന്തലൊരുങ്ങി, ഡി ജെ പരിപാടിയും

മക്കളെ ഉപേക്ഷിച്ച് അമ്മയുടെ സ്വർണം മോഷ്ടിച്ച് ആൺ സുഹൃത്തിനൊപ്പം പോയ വീട്ടമ്മ അറസ്റ്റിൽ, സ്വർണം പണയം വെച്ചതിന് യുവാവിനെതിരെ കേസ്

തമിഴ്നാട്ടിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ ഡിഎംകെ ചാക്കിട്ട് പിടിക്കാതിരിക്കാൻ റിസോർട്ട് ബുക്ക് ചെയ്ത് വിജയ്

സൂര്യന്റെ നക്ഷത്ര മാറ്റം: ഈ രാശിക്കാർക്ക് ഇനി പണത്തിന്റെ പെരുമഴയും സൗഭാഗ്യവും

സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വെളളാപ്പളളി, എല്‍ഡിഎഫ് ജയിക്കണമെന്ന് ആഗ്രഹം,പാണക്കാട് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് ആകുന്നുവെന്നും വിമര്‍ശനം

ഗ്രേറ്റ് നിക്കോബാര്‍ മെഗാ പദ്ധതി ഇന്ത്യയുടെ ഹോർമുസ്: വിദേശശക്തികളെ ചെറുത്ത് പ്രതിരോധ കരുത്താകും- ചൈനയുടെ നെഞ്ചിടിപ്പേറ്റി മോദി മുന്നോട്ട് തന്നെ

ബംഗാളിലും ബിജെപി വരാൻ പോകുന്നു , ഇനി ജൽസകൾ പോലും നടത്താൻ പറ്റില്ല ; രക്തക്കണ്ണീരിന്റെ വക്കിലാണ് നമ്മൾ ; കരഞ്ഞ് വിളിച്ച് മൗലാന ജർജിഷ് അൻസാരി

ജബൽപുർ ബോട്ട് ദുരന്തം: കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി; മരണസംഖ്യ 13 ആയി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.