Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മ സ്വരൂപത്തെ അറിയുക

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Jan 22, 2020, 06:46 am IST
in Samskriti

ശ്ലോകം 54

വസ്തു സ്വരൂപം സ്ഫുടബോധ ചക്ഷുഷാ

സ്വേനൈവ വേദ്യം ന തു പണ്ഡിതേന

ചന്ദ്രസ്വരൂപം നിജചക്ഷുഷൈവ

ജ്ഞാതവ്യമനൈ്യരവഗമ്യതേകിം

ആത്മ സ്വരൂപത്തെ ജ്ഞാനക്കണ്ണുകൊണ്ട് അവനവന്‍ തന്നെ നേരിട്ട് അനുഭവിച്ചറിയണം. പണ്ഡിതന്‍മാര്‍ അറിഞ്ഞതുകൊണ്ടൊ അവരുടെ വാക്കുകള്‍ കേട്ടതുകൊണ്ടോ പോരാ.ചന്ദ്രന്റെ മനോഹര രൂപം സ്വന്തം കണ്ണുകൊണ്ട് കണ്ടറിയണം. മാറ്റാരെങ്കിലും കണ്ടതുകൊണ്ടൊ വിവരിച്ചതുകൊണ്ടോ നമുക്ക് എന്ത് പ്രയോജനം?

 ജ്ഞാനപൂര്‍ണ്ണിമയായി ആത്മ ചന്ദ്രന്‍ ഉദിച്ചുയരുന്നത് ഓരോരുത്തരിലുമാകണം.അതിനെക്കുറിച്ചുള്ള വിവരണവും മറ്റുമൊക്കെ അതിനെ നേരില്‍ കാണാനുള്ള ആകാംക്ഷയെ ജനിപ്പിച്ചേക്കാം.പക്ഷേ അത് കൊണ്ട് മാത്രമായില്ല സ്വയം അനുഭവമാകുമ്പോള്‍ മാത്രമേ പൂര്‍ണ്ണതയാവുകയുള്ളൂ. ഓരോ ആളും അത് തന്നെത്താന്‍ അനുഭവിക്കണം. പല അനുഭവങ്ങളും അനുഭവിച്ചവര്‍ക്ക് അതേ മട്ടില്‍ മട്ടില്‍ വിവരിച്ചുകൊടുക്കാന്‍ പോലുമാകില്ല.

ശരത് പൂര്‍ണ്ണിമയിലെ ചന്ദ്രന്റെ മനോഹാരിത ആസ്വദിക്കാനാകണമെങ്കില്‍ അത് നേരിട്ട് തന്നെ കാണണം. മറ്റുള്ളവരുടെ വാക്കുകളിലൂടെ കേട്ടതുകൊണ്ടായില്ല. എത്രവിവരണങ്ങള്‍ക്കും വര്‍ണ്ണനകള്‍ക്കും അപ്പുറമാണ് ആ ഭംഗിയെന്ന് നേരിട്ട് കാണുമ്പോഴേ മനസ്സിലാവൂ. വാക്കുകള്‍ അതിനടുത്തെത്താനാവില്ല.എന്നാല്‍ സ്വന്തം അനുഭവമായാല്‍ പിന്നെ മറ്റൊന്നും വേണ്ടി. ഇതു പോലെയാണ് ആത്മ സ്വരൂപത്തെ നേരിട്ടനുഭവമാക്കാനാവുക എന്നത്. സ്വയമറിയുന്നതിന്റെ അടുത്ത് പോലും എത്തില്ല വലിയ പണ്ഡിതനായ ഒരാളുടെ എത്ര ഗംഭീരമായ വര്‍ണ്ണനായായാലും.

ശ്ലോകം 55

അവിദ്യാകാമകര്‍മ്മാദി 

പാശ ബന്ധം വിമോചിതും

ക: ശക്‌നുയാദ്‌വിനാത്മാനം 

കല്പകോടിശതൈരപി

അവിദ്യാ, കാമം, കര്‍മ്മം മുതലായ പാശങ്ങള്‍ കൊണ്ടുള്ള കെട്ടുകളില്‍ നിന്ന് മോചനം നേടണമെങ്കില്‍ സ്വപ്രയത്‌നം വേണം. നൂറ് കോടി കല്പകാലം എടുത്താലും മറ്റൊന്നു കൊണ്ടും ഈ ബന്ധനങ്ങള്‍ നീങ്ങില്ല.അവിദ്യ, കാമം, കര്‍മ്മം ഇവ മൂന്നുമാണ് ഏറ്റവും വലിയ കെട്ടുകളെന്ന് പറയുന്നത്. ഹൃദയ ഗ്രന്ഥികള്‍ എന്നാണ് ഇവയ്‌ക്ക് പേര്.

