Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചെസ്സിനെ ജനകീയമാക്കിയ സംഘാടകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2020, 06:00 am IST
in Sports

കോഴിക്കോട്: ചെസ്സിനെ ജനകീയമാക്കിയ വ്യക്തിയാണ് ഇന്നലെ വിടവാങ്ങിയ പി.ടി. ഉമ്മര്‍കോയ. ചെസ് കാണാന്‍ ഇഷ്ടപ്പെട്ടിരുന്ന കുറ്റിച്ചിറക്കാരനായ യുവാവ് ചെസ്സിനെ ആഗോളതലത്തില്‍ തന്നെ നിയന്ത്രിച്ച കഥയാണ് പി.ടി. ഉമ്മര്‍കോയയുടേത്. ചെസ്സ് അസോസിയേഷന്റെ ജില്ലാ സെക്രട്ടറി സ്ഥാനം മുതല്‍ ലോക ചെസ്സ് ഫെഡറേഷ(ഫിഡെ)ന്റെ വൈസ് പ്രസിഡണ്ട് സ്ഥാനം വരെ അദ്ദേഹം വഹിച്ചു. 1989 മുതല്‍ 2005 വരെ ആള്‍ ഇന്ത്യ ചെസ്സ് ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം 1996 മുതല്‍ 2006 വരെ പത്തുവര്‍ഷക്കാലമാണ് ഫിഡെയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തിരുന്നത്. 

കോഴിക്കോട് നഗരത്തില്‍ കിഡ്‌സണ്‍ ടൂറിസ്റ്റ് ഹോമില്‍ വര്‍ഷത്തില്‍ ഒരു തവണ മാത്രം അരങ്ങേറിയിരുന്ന ചെസ്സിനെ ജനകീയമാക്കുകയായിരുന്നു അദ്ദേഹം. തുടര്‍ച്ചയായി ദേശീയ അന്തര്‍ദേശീയ മത്സരങ്ങള്‍ സംഘടിപ്പിച്ച് പ്രമുഖ താരങ്ങളെ മത്സരിപ്പിക്കാനെത്തിച്ച് കോഴിക്കോടിനെ ചെസ്സിന്റെ തലസ്ഥാനമാക്കി അദ്ദേഹം മാറ്റി. ഫുട്‌ബോളിന്റെ നഗരമെന്നറിയപ്പെട്ടിരുന്ന കോഴിക്കോട് ഇതോടെ ചെസ്സിന്റെ നഗരമെന്ന് അറിയപ്പെടാന്‍ തുടങ്ങി.

വിശ്വനാഥന്‍ ആനന്ദ്, കൊനേരു ഹംപിതുടങ്ങിയ താരങ്ങളെ കോഴിക്കോട്ട് എത്തിച്ച് അദ്ദേഹം നിരവധി മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഫിഡെ റേറ്റഡ് ചെസ്സ് എന്ന് കോഴിക്കോട്ടുകാര്‍ കേട്ടത് ഉമ്മര്‍കോയയുടെ നേതൃത്വത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ തുടങ്ങിയതോടെയായിരുന്നു. നെഹ്‌റു ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ശേഷം വിദേശതാരങ്ങള്‍ കോഴിക്കോട്ട് മത്സരങ്ങള്‍ക്ക് ആദ്യമായി എത്തിയത് ലോക യൂത്ത് ചെസ്സ് ചാമ്പ്യന്‍ഷിപ്പിനായിരുന്നു. വനിതകള്‍ക്ക് മാത്രമായി ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പും കോഴിക്കോട്ട് സംഘടിപ്പിച്ചു. ലോക നിലവാരത്തിലുള്ള താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ അദ്ദേഹത്തിനായി. രാജ്യാന്തര ആര്‍ബിറ്ററായിരുന്ന അദ്ദേഹം ഒട്ടേറെ രാജ്യാന്തര മത്സരങ്ങള്‍ നിയന്ത്രിച്ചു. മത്സര നിയന്ത്രണത്തില്‍ കടുകിട വ്യതിചലിക്കാത്ത കണിശക്കാരനായിരുന്നു ഉമ്മര്‍കോയ. അതുകൊണ്ടുതന്നെ രാജ്യാന്തര താരങ്ങളും ഒഫീഷ്യലുകളും ആദരവോടെയാണ് അദ്ദേഹത്തെ കണ്ടത്. 

കോഴിക്കോട് സര്‍വകലാശാലയിലെ ലാസ്റ്റ് ഗ്രേഡ് പദവിയില്‍ നിന്ന് അദ്ദേഹം ലോകചെസ്സിന്റെ അമരത്തേക്കുയര്‍ന്നത് ഇച്ഛാശക്തി കൊണ്ടു മാത്രമാണ്. കോഴിക്കോടിന്റെ ചരിത്രത്തില്‍ ഇതുപോലെ വളര്‍ന്ന മറ്റൊരാളില്ല എന്നുതന്നെ പറയാം. പതിറ്റാണ്ടുകള്‍ ഇന്ത്യന്‍ ചെസിനെ നിയന്ത്രിച്ച അദ്ദേഹത്തിന് പിന്നീട് ഈ മേഖലയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നു. ചെസ്സ് രംഗത്തുണ്ടായ കിടമത്സരവും അധികാരമോഹവുമാണ് അതിന് കാരണമായത്. ഏറെ വര്‍ഷങ്ങളായി കോഴിക്കോട് പന്നിയങ്കരയിലെ വസതിയില്‍ രോഗബാധിതനായി കഴിയുകയായിരുന്നു അദ്ദേഹം. മിസ്സോറാം ഗവര്‍ണറായി ചുമതലയേറ്റശേഷം ആദ്യമായി കോഴിക്കോട്ടെത്തിയ പി.എസ്. ശ്രീധരന്‍പിള്ള, പി.ടി. ഉമ്മര്‍കോയയെ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു. അവസാന കാലത്തും സൗഹൃദങ്ങള്‍ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയിരുന്നു ചതുരംഗകളത്തെയും കരുക്കളെയും സ്‌നേഹിച്ച ആ മനുഷ്യന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.