Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സിനിമാ ടിക്കറ്റില്‍ സര്‍ക്കാര്‍ വക പകല്‍ക്കൊള്ള

ഓണ്‍ലൈന്‍ സിനിമാ ടിക്കറ്റ് കൊള്ളയ്‌ക്ക് കൂട്ടുനിന്ന് സംസ്ഥാന സര്‍ക്കാര്‍. കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന് കീഴില്‍ സംസ്ഥാനത്തൊട്ടാകെ പതിനഞ്ച് തിയറ്ററുകളാണുള്ളത്. അമിത നിരക്ക് ഈടാക്കുന്ന സ്വകാര്യ കമ്പനികള്‍ക്ക് ഇരുട്ടടി നല്‍കുമെന്ന് പറഞ്ഞാണ് സംസ്ഥാന സര്‍ക്കാര്‍ 2012 ഡിസംബര്‍ 12ന് www.keralafilms.gov.in. എന്ന പേരില്‍ വെബ്‌സൈറ്റ് ആരംഭിച്ചത്.

നീരജ് ജി.ജി by നീരജ് ജി.ജി
Mar 3, 2020, 01:00 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ഓണ്‍ലൈന്‍ സിനിമാ ടിക്കറ്റ് കൊള്ളയ്‌ക്ക് കൂട്ടുനിന്ന് സംസ്ഥാന സര്‍ക്കാര്‍. കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന് കീഴില്‍ സംസ്ഥാനത്തൊട്ടാകെ പതിനഞ്ച് തിയറ്ററുകളാണുള്ളത്. അമിത നിരക്ക് ഈടാക്കുന്ന സ്വകാര്യ കമ്പനികള്‍ക്ക് ഇരുട്ടടി നല്‍കുമെന്ന് പറഞ്ഞാണ് സംസ്ഥാന സര്‍ക്കാര്‍ 2012 ഡിസംബര്‍ 12ന് www.keralafilms.gov.in. എന്ന പേരില്‍ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതു വഴി കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന് കീഴിലുള്ള തിയറ്ററുകളില്‍ ടിക്കറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്യാമായിരുന്നു. എന്നാല്‍ ഇന്ന് ഈ വെബ്‌സൈറ്റ് വഴി ആലപ്പുഴയിലെ കൈരളി, ശ്രീ തിയറ്ററുകളില്‍ മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നത്.  

തിരുവനന്തപുരത്ത് കൈരളി, ശ്രീ, നിള, കലാഭവന്‍, ലെനിന്‍സിനിമാസ്, ചേര്‍ത്തല, ആലപ്പുഴ, ത്യശ്ശൂര്‍, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലായി കൈരളി, ശ്രീ എന്ന പേരില്‍ പത്ത് തിയറ്ററുകളുമാണ് കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന് കീഴിലുള്ളത്.  

www.keralafilims.gov.in എന്ന വെബ്‌സൈറ്റ് വഴി ആലപ്പുഴയിലെ കൈരളി തിയറ്ററില്‍ ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്റെ ടിക്കറ്റ് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുമ്പോള്‍ ടിക്കറ്റ് ചാര്‍ജ് 95.29 രൂപ, സര്‍വ്വീസ് ചാര്‍ജായി രണ്ട് രൂപ, സെസ്സ് മൂന്ന് രൂപ, റിസര്‍വേഷന്‍ ചാര്‍ജ് 10.17 രൂപ, എന്റര്‍ടെയിന്‍മെന്റ് ടാക്‌സ് 4.76 രൂപ, ഫഌഡ് സെസ് 1.05 രൂപ, ജിഎസ്ടി 20.74 രൂപ തുടങ്ങി ആകെ 137 രൂപയാണ് ഒരു ടിക്കറ്റിന്.  

എന്നാല്‍ ഇതേ ചിത്രത്തിന് ഇതേ തിയറ്ററില്‍ സ്വകാര്യ വൈബ് വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഒരു ടിക്കറ്റിന് 125 രൂപയും ഇന്റര്‍നെറ്റ് ഹാന്‍ഡ്‌ലിംഗ് ഫീസായി 23 രൂപ, ബുക്കിങ് ഫീസ് 20 രൂപ, ജിഎസ്ടി 3.60 രൂപ ഉള്‍പ്പെടെ 149.60 രൂപയാണ് ഈടാക്കുന്നത്. ഇത്തരത്തില്‍ ഒരു ടിക്കറ്റിന് പന്ത്രണ്ട് രൂപയാണ് സ്വകാര്യ കമ്പനികള്‍ ജനങ്ങളില്‍ നിന്ന് അധികമായി ഈടാക്കുന്നത്. ഒരു മാസം കോടിക്കണക്കിന് രൂപയാണ് ഒരു ജില്ലയില്‍ നിന്നു മാത്രമായി സ്വകാര്യ ഏജന്‍സികള്‍ ഇത്തരത്തില്‍ കൊണ്ടുപോകുന്നത്.