 അവിദ്യയെ തുടര്‍ന്ന് താന്‍ പൂര്‍ണ്ണനാണെന്ന ബോധം ഇല്ലാതെ പോകുന്നു. പൂര്‍ണ്ണതയെ നേടാന്‍ ഓരോ ആഗ്രഹങ്ങളുണ്ടാവുന്നു. ഈ കാമനകളെ പൂര്‍ത്തീകരിക്കാന്‍ കര്‍മ്മം ഉണ്ടാകുന്നു. ഒരു കെട്ടില്‍ നിന്ന് മറ്റൊന്നിലേക്ക് അതില്‍ മറ്റൊരു കടും കെട്ടിലേക്ക് തളച്ചിടപ്പെടുന്നു ഓരോ ജീവനും. ഇവയോടൊപ്പം ആദി എന്ന് ശ്ലോകത്തില്‍ ഉപയോഗിച്ചിരിക്കുന്നത് കാമ്യ കര്‍മ്മങ്ങളുടെ ഫലമായി ഉണ്ടാകുന്ന വാസനകളെ ഉള്‍പ്പെടുത്താനാണ്. വാസനകള്‍ കൂടുതല്‍ കര്‍മ്മങ്ങളിലേക്കും കുഴപ്പങ്ങളിലേക്കും വലിച്ചിഴക്കും.

ഈ ബന്ധനങ്ങളില്‍ നിന്നൊക്കെ മുക്തി നേടണമെങ്കില്‍ അവനവന്‍ തന്നെ വിചാരിക്കണം. മറ്റൊരാള്‍ക്കും കഴിയില്ല.അതിന് എത്ര കാലം പണിയെടുത്താലുമാകില്ല.പ്രപഞ്ചത്തിന്റെ സൃഷ്ടി മുതല്‍ ലയം വരെയുള്ള കാലമാണ് കല്പം. ബ്രഹ്മാവിന്റെ ഒരു പകല്‍. ഇങ്ങനെയുള്ള 100 കോടി കല്പമെടുത്താലും മറ്റൊരാള്‍ക്കും നമ്മുടെ ഈ കെട്ടുകളെ അറുത്ത് മാറ്റാനാകില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആത്മസാക്ഷാത്കാരം എന്നതിന്റെ അര്‍ത്ഥമെന്താണ്?

Samskriti

ചിലന്തിവിഷത്തിനു ചികിത്സയുള്ള അമ്പലം

Samskriti

വിശ്വഗുരുവിനെ തേടി

Cricket

ടെസ്റ്റ് റാങ്കിങ്: ഒന്നാമന്‍ ബുംറ തന്നെ

Football

ആഞ്ചെലോട്ടി ഒഴിവാക്കിയ ഒന്നാന്തരം ബ്രസീലിയന്‍മാര്‍

പുതിയ വാര്‍ത്തകള്‍

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ, ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍

ഐപിഎല്‍: മാറിമറിയുന്ന ആവേശക്കാഴ്‌ച്ച

ബെംഗളൂരുവില്‍ നടന്ന മെക്കോ മെറിറ്റസ് കപ്പ് ഒന്നാം റൗണ്ടിന് ശേഷം ട്രോഫികളുമായി റായോ റേസിങിന്റെ അഥര്‍വ, കിയാന്‍ ഷാ, ആരവ് എന്നിവര്‍

മെക്കോ മെറിറ്റസ് കപ്പ്: റയോ റേസിങിന് ഇരട്ട നേട്ടം

2026 ഫിബ അണ്ടര്‍-18 ഏഷ്യാ കപ്പ് അഹമ്മദാബാദില്‍; ഭാരതം വേദിയാകുന്നത് മൂന്നാം തവണ

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.