Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് വൃക്ക തട്ടിപ്പ് സംഘം സജീവം പ്രധാനി ബെംഗളൂരുവില്‍ പിടിയില്‍

വിദേശിയുടെ നേതൃത്വത്തില്‍ ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് വൃക്ക തട്ടിപ്പ് നടത്തി വന്ന സംഘം ബെംഗളൂരു പോലീസിന്റെ പിടിയില്‍. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിരവധി സാധാരണക്കാര്‍ തട്ടിപ്പിനിരയായി. സംഘത്തിലെ പ്രധാനി കാമറൂണ്‍ സ്വദേശി ഉള്‍പ്പെടെ ഏഴു പേരെ ബെംഗളൂരു പോലീസ് അറസ്റ്റു ചെയ്തതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2020, 11:48 am IST
inIndia

ബെംഗളൂരു: വിദേശിയുടെ നേതൃത്വത്തില്‍ ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് വൃക്ക തട്ടിപ്പ് നടത്തി വന്ന സംഘം ബെംഗളൂരു പോലീസിന്റെ പിടിയില്‍. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിരവധി സാധാരണക്കാര്‍ തട്ടിപ്പിനിരയായി. സംഘത്തിലെ പ്രധാനി കാമറൂണ്‍ സ്വദേശി ഉള്‍പ്പെടെ ഏഴു പേരെ ബെംഗളൂരു പോലീസ് അറസ്റ്റു ചെയ്തതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവന്നത്.

പിടിയിലായവര്‍ക്ക് രാജ്യാന്തര അവയവ മാഫിയ സംഘവുമായി ബന്ധമുണ്ടെന്നും പോലീസ് സംശയിക്കുന്നു. തട്ടിപ്പ് സംഘത്തിന്റെ പ്രധാനി കാമറൂണ്‍ സ്വദേശി താഹ് ബെവര്‍ക്ക ജാഫിനെ കഴിഞ്ഞ ദിവസം സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) സംഘം പിടികൂടി. നൈജീരിയ സ്വദേശി എസെനെ ലൗവ്‌ലി (29), സുഡാന്‍ സ്വദേശികളായ മുഹമ്മദ് അഹമ്മദ് (24), മാര്‍വാന്‍ ഫൈസല്‍ (27), ബെംഗളൂരു ബൊമ്മനഹള്ളി സ്വദേശികളായ കാമി രഞ്ജന്‍ (21), ജറ്റിന്‍ കുമാര്‍ (25), തൃപുര സ്വദേശി ഹരേന്ദ്ര (25) എന്നിവര്‍ പിടിയിലായിരുന്നു.  

ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് താഹ് ബെവര്‍ക്ക ജാഫിനെ കുറിച്ചുള്ള വിവരം സിസിബിക്ക് ലഭിച്ചത്. ബെംഗളൂരു കന്നൂര്‍-ബാഗലൂര്‍ മെയിന്‍ റോഡിന് സമീപത്തെ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഗ്രാമപ്രദേശങ്ങളിലെ സാധാരണക്കാരെ കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ തട്ടിപ്പ്. വൃക്ക നല്‍കിയാല്‍ കോടികള്‍ ലഭിക്കുമെന്ന് ഇവര്‍ വാഗ്ദാനം ചെയ്യും. ഇതിനു ശേഷം വൃക്ക ആവശ്യമുള്ളവരെ കണ്ടെത്തി അവരില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങും.

വൃക്ക ആവശ്യക്കാരില്‍ നിന്ന് പണം കൈപ്പറ്റുമെങ്കിലും പലപ്പോഴും വൃക്കദാതാക്കളെ നല്‍കില്ല. ചില കേസുകളില്‍ വൃക്ക ദാതാക്കളായവര്‍ക്ക് സംഘം പണം നല്‍കാതെ കടന്നുകളഞ്ഞു.  ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും നിര്‍ധനരെയും സാധാരണക്കാരെയും സഹായിക്കുകയാണു ലക്ഷ്യമെന്നുമാണ് സംഘം അവകാശപ്പെട്ടിരുന്നത്. കര്‍ണാടക, കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിരവധി പേര്‍ ഇവരുടെ തട്ടിപ്പിനിരയായി. ബെംഗളൂരുവില്‍ നിരവധി പോലീസ് സ്‌റ്റേഷനുകളില്‍ സംഘത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വൃക്ക ലഭ്യമാക്കാമെന്നു കരാറുണ്ടാക്കി ഇവര്‍ ഒട്ടേറെപ്പേരില്‍ നിന്ന് പണം തട്ടിയതായാണ് കണ്ടെത്തല്‍. മാസങ്ങളായി ഈ വെബ്‌സൈറ്റിലൂടെ തട്ടിപ്പ് നടന്നു വരികയാണ്. നൈജീരിയ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരും ഇവരുടെ ഇരകളായി. വലിയ സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്നാണ് പോലീസിന്റെ നിഗമനം. വൃക്ക ദാനത്തിന്റെ മറവില്‍ അവയവക്കച്ചവടം നടന്നിട്ടുണ്ടോയെന്നും പോലീസ്അ ന്വേഷിക്കുന്നുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

Kerala

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ അന്തരിച്ചു

India

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ 133 ഇന്ത്യക്കാരെ കാണാതായി; 55 പേർ മരിച്ചു; ബീഹാർ, യുപി അതിർത്തികളിൽ ജാഗ്രതയിൽ

Kerala

ഓഫീസിന് മുന്നിൽ ഒരുക്കിയിരുന്ന അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച് ചവിട്ടിമെതിച്ച് നടന്ന് തട്ടമിട്ട യുവതി

Kerala

കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂർ , ഇത്തവണ “യതോ ധർമ്മ സ്തതോ ജയ” ; പാർത്ഥസാരഥി ക്ഷേത്രത്തിൽ ജയിച്ചത് ധർമ്മം തന്നെയെന്ന് ഭക്തർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.