Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജീവശ്ശക്തിയായ പ്രാണന്‍

വിവേകചൂഡാമണി 65

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Feb 17, 2020, 04:36 am IST
inSamskriti

പഞ്ചപ്രാണന്‍മാര്‍

ശ്ലോകം 95

പ്രാണാപാനവ്യാനോദാനസമാനാ  

ഭവത്യസൗ പ്രാണഃ

സ്വയമേവ വൃത്തി ഭേദാത് വികൃതി  

ഭേദാത് സുവര്‍ണ്ണസലിലാദിവത്

പ്രാണനെ പ്രവര്‍ത്തനമനുസരിച്ച് പ്രാണന്‍, അപാനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍ എന്നിങ്ങനെ അഞ്ചായി തിരിച്ചിരിക്കുന്നു. സ്വര്‍ണ്ണം, വെള്ളം മുതലായവ വികാര ഭേദത്താല്‍ പലതായിത്തീരുന്നത് പോലെയാണിത്.

പ്രാണന്‍ എന്നാല്‍ ജീവശക്തി എന്നാണര്‍ത്ഥം. ശ്വാസം, വായു എന്നൊക്കെ പറഞ്ഞാല്‍ അര്‍ത്ഥം പൂര്‍ണ്ണമാവില്ല. അഞ്ച് തരത്തിലുള്ള പ്രാണപ്രവര്‍ത്തനങ്ങളാണ് ശരീരത്തെ നില

നിര്‍ത്തുന്നതും പ്രവര്‍ത്തിപ്പിക്കുന്നതും.വിവിധ ശാരീരിക പ്രവര്‍ത്തനങ്ങളുടെ രൂപത്തില്‍ അവ എല്ലാവരിലും കാണാം.പഞ്ചപ്രാണന്‍മാര്‍ എന്നതാണ് പൊതുവായ പേര്.

വിഷയഗ്രഹണമാണ് പ്രാണന്റെ പ്രവര്‍ത്തനം അഥവാ  പ്രാണവൃത്തി.മൂക്ക്,വായ എന്നിവയിലൂടെ കയറിയിറങ്ങി സഞ്ചരിക്കുന്നതാണ് പ്രാണന്‍.

വിസര്‍ജ്ജനമാണ് അപാനന്റെ വൃത്തി. മലമൂത്രങ്ങളെ താഴേക്ക് നയിക്കുന്നത് അപാനനാണ്. കഴിച്ചഭക്ഷണത്തെ ദഹിപ്പിക്കലാണ് വ്യാനന്റെ പണി. പോഷകങ്ങളെ ശരീരത്തിലെ എല്ലായിടത്തും എത്തിക്കലാണ് സമാനന്‍ ചെയ്യുന്നത്.

(ജഠരാഗ്‌നിയെ ജ്വലിപ്പിച്ച് അന്ന രസത്തെ പാകപ്പെടുത്തുന്നത് സമാനനെന്നും പോഷകത്തെ നാഡീവ്യൂഹങ്ങളിലേക്ക് വിതരണം ചെയ്യുന്നത് വ്യാനനാണെന്നും അഭിപ്രായമുണ്ട്) ചിന്തനത്തിനെ ചെയ്യുന്നതാണ് ഉദാനന്‍. മുകളിലേക്ക് നയിക്കുകയാണ് ഉദാനവൃത്തി.

ജീവചൈതന്യമായ പ്രാണശക്തി ഏകമാണെങ്കിലും അവയുടെ പ്രവര്‍ത്തിയ്‌ക്കനുസരിച്ച് പ്രത്യേകം പേരും പഞ്ചപ്രാണന്‍മാര്‍ എന്ന് ഒരുമിച്ചും പറയുന്നു.

സ്ഥൂലങ്ങളായ ഇന്ദ്രിയങ്ങളേയും സൂക്ഷ്മങ്ങളായ അന്ത:കരണത്തേയും കൂട്ടിയോജിപ്പിക്കുന്നത് പ്രാണശക്തിയാണ്. ജ്ഞാനേന്ദ്രിയങ്ങളേയും കര്‍മ്മേന്ദ്രിയങളേയും അന്ത:കരണവുമായി ചേര്‍ത്ത് പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നത് പഞ്ചപ്രാണനാണ്.

സ്ഥൂല സൂക്ഷ്മ ശരീരങ്ങളുടെ ഇടയിലുള്ളതിനാലും അവ രണ്ടുമായി ബന്ധപ്പെടുന്നതിനാലും പഞ്ച പ്രാണന്‍മാരെ ചിലര്‍ സ്ഥൂല ശരീരത്തില്‍ ഉള്‍പ്പെടുത്തുന്നു.എന്നാല്‍ മറ്റു ചിലര്‍ സൂക്ഷ്മ ശരീരത്തിലാണ് പെടുത്തുന്നത്. ഒരു ഭാഗം സ്ഥൂലത്തിലും മറുഭാഗം സൂക്ഷ്മത്തിലുമായതിനാല്‍ രണ്ടും ശരിയാണെന്ന് പറയാം.

പ്രാണനെ അഞ്ചു വിധത്തിലായി തിരിച്ചിരിക്കുന്നത് വൃത്തിഭേദം കൊണ്ടും വികൃതി ഭേദം (ഓരോ കാര്യത്തിനും പ്രത്യേകം നിയോഗിക്കല്‍) കൊണ്ടുമാണെന്ന് ഇവിടെ വ്യക്തമാക്കി. അത് സ്വര്‍ണ്ണം വിവിധ ആഭരണങ്ങളായ മാല, വള, കമ്മല്‍, മൂക്കുത്തി, അരഞ്ഞാണം തുടങ്ങിയവയായി മാറുന്നത് പോലെയാണ് .അപ്പോള്‍ ആ സ്വര്‍ണ്ണാഭരണങ്ങള്‍ക്കെല്ലാം ഓരോ ഭാവവും രൂപവുമാണ്. ഒന്ന് മറ്റൊന്നിന് പകരമാകില്ല. സ്വര്‍ണ്ണാഭരണമാണെങ്കിലും പേരും ആകൃതിയും, അവയുടെ സ്ഥാനവും തീര്‍ത്തും വ്യത്യസ്തമാണ്.

അപ്രകാരം ഒരേ വെള്ളം തന്നെ അല, നുര, പത എന്നിങ്ങനെ പലതായി കാണാറുണ്ട്. ഇവയെല്ലാം വെള്ളത്തില്‍ നിന്നാണ് ഉണ്ടായത് അതില്‍ നിന്ന് ഇല്ലാതാകുമെങ്കിലും ഓരോന്നിനും അതിന്റെ പ്രത്യേകതയുണ്ട്. പഞ്ചപ്രാണന്‍മാര്‍ യഥാര്‍ത്ഥത്തില്‍ പ്രാണന്‍ തന്നെയാണ്. ഒന്നു തന്നെയെങ്കിലും വൃത്തിയും ഓരോന്നിനും നിയോഗിച്ചിരിക്കുന്ന ഭാവവും കണക്കിലെടുത്ത് അവ ഓരോ പേരുകളില്‍ അറിയപ്പെടുന്നു.

9495746977

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

Kerala

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

Kerala

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

Kerala

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

India

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.