Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് ഉടന്‍

പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തില്‍ ഇബ്രാഹിംകുഞ്ഞ് അഴിമതി നടത്തിയെന്ന് തെളിയിക്കാന്‍ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സിന് തുണയാകും. മേല്‍പ്പാലം കരാര്‍ നല്‍കിയതിന്റെ പേരില്‍ ലഭിച്ച അഴിമതിപ്പണം ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക ദിനപത്രത്തില്‍ നിക്ഷേപിച്ചെന്നായിരുന്നു പരാതി. നോട്ട് നിരോധനത്തിന്റെ സമയത്ത് കള്ളപ്പണം വെളുപ്പിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2020, 09:11 am IST
in Kerala

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിനുള്ള തടസങ്ങള്‍ നീങ്ങുന്നു. തെളിവുകള്‍ കൂട്ടിയിണക്കുന്നതിന്റെ അവസാന നടപടിയാണ് ലീഗിന്റെ മുഖ പത്രമായ ചന്ദ്രികയില്‍ ഇന്നലെ നടന്ന റെയ്ഡ്. പഴുതുകള്‍ പൂര്‍ണമായും അടച്ച ശേഷം ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാനാണ് വിജിലന്‍സിന്റെ തീരുമാനം.  

പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തില്‍ ഇബ്രാഹിംകുഞ്ഞ് അഴിമതി നടത്തിയെന്ന് തെളിയിക്കാന്‍ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സിന് തുണയാകും. മേല്‍പ്പാലം കരാര്‍ നല്‍കിയതിന്റെ പേരില്‍ ലഭിച്ച അഴിമതിപ്പണം ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക ദിനപത്രത്തില്‍ നിക്ഷേപിച്ചെന്നായിരുന്നു പരാതി. നോട്ട് നിരോധനത്തിന്റെ സമയത്ത് കള്ളപ്പണം വെളുപ്പിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 10 കോടി രൂപ ഇബ്രാഹിംകുഞ്ഞിന്റെ അക്കൗണ്ടിലെത്തിയെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.  

ഇബ്രാഹിംകുഞ്ഞിന്റെ ആലുവയിലുള്ള വീട്ടിലും റെയ്ഡ് നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ചന്ദ്രികയിലും റെയ്ഡ് നടത്തിയത്. ചന്ദ്രിക പത്രത്തിലെ അക്കൗണ്ട് വഴി ഇബ്രാഹിംകുഞ്ഞ് അഴിമതിപ്പണം വെളുപ്പിച്ചതിന്റെ വ്യക്തമായ സൂചന വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. ഇതെതുടര്‍ന്നാണ് വിജിലന്‍സ് ചന്ദ്രികയുടെ കോഴിക്കോട് ഓഫീസില്‍ റെയ്ഡിന് മുതിര്‍ന്നത്. എന്‍ഫോഴ്‌സ്‌മെന്റും അഴിമതിപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നുണ്ട്. മേല്‍പ്പാലം അഴിമതി കേസില്‍ ഇബ്രാഹിംകുഞ്ഞ്  അഞ്ചാംപ്രതിയാണ്. നിര്‍മാണക്കമ്പനിയായ ആര്‍ഡിഎസിന് ചട്ടം ലംഘിച്ച് 8.5 കോടി രൂപ മുന്‍കൂര്‍ നല്‍കിയത് ഇബ്രാഹിംകുഞ്ഞ് പറഞ്ഞിട്ടാണെന്ന മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇബ്രാഹിംകുഞ്ഞിനെ പ്രതി ചേര്‍ത്തത്. ഇബ്രാഹിംകുഞ്ഞിനെതിരെ നിരവധി തെളിവുകളും ക്രമക്കേടുകള്‍ നടത്തിയതിന്റെ രേഖകളും വിജിലന്‍സ് കണ്ടെടുത്തിരുന്നു. ബാങ്ക് അക്കൗണ്ടുകള്‍, പ്രമാണങ്ങള്‍, പണമിടപാട് ബുക്കുകള്‍ എന്നിവയുള്‍പ്പെടെയുള്ള രേഖകളുടെ ശേഖരമാണ് കണ്ടെടുത്തത്. ഇവയുടെ പരിശോധന തുടങ്ങി.

ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് വിജിലന്‍സ് മൂന്ന് വട്ടം ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തു. പാലം നിര്‍മാണ ക്രമക്കേടില്‍ മന്ത്രിയെന്ന നിലയില്‍ തനിക്ക് ഉത്തരവാദിത്വം ഇല്ലെന്നും എല്ലാം ഉദ്യോഗസ്ഥരാണ് ചെയ്തതെന്നുമായിരുന്നു ഇബ്രാഹിം കുഞ്ഞിന്റെ മൊഴി. എന്നാല്‍ മന്ത്രിയാണ് ആര്‍ഡിഎസ് കമ്പനിക്ക് മുന്‍കൂറായി 8.5 കോടി രൂപ നല്‍കുന്ന ഉത്തരവില്‍ ഒപ്പിട്ടതെന്നും അത് നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ടി.ഒ. സൂരജ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. വിജിലന്‍സ് ചോദ്യം ചെയ്യലിലും ഇതാവര്‍ത്തിച്ചു. എന്നാല്‍ അറസ്റ്റിനെ ഭയക്കുന്നില്ലെന്നാണ് ഇബ്രാഹിംകുഞ്ഞ് പറഞ്ഞത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുറച്ചെങ്കിലും നീതി കിട്ടി,കാര്യങ്ങള്‍ കൃത്യമായി ഉന്നയിക്കാന്‍ സാധിച്ചതില്‍ ഏറെ സമാധാനം- അന്‍സിബ ഹസന്‍

Kerala

മേയറുടെ യോഗ കുട്ടിക്ക് ഇഷ്ടമായി, 18 വയസ്സായാല്‍ ഞാന്‍ അങ്കിളിന് വോട്ട് ചെയ്യുമെന്ന് മേയര്‍ രാജേഷിനോട് മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നും വന്ന റിഷാന്‍

India

നീറ്റ് പരീക്ഷാദിവസം റാലി നടത്തി കോൺഗ്രസ് : ഗതാഗത കുരുക്കിൽപ്പെട്ട് പരീക്ഷ എഴുതാനാകാതെ വിദ്യാർത്ഥികൾ ;  രാഹുൽ കളിച്ചത് വിദ്യാർത്ഥികളുടെ  ഭാവി വച്ച്

Kerala

തിരുവനന്തപുരത്ത് ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം

വിമത ശിവസേനാ എംപി നാഗേഷ് പാട്ടീല്‍ അഷ്ടികര്‍ (ഇടത്ത്)
India

ആദ്യമായി ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ച് വിമത എംപി നാഗേഷ് പാട്ടീല്‍; പ്രതിപക്ഷത്തിരുന്നിട്ട് ഇനി പ്രയോജനമില്ലെന്ന് നാഗേഷ് പാട്ടീല്‍

പുതിയ വാര്‍ത്തകള്‍

അമ്മയെ നയിക്കാന്‍ രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്‌ഹോക്ക് കമ്മിറ്റി

ശങ്കരാചാര്യരുടെ സൗന്ദര്യലഹരി ബാലചന്ദ്രന്‍ ചുള്ളിക്കാട് പരിഭാഷപ്പെടുത്തുമ്പോള്‍….ചുള്ളിക്കാടും സംഘിയായെന്ന് വിമര്‍ശനം

ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതിക്കെതിരെ രാഹുൽ ഗാന്ധി ആസൂത്രിതമായ പ്രചാരണം നടത്തുന്നു ; പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

തിരുവള്ളൂരില്‍ അമോണിയ ചോര്‍ച്ചയെ തുടര്‍ന്ന് 7 മരണം

വാഹനവ്യൂഹം നിർത്തി വച്ചു , ഡൽഹി വിമാനത്താവളത്തിൽ പ്രധാനമന്ത്രി കാത്തിരുന്നത് 45 മിനിട്ടോളം ; കാരണമിതാണ്

അജണ്ട വച്ച് പുറത്താക്കാന്‍ ശ്രമം നടത്തിയെന്ന് ശ്വേത മേനോന്‍

ഓപ്പറേഷന്‍ തൂഫാന്‍ : ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പൂർണ്ണ സമർപ്പണത്തോടെ കഠിനാധ്വാനം ചെയ്യുക : നാരായണ മൂർത്തിയുടെ വാക്കുകൾ വിജയത്തിലേക്കുള്ള താക്കോൽ

അമ്മയില്‍ തര്‍ക്കം രൂക്ഷം: വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, ഭരണസമിതി രാജിവച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.