Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിഎംഡിആര്‍എഫ് സഹായ അപേക്ഷകള്‍; ഉദ്യോഗസ്ഥരുടെ ആശയക്കുഴപ്പം നീക്കി; മാര്‍ഗരേഖയുമായി റവന്യൂ വകുപ്പ്

സഹായധനം നല്‍കാന്‍ നിശ്ചയിച്ച വരുമാനപരിധി രണ്ട് ലക്ഷത്തിന് താഴെയെന്നത് വില്ലേജ് ഓഫീസര്‍ സര്‍ട്ടിഫൈ ചെയ്താലും തഹസില്‍ദാരും കളക്ടറും കൃത്യമായ വരുമാനം രേഖപ്പെടുത്തണമെന്ന് നിര്‍ദേശിക്കുന്നത് കാരണമുണ്ടാക്കുന്ന പ്രയാസങ്ങളും ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഇതിന് പരിഹാരമായി അര്‍ഹമായ കേസുകളില്‍ വാര്‍ഷിക വരുമാനപരിധി രണ്ട് ലക്ഷത്തിന് താഴെ അല്ലെങ്കില്‍ രണ്ട് ലക്ഷം എന്നു രേഖപ്പെടുത്തിയാല്‍ മതിയാകുമെന്നാണ് സര്‍ക്കുലര്‍ പറയുന്നത്.

എ. ശ്രീകാന്ത്byഎ. ശ്രീകാന്ത്
Feb 29, 2020, 09:47 am IST
inKerala

കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകളില്‍ വിവിധ തലങ്ങളില്‍ ഉദ്യോഗസ്ഥര്‍ നേരിടുന്ന ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും പരിഹരിക്കാന്‍ മാര്‍ഗരേഖപുറത്തിറക്കി. ദുരിതാശ്വാസ നിധി സഹായത്തിനുള്ള അപേക്ഷകള്‍ കൈകാര്യം ചെയ്യുമ്പോള്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് ഒട്ടേറെ ആശയക്കുഴപ്പങ്ങളുണ്ടാകുന്നുവെന്ന് റവന്യൂ ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് സര്‍ക്കുലറിലേക്ക് നയിച്ചത്. ഓഫീസര്‍മാര്‍ സ്വീകരിക്കേണ്ട അപേക്ഷകളെക്കുറിച്ചും ഇതില്‍ ഉള്ളടക്കം ചെയ്യേണ്ട രേഖകളെ സംബന്ധിച്ചും അക്ഷയ കേന്ദ്രങ്ങള്‍ വരെ ആശയക്കുഴപ്പത്തിലാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

അപേക്ഷയില്‍ അപേക്ഷകന്റെയോ ഗുണഭോക്താവിന്റെയോ ഫോണ്‍നമ്പര്‍ ഇല്ലാതിരിക്കുകയും ലഭ്യമായ വിലാസത്തില്‍ അന്വേഷിച്ചിട്ടും കണ്ടെത്താനാകാതെ വരുന്നതും ഓഫീസര്‍മാര്‍ നേരിടുന്ന പ്രതിസന്ധിയാണ്. ഈ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട തുടര്‍നടപടിയെ സംബന്ധിച്ച നിര്‍ദേശത്തില്‍ അര്‍ഹമായ സഹായം അപേക്ഷകന് ലഭ്യമാക്കാന്‍ വില്ലേജ് ഓഫീസര്‍ പരമാവധി നടപടിയെടുക്കണമെന്നും ഒരപേക്ഷ പോലും നിരസിക്കരുതെന്നും വ്യക്തമാക്കുന്നു. അക്ഷയകേന്ദ്രങ്ങള്‍ കാരണമുണ്ടാകുന്ന പ്രധാന പ്രശ്‌നങ്ങളായി ചൂണ്ടിക്കാട്ടിയത് സര്‍വീസ് ചാര്‍ജ് അധികം ഈടാക്കലും അപ്‌ലോഡ് ചെയ്യുന്ന തെറ്റായ വിവരങ്ങളുമാണ്. ഇത് സര്‍ക്കാര്‍തലത്തില്‍ തന്നെ അക്ഷയകേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കി പരിഹരിക്കുമെന്നാണ് വാഗ്ദാനം. സ്വകാര്യജനസേവന കേന്ദ്രങ്ങള്‍ സംബന്ധിച്ച പരാതികള്‍ പരിശോധിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും സര്‍ക്കുലര്‍ വിശദമാക്കുന്നു.  