തിരുവനന്തപുരം നിള, കൈരളി ഉള്‍പ്പെടെയുള്ള മറ്റ് തിയറ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ കാണിക്കുന്നത് ‘online booking not enabled for this movie’ എന്നാണ്. മുഖ്യമന്ത്രിയുടെ നേട്ടങ്ങള്‍ എണ്ണിപ്പറയാന്‍ കോടികണക്കിന് രൂപ പ്രചാരണത്തിന് ചിലവഴിക്കുന്ന സര്‍ക്കാര്‍ www.keralafilims.gov.in എന്ന വെബ്‌സൈറ്റിന് വേണ്ടത്ര പ്രചാരണം നല്‍കുന്നില്ലെന്നാണ് സിനിമാ പ്രേമികളുടെ ആക്ഷേപം.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ റോഡരികില്‍ നിന്ന യുവതിയെ കയറി പിടിച്ച യുവാക്കള്‍ പിടിയില്‍

Kerala

കൊല്ലത്തിന്റെ സാംസ്‌കാരിക പൈതൃകം ജന്മഭൂമിയിലൂടെ ലോകമറിയും: ഡോ. ജെ.ശ്രീകുമാര്‍

Thiruvananthapuram

കേരള സര്‍വകലാശാലയില്‍ ഇടത് സിന്‍ഡിക്കേറ്റിന്റെ ധാര്‍ഷ്ട്യത്തിന് വഴങ്ങാതെ വി സി, ഡോ കെ എസ് അനില്‍കുമാര്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടഞ്ഞു

Kerala

മഹാഭാരതത്തില്‍ സുന്നത്ത് കല്യാണമില്ല; അതിനാല്‍ മഹാഭാരതത്തില്‍ ഇല്ലാത്തത് എവിടെയുമില്ല എന്ന് പറയാനാവില്ലെന്ന് സുനില്‍പി ഇളയിടം

Kerala

ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് മാറ്റി

പുതിയ വാര്‍ത്തകള്‍

ഹേമചന്ദ്രന്‍ കൊലപാതക കേസ്: പ്രധാന പ്രതി നൗഷാദിന്റെ കാര്‍ കണ്ടെത്തി, കണ്ടെത്തിയത് മൃതദേഹം മറവ് ചെയ്യാന്‍ കൊണ്ടുപോയ കാര്‍

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സക്രിയമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന പറഞ്ഞ കെ.സി. വേണുഗോപാല്‍ ആരായി?

വയനാട് വന്യമൃഗ ശല്യത്തിനെതിരെ സമരം: നാട്ടുകാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി

നിമിഷ പ്രിയയുടെ മോചനത്തിനായി ഗവര്‍ണര്‍ അടക്കം  ശ്രമിക്കുന്നു-ചാണ്ടി ഉമ്മന്‍ എംഎല്‍എ, മനുഷ്യനെന്ന നിലയില്‍ ഇടപെട്ടെന്ന് കാന്തപുരം

താത്കാലിക വി സി നിയമനം: ഹൈക്കോടതി വിധിയില്‍ രാജ്ഭവന്‍ അപ്പീല്‍ നല്‍കും

നിമിഷപ്രിയ (നടുവില്‍) അറ്റോര്‍ണി ജനറല്‍ വെങ്കടരമണി (വലത്ത്)

“വധശിക്ഷ നീട്ടിവെയ്‌ക്കാന്‍ ശ്രമിയ്‌ക്കും”-.ഇന്നലെ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ പറഞ്ഞത് പൊന്നായി…

ആറടി ഉയരം, ഒത്തവണ്ണം ; ഭൂമിയിലെതന്നെ ഏറ്റവും വലിയ ആട് ഭീകരൻ , മാർഖോർ

ഫഹദിന്റെ കീപാഡ് ഫോൺ , പക്ഷെ വില കേട്ടാൽ ഞെട്ടും

നെയ് വിളക്ക് ഇങ്ങനെ കൊളുത്തി പ്രാർഥിച്ചാൽ കാര്യസാധ്യം ഫലം

പാല്‍വില ഉടന്‍ കൂട്ടേണ്ടെന്ന തീരുമാനത്തില്‍ മില്‍മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies