Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിവേകചൂഡാമണി- പ്രതലം മങ്ങിയാല്‍ പ്രതിബിംബവും മങ്ങും

പ്രതിഫലിക്കേണ്ട പ്രതലം മങ്ങിയാല്‍ പ്രതിബിംബവും മങ്ങും. പ്രതലത്തിന്റെ ഇളക്കമോ മാലിന്യ പോരായ്‌മകളോ പ്രതിബിംബത്തേയും ബാധിക്കും. ബുദ്ധിയില്‍ ബാധിക്കുന്ന തമസ്സും രജസ്സുമാണ് സത്വത്തെ മലിനപ്പെടുത്തരുത്.

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Mar 3, 2020, 10:00 pm IST
in Samskriti

സത്വഗുണത്തിന്റെ വിവരണം തുടരുന്നു.

എല്ലാ വസ്തുക്കളേയും നാം കാണുകയും അറിയുകയും ചെയ്യുന്നത് നമ്മുടെ ചേതസ്സിനാല്‍ ആണ്. ചിത്പ്രകാശമായ ആത്മാവ് ബുദ്ധിയില്‍ പ്രതിഫലിച്ചതാണ് ചേതസ്സ്. ബുദ്ധി കലുഷിതമാകുമ്പോള്‍ ചേതസ്സ് മങ്ങുന്നു.

പ്രതിഫലിക്കേണ്ട പ്രതലം മങ്ങിയാല്‍ പ്രതിബിംബവും മങ്ങും. പ്രതലത്തിന്റെ ഇളക്കമോ മാലിന്യ പോരായ്‌മകളോ പ്രതിബിംബത്തേയും ബാധിക്കും. ബുദ്ധിയില്‍ ബാധിക്കുന്ന തമസ്സും രജസ്സുമാണ് സത്വത്തെ മലിനപ്പെടുത്തരുത്.

തമസ്സും രജസ്സും സത്വവുമായി ചേര്‍ന്നാല്‍ നമ്മുടെ ബുദ്ധി മങ്ങും. എന്നാല്‍ ഇവയുടെ അളവ് കുറഞ്ഞാല്‍ സത്വം വര്‍ദ്ധിക്കും. അപ്പോള്‍ ബുദ്ധിയിലെ ആത്മ പ്രതിബിംബം കൂടുതല്‍ വ്യക്തമായി പ്രകാശിക്കും. അതിനാല്‍ അന്തരീക്ഷം ശുദ്ധമാക്കുക തന്നെ വേണം.

അന്തഃകരണത്തെ കൂടുതല്‍ ശുദ്ധമാക്കാന്‍ ഉപാസന, ജപം, ധ്യാനം തുടങ്ങിയ ആദ്ധ്യാത്മിക സാധനകളെയെല്ലാം ചെയ്യേണ്ടതാണ്. ഇതിലൂടെ ഉള്ളം ശുദ്ധമായാല്‍ ചിത് പ്രകാശം നല്ല തെളിവോടെ വിളങ്ങും.

ശ്ലോകം 118

മിശ്രസ്യ സത്വസ്യ ഭവന്തി ധര്‍മ്മാഃ

ത്വമാനിതാദ്യാഃ നിയമാ യമാദ്യാഃ

ശ്രദ്ധാ ച ഭക്തിശ്ച മുമുക്ഷുതാ ച

ദൈവീ ച സമ്പത്തിരസത് നിവൃത്തിഃ

അമാനിത്വം, യമനിയമങ്ങള്‍, ശ്രദ്ധ, ഭക്തി, മുമുക്ഷുത്വം, ദൈവീ സമ്പത്തി, അസത്തില്‍ നിന്ന് നിവൃത്തി തുടങ്ങിയ ഗുണങ്ങള്‍ മിശ്ര സത്വത്തിന്റെ ധര്‍മ്മങ്ങളാണ്.

രജസ്സും തമസ്സും വളരെ കുറഞ്ഞതും സത്വഗുണം കൂടിയിരിക്കുന്നതുമാണ് മിശ്രസത്വം. തമോഗുണം ഇല്ലെന്ന് തന്നെ. ഇതിന്റെ പ്രവര്‍ത്തനത്തെയാണ് ഇവിടെ വിവരിക്കുന്നത്. സത്വം ഗുണം വര്‍ദ്ധിച്ചിരിക്കുന്ന ഈ അവസ്ഥ ആത്മസാക്ഷാത്കാരത്തിലേക്ക് നമ്മെ നയിക്കും. മോക്ഷേച്ഛ ശക്തമാകുന്നത് സത്വഗുണം കൂടുമ്പോഴാണ്.

