Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉത്സവങ്ങള്‍ക്ക് നിയന്ത്രണം; കമ്മിറ്റിക്കാര്‍ക്ക് തലവേദന

പരിപാടി റദ്ദ് ചെയ്താല്‍ ഈ തുക തിരികെ നല്‍കില്ലെന്നാണ് കരാര്‍ വ്യവസ്ഥ. അതിനാല്‍, ഉത്സവ കമ്മിറ്റിക്ക് തിരികെ ലഭിക്കില്ല. ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ഇത്തരത്തില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് പരിപാടികള്‍ വയ്‌ക്കുന്നതില്‍ നിയന്ത്രണമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2020, 10:43 am IST
in Kerala

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രങ്ങളില്‍ ഉത്സവാഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ  കമ്മിറ്റിക്കാര്‍ക്ക് തലവേദനയായി. ഈ മാസം നടക്കേണ്ട ഉത്സവാഘോഷങ്ങളെല്ലാം  പൂജാചടങ്ങുകളില്‍ ഒതുക്കണമെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും സര്‍ക്കുലര്‍  നല്‍കി.  ദേവസ്വം ബോര്‍ഡിനു കീഴിലുള്ള മേജര്‍ ക്ഷേത്രങ്ങളില്‍ കൂടുതലും ഉത്സവം നടക്കാനിരിക്കുന്നതേയുള്ളൂ. മാസങ്ങള്‍ക്ക് മുമ്പ് ഉത്സവാഘോഷങ്ങളുടെ മുന്നൊരുക്കങ്ങളും തുടങ്ങി. ഇതിനിടയിലാണ് ഓര്‍ക്കാപ്പുറത്ത് എത്തിയ വൈറസ്  ബാധ.

ഉത്സവ ആഘോഷങ്ങളിലെ കലാപരിപാടികള്‍ ബുക്ക് ചെയ്യുന്നതിന് ഓരോ ക്ഷേത്ര കമ്മിറ്റികളും പതിനായിരക്കണക്കിന് രൂപയാണ് ചെലവഴിച്ചത്. ഈ തുകയില്‍ കൂടുതലും കമ്മിറ്റി അംഗങ്ങളുടെ പക്കല്‍ നിന്നാണ് നല്‍കിയത്. ഉത്സവത്തോടെയാണ് ഈ തുക തിരികെ ലഭിക്കുക. ചില ക്ഷേത്രങ്ങളില്‍ സിനിമാ മേഖലയിലെയും സംഗീത മേഖലയിലെയും ഒന്നാംകിട കലാകാരന്മാരുടെ പരിപാടികളും ബുക്ക് ചെയ്തിരുന്നു. ചില പരിപാടികള്‍ക്ക് പത്ത് ലക്ഷം രൂപയിലധികം വരും. ഇതിന്റെ നാല്‍പ്പത് ശതമാനം തുക മുന്‍കൂറായി നല്‍കിയാല്‍ മാത്രമെ അനുമതി നല്‍കൂ. ഇത്തരത്തിലും ലക്ഷങ്ങള്‍ അഡ്വാന്‍സ് നല്‍കിയവരുണ്ട്.  

പരിപാടി റദ്ദ് ചെയ്താല്‍ ഈ തുക തിരികെ നല്‍കില്ലെന്നാണ് കരാര്‍ വ്യവസ്ഥ. അതിനാല്‍, ഉത്സവ കമ്മിറ്റിക്ക് തിരികെ ലഭിക്കില്ല. ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ഇത്തരത്തില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് പരിപാടികള്‍ വയ്‌ക്കുന്നതില്‍ നിയന്ത്രണമുണ്ട്.  

നിലവിലെ സാഹചര്യത്തില്‍ ആഘോഷപരിപാടികള്‍ നടക്കില്ല. നടക്കാത്ത ആഘോഷ പരിപാടിക്ക് ലക്ഷങ്ങള്‍  അഡ്വാന്‍സ് നല്‍കിയ തുക തിരികെയെടുക്കാനും ആഘോഷ കമ്മിറ്റിക്ക് സാധിക്കില്ല. ആഘോഷങ്ങള്‍ വെട്ടിച്ചുരുക്കുന്നതോടെ സംഭാവനയുടെ വരവും കുറയും. അതിനാല്‍, ചെലവഴിച്ച തുക തിരികെ ലഭിക്കണമെങ്കില്‍ ഇനി ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം  നല്‍കണം.

സ്വകാര്യ ക്ഷേത്രങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. അഡ്വാന്‍സ് നല്‍കിയ തുകകള്‍ തിരികെ ലഭിക്കില്ലെന്ന് കലാപരിപാടി ബുക്കിങ് സംഘങ്ങള്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്. വിലക്ക് ലംഘിച്ച് ആഘോഷ പരിപാടികള്‍ നടത്തുന്നവര്‍ക്കെതിരെ പോലീസും റവന്യൂ വകുപ്പും നടപടികള്‍ സ്വീകരിച്ചു. അന്നദാനം നടക്കുന്ന ക്ഷേത്രങ്ങളിലെത്തി നര്‍ത്തിവയ്‌പ്പിച്ചു. നോട്ടീസ് നല്‍കി നിയമ ലംഘനത്തിന് കോസെടുത്തു. ക്ഷേത്രങ്ങളിലെ വരുമാനത്തിന്റെ സ്ഥിതിയും പരിതാപകരമാകും. ഉത്സവ ആഘോഷങ്ങള്‍ നടക്കുമ്പോഴാണ് ക്ഷേത്ര വരുമാനം വര്‍ധിക്കുന്നത്. ആഘോഷങ്ങള്‍ ഇല്ലാതാകുന്നതോടെ ക്ഷേത്രങ്ങളിലെ സാമ്പത്തിക സ്ഥിതി ദയനീയമാകും.

Tags: hinduക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

Literature

ആര്‍എസ്എസ്, ഒരു സമഗ്ര വീക്ഷണം

India

പഞ്ചപരിവര്‍ത്തനമാണ് ഹിന്ദുത്വത്തിന്റെ യുഗധര്‍മ്മം:ദത്താത്രേയ ഹൊസബാളെ

Entertainment

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

Kerala

എന്താണ് കുറി തൊടല്‍? ഭസ്മം എന്തിന്റെ പ്രതീകമാണ്?

പുതിയ വാര്‍ത്തകള്‍

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.