Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിഎംഡിആര്‍എഫ് സഹായ അപേക്ഷകള്‍; ഉദ്യോഗസ്ഥരുടെ ആശയക്കുഴപ്പം നീക്കി; മാര്‍ഗരേഖയുമായി റവന്യൂ വകുപ്പ്

സഹായധനം നല്‍കാന്‍ നിശ്ചയിച്ച വരുമാനപരിധി രണ്ട് ലക്ഷത്തിന് താഴെയെന്നത് വില്ലേജ് ഓഫീസര്‍ സര്‍ട്ടിഫൈ ചെയ്താലും തഹസില്‍ദാരും കളക്ടറും കൃത്യമായ വരുമാനം രേഖപ്പെടുത്തണമെന്ന് നിര്‍ദേശിക്കുന്നത് കാരണമുണ്ടാക്കുന്ന പ്രയാസങ്ങളും ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഇതിന് പരിഹാരമായി അര്‍ഹമായ കേസുകളില്‍ വാര്‍ഷിക വരുമാനപരിധി രണ്ട് ലക്ഷത്തിന് താഴെ അല്ലെങ്കില്‍ രണ്ട് ലക്ഷം എന്നു രേഖപ്പെടുത്തിയാല്‍ മതിയാകുമെന്നാണ് സര്‍ക്കുലര്‍ പറയുന്നത്.

എ. ശ്രീകാന്ത്byഎ. ശ്രീകാന്ത്
Feb 29, 2020, 09:47 am IST
inKerala

കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകളില്‍ വിവിധ തലങ്ങളില്‍ ഉദ്യോഗസ്ഥര്‍ നേരിടുന്ന ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും പരിഹരിക്കാന്‍ മാര്‍ഗരേഖപുറത്തിറക്കി. ദുരിതാശ്വാസ നിധി സഹായത്തിനുള്ള അപേക്ഷകള്‍ കൈകാര്യം ചെയ്യുമ്പോള്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് ഒട്ടേറെ ആശയക്കുഴപ്പങ്ങളുണ്ടാകുന്നുവെന്ന് റവന്യൂ ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് സര്‍ക്കുലറിലേക്ക് നയിച്ചത്. ഓഫീസര്‍മാര്‍ സ്വീകരിക്കേണ്ട അപേക്ഷകളെക്കുറിച്ചും ഇതില്‍ ഉള്ളടക്കം ചെയ്യേണ്ട രേഖകളെ സംബന്ധിച്ചും അക്ഷയ കേന്ദ്രങ്ങള്‍ വരെ ആശയക്കുഴപ്പത്തിലാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

അപേക്ഷയില്‍ അപേക്ഷകന്റെയോ ഗുണഭോക്താവിന്റെയോ ഫോണ്‍നമ്പര്‍ ഇല്ലാതിരിക്കുകയും ലഭ്യമായ വിലാസത്തില്‍ അന്വേഷിച്ചിട്ടും കണ്ടെത്താനാകാതെ വരുന്നതും ഓഫീസര്‍മാര്‍ നേരിടുന്ന പ്രതിസന്ധിയാണ്. ഈ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട തുടര്‍നടപടിയെ സംബന്ധിച്ച നിര്‍ദേശത്തില്‍ അര്‍ഹമായ സഹായം അപേക്ഷകന് ലഭ്യമാക്കാന്‍ വില്ലേജ് ഓഫീസര്‍ പരമാവധി നടപടിയെടുക്കണമെന്നും ഒരപേക്ഷ പോലും നിരസിക്കരുതെന്നും വ്യക്തമാക്കുന്നു. അക്ഷയകേന്ദ്രങ്ങള്‍ കാരണമുണ്ടാകുന്ന പ്രധാന പ്രശ്‌നങ്ങളായി ചൂണ്ടിക്കാട്ടിയത് സര്‍വീസ് ചാര്‍ജ് അധികം ഈടാക്കലും അപ്‌ലോഡ് ചെയ്യുന്ന തെറ്റായ വിവരങ്ങളുമാണ്. ഇത് സര്‍ക്കാര്‍തലത്തില്‍ തന്നെ അക്ഷയകേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കി പരിഹരിക്കുമെന്നാണ് വാഗ്ദാനം. സ്വകാര്യജനസേവന കേന്ദ്രങ്ങള്‍ സംബന്ധിച്ച പരാതികള്‍ പരിശോധിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും സര്‍ക്കുലര്‍ വിശദമാക്കുന്നു.  

സഹായധനം നല്‍കാന്‍ നിശ്ചയിച്ച വരുമാനപരിധി രണ്ട് ലക്ഷത്തിന് താഴെയെന്നത് വില്ലേജ് ഓഫീസര്‍ സര്‍ട്ടിഫൈ ചെയ്താലും തഹസില്‍ദാരും കളക്ടറും കൃത്യമായ വരുമാനം രേഖപ്പെടുത്തണമെന്ന് നിര്‍ദേശിക്കുന്നത് കാരണമുണ്ടാക്കുന്ന പ്രയാസങ്ങളും ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഇതിന് പരിഹാരമായി അര്‍ഹമായ കേസുകളില്‍ വാര്‍ഷിക വരുമാനപരിധി രണ്ട് ലക്ഷത്തിന് താഴെ അല്ലെങ്കില്‍ രണ്ട് ലക്ഷം എന്നു രേഖപ്പെടുത്തിയാല്‍ മതിയാകുമെന്നാണ് സര്‍ക്കുലര്‍ പറയുന്നത്.  

ഗുണഭോക്താവും അപേക്ഷകനും ഒരാളാകുകയും സഹായധനം അനുവദിച്ചെത്തുമ്പോള്‍ അപേക്ഷകന്‍ മരിക്കുകയും ചെയ്യുന്ന കേസുകളില്‍ ഏറ്റവുമടുത്ത അവകാശിക്ക് സര്‍ക്കാര്‍ അനുമതിയോടെ തുക കൈമാറാനാണ് നിര്‍ദേശം. റവന്യൂ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സര്‍ക്കുലര്‍ എല്ലാ തഹസില്‍ദാര്‍മാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കും അതത് കളക്ടര്‍മാര്‍ മുഖേന കൈമാറി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

Entertainment

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

Entertainment

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

Entertainment

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

Kerala

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

പുതിയ വാര്‍ത്തകള്‍

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

‘ സവിശേഷതകൾ നിറഞ്ഞ വി​ഗ്രഹമായൊന്നും എന്നെ ആരും കാണണ്ട ; പോകുന്നവരും വരുന്നവരും പറയുന്നതിന് ഉത്തരം പറയാനാണോ ഞാൻ ഇരിക്കുന്നത് ‘

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.