Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കള്ളക്കടത്തിന് സര്‍ക്കാര്‍ ഒത്താശ

സംസ്ഥാനത്ത് സ്വര്‍ണക്കള്ളക്കടത്തിനും സ്വര്‍ണത്തിന്റെ നികുതിവെട്ടിപ്പിനും വേണ്ടി ജിഎസ്ടി നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയെന്ന് സമ്മതിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. സംസ്ഥാന നികുതി വകുപ്പിനെ നോക്കുകുത്തിയാക്കി സ്വര്‍ണവ്യാപാരത്തില്‍ മാത്രം പ്രതിവര്‍ഷം 3,000 കോടി രൂപയുടെയുടെ വെട്ടിപ്പാണ് നടക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2020, 08:00 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണക്കള്ളക്കടത്തിനും സ്വര്‍ണത്തിന്റെ നികുതിവെട്ടിപ്പിനും വേണ്ടി ജിഎസ്ടി നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയെന്ന് സമ്മതിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. സംസ്ഥാന നികുതി വകുപ്പിനെ നോക്കുകുത്തിയാക്കി സ്വര്‍ണവ്യാപാരത്തില്‍ മാത്രം പ്രതിവര്‍ഷം 3,000 കോടി രൂപയുടെയുടെ വെട്ടിപ്പാണ് നടക്കുന്നത്. നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെയാണ് ധനമന്ത്രിയുടെ സമ്മതം.

പ്രതിപക്ഷത്ത് നിന്ന് വി.ഡി. സതീശനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വര്‍ഷം 18,000 കോടി രൂപയുടെ സ്വര്‍ണവ്യാപാരം നടക്കുന്ന കേരളത്തില്‍ 300കോടിയില്‍ താഴെയാണ് നികുതി വരുമാനം ലഭിക്കുന്നതെന്നും ധനവകുപ്പിന്റെ അനാസ്ഥയാണെന്നും ഇത് സഭ നിര്‍ത്തി വച്ച് ചര്‍ച്ചചെയ്യണം എന്നും ആവശ്യപ്പെട്ടു. ഇതിന് മറുപടി പറയവെയാണ് സംസ്ഥാനത്ത് സ്വര്‍ണവ്യാപാര രംഗത്ത് വന്‍ നികുതിക്കൊള്ള നടക്കുന്നുവെന്ന് ധനമന്ത്രി  സമ്മതിച്ചത്.

ജിഎസ്ടി നടപ്പാക്കി നികുതി വര്‍ധിപ്പിച്ചിട്ടും സ്വര്‍ണവ്യാപാരത്തില്‍ നിന്നുള്ള നികുതി വരുമാനം കുറഞ്ഞതിന്റെ  പൂര്‍ണ ഉത്തരവാദിത്തം  സര്‍ക്കാരിനാണെന്ന് പ്രതിപക്ഷം ആരോപിച്ചു. 2017 ല്‍ സ്വര്‍ണത്തിന്റെ വാറ്റ് നികുതിയില്‍ നിന്നും 750 കോടി ലഭിച്ചു. ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ നികുതി 1.40 മടങ്ങ് ആയി. 1,800 കോടി കിട്ടേണ്ടിടത്ത് ലഭിച്ചത് 200കോടി മാത്രമാണ്. 2016-17 ല്‍ ഗ്രാമിന് 2,650 രൂപആയിരുന്നത് ഇന്ന് 3,905 വരെയാണ്. അമ്പത് ശതമാനത്തിലധികം തുക വര്‍ദ്ധിച്ചിട്ടും നികുതി വരുമാനം ലഭിക്കുന്നില്ല. 18,000 കോടിയുടെ വില്‍പന നടക്കുമ്പോള്‍ 3,000കോടി രൂപ നികുതിയായി ലഭിക്കണം. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്നത് 300കോടി മാത്രമാണ്.  

700 ടണ്‍ സ്വര്‍ണത്തോളം വില്‍ക്കുന്ന കേരളത്തില്‍ എല്ലാ വിധ നികുതി വെട്ടിപ്പുകളും നടത്തിയാലും 1,800കോടിയെങ്കിലും വരുമാനം വരേണ്ടതാണ്. ഡിആര്‍ഡി, കേന്ദ്ര ജിഎസ്ടി ഇന്റലിജന്‍സ് ഉള്‍പ്പെടെ പരിശോധനകള്‍ നടത്തി കിലോക്കണക്കിന് സ്വര്‍ണം  പിടിക്കുന്നു. ജിഎസ്ടി നിയമത്തില്‍ അധികാരം നല്‍കിയിട്ടും സംസ്ഥാന നികുതി വകുപ്പ് പരിശോധനകള്‍ നടത്തുന്നില്ലെന്നും പ്രതിപക്ഷം കണക്കുകള്‍  നിരത്തി.

പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം ശരിവച്ചാണ് ധനമന്ത്രി മറുപടി നല്‍കിയത്. സംസ്ഥാനത്ത് സ്വര്‍ണക്കള്ളക്കടത്ത് യഥേഷ്ടം നടക്കുകയാണെന്ന് ധമന്ത്രി സമ്മതിച്ചു. സ്വര്‍ണം കടത്തിക്കൊണ്ട് വന്ന് വില്‍കുന്നതിനാല്‍ നടപടി എടുക്കാനാകുന്നില്ല. പഴയ സ്വര്‍ണം എന്ന പേരില്‍ വിറ്റഴിക്കുന്നു.

ലക്ഷക്കണക്കിന് സ്വര്‍ണക്കടകളുള്ള കേരളത്തില്‍ 75 കടകളില്‍ മാത്രമാണ് പരിശോധന നടത്തിയതെന്നും ധനമന്ത്രി സമ്മതിച്ചു. എന്നാല്‍ ജിഎസ്ടി നിയമത്തില്‍ മാറ്റം വരാത്തതാണ് കാരണമെന്ന് പറഞ്ഞ് കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷം ജിഎസ്ടി നിയമം സഭയില്‍ വായിച്ചതോടെ  സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യേണ്ടതില്ലെന്ന് പറഞ്ഞ് ധനമന്ത്രി തലയൂരുകയായിരുന്നു.

Tags: gold
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല ശ്രീകോവിലിന്റെ മേല്‍ക്കൂരയിലെ നിറവ്യത്യാസം: നെയ്യ് ഒഴിച്ചതിനാലാലെന്ന് സ്ഥിരീകരണം

Kerala

സ്വര്‍ണം പൊതിഞ്ഞ ശബരിമല ശ്രീകോവിലിന്റെ മുകളില്‍ അസാധാരണമായ നിറവ്യത്യാസം

Kerala

ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍ കാണാതായ സംഭവം:മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറസ്റ്റില്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് വീണ്ടും പരിശോധന നടത്തി

India

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: 102 സ്വര്‍ണ്ണമുള്‍പ്പെടെ114 മെഡലുകളുമായി ഭാരതത്തിന് ആധികാരിക വിജയം

പുതിയ വാര്‍ത്തകള്‍

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

നേവിയുടെ കരുത്ത് കൂടും; മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകൾ പ്രധാനമന്ത്രി കമ്മീഷൻ ചെയ്തു

“ഞാൻ തെറ്റായി ഒന്നും കേട്ടില്ല,”: പവൻ ഖേരയുടെ പരിഹാസത്തിന് മറുപടി നൽകി ശശി തരൂർ

ചട്ടമ്പിസ്വാമികള്‍ എന്ന ജ്ഞാനസൂര്യന്‍ -2

യാത്രാ സംഘം കൊണാര്‍ക്ക് സൂര്യ ക്ഷേത്രത്തിന് മുന്നില്‍

കലിംഗ ഭൂമിയിലൂടെ വംഗദേശത്തിന്റെ തീര്‍ത്ഥയാത്ര

മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

സംവിധായകന്‍ രമേഷ് ബാബു

നൈറ്റ് ഹാള്‍: ദി കൊച്ചി ഇന്‍വേഷന്‍; മലയാള സിനിമയുടെ ഭാവിയിലേക്കുള്ള ആദ്യ അന്യഗ്രഹ സന്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.