Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടതുപക്ഷക്കാരുടെ കേസുകള്‍ അട്ടിമറിച്ച് ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍

ഇടതുപക്ഷ യൂണിയന് ഒത്താശ ചെയ്ത് ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ മാനേജ്‌മെന്റ്. ഇടതു യൂണിയന്‍ അംഗങ്ങള്‍ ഉള്‍പ്പെട്ട പരാതികളും അന്വേഷണങ്ങളും മാനേജ്‌മെന്റ് അട്ടിമറിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2020, 11:33 am IST
in Kerala

തിരുവനന്തപുരം: ഇടതുപക്ഷ യൂണിയന് ഒത്താശ ചെയ്ത് ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ മാനേജ്‌മെന്റ്. ഇടതു യൂണിയന്‍ അംഗങ്ങള്‍ ഉള്‍പ്പെട്ട പരാതികളും അന്വേഷണങ്ങളും മാനേജ്‌മെന്റ് അട്ടിമറിക്കുന്നു.

ബിഎസ്എന്‍എല്ലിനെ പുനരുദ്ധരീകരിക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള കേന്ദ്ര സര്‍ക്കാര്‍ പാക്കേജായ സ്വയം വിരമിക്കല്‍ (വിആര്‍എസ്) അട്ടിമറിക്കുന്നതിന് ഇടതു യൂണിയനുകള്‍ പ്രചാരണം സംഘടിപ്പിച്ചപ്പോഴും ജീവനക്കാര്‍ക്കിടയില്‍ നിലനിന്നിരുന്ന ആശങ്കകള്‍ പരിഹരിക്കാത്ത സമീപനമാണ് കേരള സര്‍ക്കിളിലെ മാനേജ്‌മെന്റ് സ്വീകരിച്ചത്. ഇടതുപക്ഷ യൂണിയന്‍ തീരുമാനിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കുന്ന സമീപനമാണ് ഇവരുടേത്.  

പ്രധാനമന്ത്രിയെ ആക്ഷേപിച്ച ജീവനക്കാരിക്കെതിരെ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. ഇടതുപക്ഷം അട്ടിമറിക്കാന്‍ ശ്രമിച്ച വിആര്‍എസ് ഉള്‍പ്പെടെയുള്ള പുനരുദ്ധാരണ പദ്ധതി നടപ്പാക്കിയ കേന്ദ്ര സര്‍ക്കാരിന് അഭിനന്ദനം അര്‍പ്പിച്ചുള്ള പോസ്റ്ററിന് മുകളില്‍ ഇടതുപക്ഷ യൂണിയനിലെ ജീവനക്കാരി മറ്റു പോസ്റ്ററുകള്‍ പതിപ്പിച്ചു.  പ്രധാനമന്ത്രിയുടെ ചിത്രത്തിന് മുകളില്‍ ജീവനക്കാരി മറ്റ് പോസ്റ്ററുകള്‍ പതിക്കുന്ന ചിത്രം സഹിതം ഭാരതീയ ടെലികോം എംപ്ലോയീസ് യൂണിയനാണ് (ബിഎസ്എന്‍എല്‍) ജനറല്‍ മാനേജര്‍ക്ക് പരാതി നല്‍കിയത്. ആഴ്ചകള്‍ കഴിഞ്ഞിട്ടും നടപടിയില്ല.  

കേരളത്തിലെ മാനേജ്‌മെന്റ് ഇടതുപക്ഷ യൂണിയന്റെ ഒത്താശയ്‌ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന  ആരോപണം മുമ്പും  ഉണ്ടായിട്ടുണ്ട്. ശബരിമലയില്‍ കയറാന്‍ ശ്രമിക്കുകയും സമൂഹത്തില്‍ കലാപം സൃഷ്ടിക്കുന്ന തരത്തില്‍ പെരുമാറുകയും  ചെയ്ത ആക്റ്റിവിസ്റ്റ് രഹ്‌നാ ഫാത്തിമയ്‌ക്കെതിരെ ഒരു നടപടിയും മാനേജ്‌മെന്റ് സ്വീകരിച്ചില്ല. ഇതിന്റെ പേരില്‍ രഹ്‌നാ ഫാത്തിമയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, ഇടതുപക്ഷ യൂണിയനിലെ പ്രധാന നേതാവ് ഇടപെട്ട് ബിഎസ്എന്‍എല്ലില്‍ നിന്ന് ഇവരെ പുറത്താക്കാതിരിക്കാന്‍ ചരടുവലിച്ചു. ടി.പി. ചന്ദ്രശേഖരന്‍ കൊലപാതകവുമായി ബന്ധപ്പെട്ട് ഫോണ്‍രേഖകള്‍ സിപിഎം മുഖപത്രമായ ദേശാഭിമാനിക്ക് ചോര്‍ത്തി നല്‍കിയ കേസില്‍ അന്വേഷണം നേരിട്ടുകൊണ്ടിരുന്നപ്പോള്‍ ഒരു ജെഎഒയെ സംരക്ഷിക്കാനും നേതാക്കള്‍ ശ്രമിച്ചു. ഇതിന് പുറമേ തിരുവനന്തപുരം സിജിഎംജി ഓഫീസിലെ വനിതാ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെതിരെയും നടപടിയുണ്ടായില്ല. ആക്ഷന്‍ റിപ്പോര്‍ട്ട് പോലും ഇതുവരെ സമര്‍പ്പിച്ചില്ല.  

സംസ്ഥാനത്തൊട്ടാകെയുള്ള എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് കേബിളുകള്‍ മോഷണം പോയത്, ശബരിമലയില്‍ വന്‍തോതില്‍ മദ്യം കടത്താന്‍ ശ്രമിച്ച ജീവനക്കാരനെതിരെ ഉള്‍പ്പെടെ ഇടതുപക്ഷ അനുഭാവികള്‍ പ്രതികളായ നിരവധി കേസുകളാണ് പാര്‍ട്ടി സ്വാധീനത്തിന് വഴങ്ങി മാനേജ്‌മെന്റ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നത്.

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

Kerala

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

Kerala

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ടിവികെയുടെ കൊടിയുടെ നിറമുള്ള ഷാൾ പുതച്ച് വിജയുടെ വീട്ടിലെത്തി തൃഷ

നേമത്തും താമര വിരിഞ്ഞു; രാജീവ് ചന്ദ്രശേഖറിന് ഉജ്ജ്വല വിജയം

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; 4002 വോട്ടുകൾക്ക് ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

വിളിച്ചു പറയും, പറഞ്ഞപോലെ വിജയിക്കും, ബീഹാർ കഴിഞ്ഞപ്പോൾ മോദി പറഞ്ഞിരുന്നു അടുത്തത് ബംഗാൾ; പദ്ധതികൾ കൃത്യമായി നടപ്പാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.