സഹായധനം നല്‍കാന്‍ നിശ്ചയിച്ച വരുമാനപരിധി രണ്ട് ലക്ഷത്തിന് താഴെയെന്നത് വില്ലേജ് ഓഫീസര്‍ സര്‍ട്ടിഫൈ ചെയ്താലും തഹസില്‍ദാരും കളക്ടറും കൃത്യമായ വരുമാനം രേഖപ്പെടുത്തണമെന്ന് നിര്‍ദേശിക്കുന്നത് കാരണമുണ്ടാക്കുന്ന പ്രയാസങ്ങളും ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഇതിന് പരിഹാരമായി അര്‍ഹമായ കേസുകളില്‍ വാര്‍ഷിക വരുമാനപരിധി രണ്ട് ലക്ഷത്തിന് താഴെ അല്ലെങ്കില്‍ രണ്ട് ലക്ഷം എന്നു രേഖപ്പെടുത്തിയാല്‍ മതിയാകുമെന്നാണ് സര്‍ക്കുലര്‍ പറയുന്നത്.  

ഗുണഭോക്താവും അപേക്ഷകനും ഒരാളാകുകയും സഹായധനം അനുവദിച്ചെത്തുമ്പോള്‍ അപേക്ഷകന്‍ മരിക്കുകയും ചെയ്യുന്ന കേസുകളില്‍ ഏറ്റവുമടുത്ത അവകാശിക്ക് സര്‍ക്കാര്‍ അനുമതിയോടെ തുക കൈമാറാനാണ് നിര്‍ദേശം. റവന്യൂ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സര്‍ക്കുലര്‍ എല്ലാ തഹസില്‍ദാര്‍മാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കും അതത് കളക്ടര്‍മാര്‍ മുഖേന കൈമാറി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

Main Article

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

Kerala

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

India

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

India

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ച് രണ്ട് മരണം

ഓണാഘോഷത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് ദീപാലംകൃതമായപ്പോള്‍

ഓണം ടൂറിസം വാരാഘോഷത്തിന് ഇന്ന് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

ബലാത്സംഗക്കേസ് ഒതുക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യ അഞ്ച് കോടി ആവശ്യപ്പെട്ടു; ഭഗവന്ത് മന്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി

ഹർദീപ് സിങ് നിജ്ജാർ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരൻ ഗോൾഡി ബ്രാർ

എം.ജി. ജാനകിയമ്മ ടീച്ചറെ കുമ്മനം രാജശേഖരന്‍
ആദരിക്കുന്നു

സമാജ സേവനത്തിനായി സമര്‍പ്പിത ജീവിതം; ജാനകിയമ്മ ടീച്ചര്‍ ശതാബ്ദിയുടെ ധന്യതയില്‍

അജിത് ഡോവല്‍ ചൈനയിലേക്ക്; അതിര്‍ത്തിയിലെ വിഷയങ്ങള്‍ ചര്‍ച്ചയില്‍ പ്രധാന വിഷയമാകും

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് സമാപന സഭയില്‍ ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍ സേവാസന്ദേശം നല്‍കുന്നു. എ.ആര്‍. മോഹന്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, ജി. ഗിരീഷ് സമീപം

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് 2026 കൊച്ചി കപ്പല്‍ശാല മുന്‍ സിഎംഡി
മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രതാപ് ദിവാകരന്‍ പിള്ള, ടി.വി. വേണുഗോപാല്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, മുരളി കോവൂര്‍, എം. കെ. ജയചന്ദ്രന്‍ സമീപം

സേവാ കുംഭ് 2026: ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു എസ്. നായര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.