രജോഗുണത്തിന്റെ ധര്‍മ്മങ്ങളായ ദുരഭിമാനം മുതലായവ സാധകനില്‍ നിന്ന് ഈ അവസ്ഥയില്‍ ഒഴിഞ്ഞ് പോകും. ദുരഭിമാനമോ മാനമോ തോന്നാതിരിക്കുന്നതാണ് അമാനിത്വം.

ഭഗവദ് ഗീത 13 ാം അദ്ധ്യായത്തില്‍ അമാനിത്വമദംഭിത്വം…. എന്നിങ്ങനെ 20 ല്‍ പരം ഗുണങ്ങളെ ജ്ഞാനമായി വര്‍ണിച്ചിട്ടുണ്ട്. ഇവയെല്ലാം മിശ്ര സത്വത്തില്‍ നിന്നാണ് ഉണ്ടാകുന്നത്.

അഹിംസ, സത്യം, അസ്‌തേയം, ബ്രഹ്മചര്യം, അപരിഗ്രഹം എന്നിയാണ് യമങ്ങള്‍. ശൗചം, സന്തോഷം, തപസ്സ്, സ്വാധ്യായം, ഈശ്വരപ്രണി ധാനം എന്നിവയാണ് നിയമങ്ങള്‍.കാമ്യ കര്‍മ്മങ്ങളില്‍ നിന്ന് പിന്‍വലിച്ച് നിഷ്‌കാമ കര്‍മ്മത്തിലേക്ക് പ്രേരിപ്പിക്കുകയും നിയമനംചെയ്യുന്നതിനാലു മാണ് നിയമങ്ങള്‍ എന്ന് പറയുന്നത്.

ഗുരുവിലും വേദാന്ത വാക്യത്തിലുമുള്ള അടിയുറച്ച വിശ്വാസമാണ് ശ്രദ്ധ. ശ്രാസ്ത്രത്തെ വേണ്ട വിധത്തില്‍ മനസ്സിലാക്കാനുള്ള കഴിവാണ്. ഈശ്വരനോടുള്ള പരമ പ്രേമമാണ് ഭക്തി. അവനവന്റെ യഥാര്‍ത്ഥ സ്വരൂപത്തെ അനുസന്ധാനം ചെയ്യുന്നതാണ് ഭക്തിയുടെ ഉയര്‍ന്ന തലം. എനിക്ക് മോക്ഷം വേണമെന്ന തീവ്രമായ ആഗ്രഹമാണ് മുമുക്ഷുത്വം. ദൈവീ സമ്പത്തുകളെക്കുറിച്ച് ഭഗവദ് ഗീതാ 16ാം അദ്ധ്യായത്തില്‍ പറയുന്നു. അഭയം സത്വ സംശുദ്ധി….. എന്നിങ്ങനെ 25 ഗുണങ്ങളാണ് ഇവിടെ വിവരിക്കുന്നത്. അസത്തില്‍ നിന്നുള്ള നിവൃത്തിയാണ് മിശ്ര സത്വത്തിന്റെ ധര്‍മ്മമായി അവസാനം ഈ ശ്ലോകത്തില്‍ പറഞ്ഞത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആത്മസാക്ഷാത്കാരം എന്നതിന്റെ അര്‍ത്ഥമെന്താണ്?

Samskriti

ചിലന്തിവിഷത്തിനു ചികിത്സയുള്ള അമ്പലം

Samskriti

വിശ്വഗുരുവിനെ തേടി

Cricket

ടെസ്റ്റ് റാങ്കിങ്: ഒന്നാമന്‍ ബുംറ തന്നെ

Football

ആഞ്ചെലോട്ടി ഒഴിവാക്കിയ ഒന്നാന്തരം ബ്രസീലിയന്‍മാര്‍

പുതിയ വാര്‍ത്തകള്‍

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ, ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍

ഐപിഎല്‍: മാറിമറിയുന്ന ആവേശക്കാഴ്‌ച്ച

ബെംഗളൂരുവില്‍ നടന്ന മെക്കോ മെറിറ്റസ് കപ്പ് ഒന്നാം റൗണ്ടിന് ശേഷം ട്രോഫികളുമായി റായോ റേസിങിന്റെ അഥര്‍വ, കിയാന്‍ ഷാ, ആരവ് എന്നിവര്‍

മെക്കോ മെറിറ്റസ് കപ്പ്: റയോ റേസിങിന് ഇരട്ട നേട്ടം

2026 ഫിബ അണ്ടര്‍-18 ഏഷ്യാ കപ്പ് അഹമ്മദാബാദില്‍; ഭാരതം വേദിയാകുന്നത് മൂന്നാം തവണ

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.