Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ലീപ്പര്‍ സെല്ലുകള്‍ക്ക് കേരളം സുരക്ഷിത താവളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2020, 08:27 am IST
in Kerala

തിരുവനന്തപുരം: ഇന്ത്യന്‍ നാഷണല്‍ ലീഗ് (തമിഴ്‌നാട്) എന്ന ഭീകരസംഘടനയ്‌ക്ക് എതിരെ തമിഴ്‌നാട് പോലീസ് ശക്തമായ നടപടികള്‍ തുടങ്ങിയതോടെ 2011ലാണ് ഇവര്‍ കേരളത്തിലേക്ക് ചേക്കേറി തുടങ്ങിയത്. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഹിന്ദുനേതാക്കളെ കൊലപ്പെടുത്തിയത് ഇവരാണെന്ന് തെളിയുകയും  പോലീസ് വലവീശുകയും ചെയ്തതോടെയാണ് സംഘം തമിഴ്‌നാട് ഉപേക്ഷിച്ച്  ഭീകരര്‍ക്ക് ചേക്കേറാന്‍ ഏറ്റവും സുരക്ഷിതമായ കേരളത്തിലേക്ക് എത്തിയത്. ക്രമേണ തലസ്ഥാനത്ത് കേന്ദ്രീകരിച്ചു. അല്‍ ഉമ, ജമാഅത്ത് ഉള്‍ ഇഹ്‌സാനിയ, പിഡിപി ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളില്‍ അംഗങ്ങളായവരെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യന്‍ നാഷണല്‍ ലീഗ് പ്രവര്‍ത്തനം കേരളത്തില്‍ ശക്തിപ്പെടുത്തിയത്. സമൂഹത്തില്‍ നല്ലവരെന്ന് വരുത്തിത്തീര്‍ത്തായിരുന്നു പ്രവര്‍ത്തനം. ഇതിന് മുമ്പ് തീവ്രവാദ സംഘടനകള്‍ക്ക് സഹായം ചെയ്തിരുന്നവരെ കണ്ടെത്തുകയും അവരുടെ സഹായം തേടുകയും ചെയ്തു. 

ജില്ലകളിലെ ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഇവരുടെ പ്രവര്‍ത്തനം സജീവമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അയല്‍ സംസ്ഥാനത്ത് നിന്നും വരുന്നവരായതിനാല്‍ ഗ്രാമങ്ങളില്‍ ഇവര്‍ക്ക് സ്വീകാര്യത കൂടി. മാത്രമല്ല മതപരമായ ആചാരങ്ങളില്‍ കൃത്യത പുലര്‍ത്തുന്നതും ഇവരെ ആള്‍ക്കാര്‍ക്കിടയില്‍ സജീവമാക്കി. തുടര്‍ന്നാണ് തീവ്ര മതാനുഭാവമുള്ളവരെ ഇവര്‍ കണ്ടെത്തി തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്തു തുടങ്ങിയത്. ഇവര്‍ക്ക്  ആയുധ പരിശീലനവും ലഭ്യമാക്കി.  

ഇത്തരം പരിശീലനം കൊടുക്കവെയാണ് ഇപ്പോള്‍ ആക്രമണം നടത്തിയ അബ്ദുള്‍ സമീമിനെ 2013-ല്‍ തെരുവുനായ്‌ക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ആയുധപരിശീലനം നടത്തിയതിന് കരമന പോലീസ് അറസ്റ്റു ചെയ്തത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരമായിരുന്നു അന്ന് കേസ്. ജാമ്യത്തില്‍ ഇറങ്ങിയ പ്രതി ഒളിവില്‍ പോയിട്ടും കേരള പോലീസ് ഗൗരവമായി എടുത്തില്ല. പോലീസിന്റെ ഇത്തരം അലംഭാവങ്ങള്‍ ഭീകര സംഘടനകള്‍ക്ക് കേരളത്തില്‍ തമ്പടിക്കാന്‍  പ്രചോദനമായെന്ന് തമിഴ്‌നാട് പോലീസ് പറയുന്നു. 

തുടര്‍ന്നാണ് അബ്ദുള്‍ സമീമും ഇന്നലെ തലസ്ഥാനത്ത് നിന്നും ക്യുബ്രാഞ്ച് അറസ്റ്റ് ചെയ്ത മുഹമ്മദ് റാഫിയും ചേര്‍ന്ന് ചെന്നൈയില്‍ ഹിന്ദുമുന്നണി പ്രവര്‍ത്തകന്‍ തിരുവള്ളുവര്‍ സുരേഷ് കുമാറിനെ കൊലപ്പെടുത്തുന്നത്. ഇതേ രീതിയില്‍ പരിശീലനം നേടിയ തൗഫീഖ് (എസ്‌ഐഎയെ വധിച്ച കേസിലെ പ്രതി) രണ്ട് വര്‍ഷം മുന്‍പ് കന്യാകുമാരിയില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് എം.ആര്‍. ഗാന്ധിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. 

ഇവരെ പോലീസ് പിടികൂടിയെങ്കിലും ജാമ്യത്തില്‍ ഇറങ്ങിയ ഇരുവരും കേരളത്തിലേക്ക് ചേക്കേറി. അപ്പോഴേക്കും കേരളത്തില്‍ ഇവര്‍ക്ക് ശക്തമായ വേരോട്ടം ഉണ്ടായിക്കഴിഞ്ഞിരുന്നു. ആവശ്യം വന്നാല്‍ ശക്തമായി തിരിച്ചടിക്കാന്‍ പരിശീലനം ലഭിച്ചവര്‍ അടക്കമുള്ള ചെറുചെറുസംഘങ്ങള്‍ (സ്ലീപ്പര്‍ സെല്‍സ്) സംസ്ഥാനത്ത് ഉണ്ട് എന്നാണ് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് വ്യക്തമാക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

പ്രജ്ഞാനന്ദയെ വീഴ്‌ത്തി ഗുകേഷ്, നോര്‍വ്വെ ചെസ്സില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്

മീനാക്ഷി (ഇടത്ത്) വിനേഷ് ഫൊഗാട്ട് (വലത്ത്)
India

ഗുസ്തിയില്‍ രാഷ്‌ട്രീയം കലര്‍ത്തിയ വിനേഷ് ഫൊഗാട്ടിനെ മലര്‍ത്തിയടിച്ച് മീനാക്ഷി

India

മോദിയുടെ സഞ്ചാരപാതയില്‍ ജെലാറ്റിന്‍ സ്റ്റിക്കുകള്‍; അന്വേഷണത്തില്‍ മലപ്പുറവും, മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് 89,600 ജെലാറ്റിൻ സ്റ്റിക്കുകള്‍ പിടിച്ചു

Kerala

അഷ്കര്‍ എന്ന രണ്ടാനച്ഛന്റെ ക്രൂരത…ഒന്നരവയസുകാരനെ കൊന്നു, ചോറ് തൊണ്ടയില്‍ കുരുങ്ങി മരിച്ചതെന്ന് അമ്മ, രണ്ടുപേരും കസ്റ്റഡിയില്‍

Spiritual

എന്താണ് വിദ്യാഗോപാല മന്ത്രം? വിദ്യ നല്‍കാന്‍ ഒരു മന്ത്രം

പുതിയ വാര്‍ത്തകള്‍

മരണത്തെ ജയിക്കാന്‍ മഹാമൃത്യുഞ്ജയമന്ത്രം എത്ര തവണ ചൊല്ലണം? ആ മന്ത്രത്തിന്റെ അര്‍ത്ഥമെന്താണ്?

വീണയുടെ ലോക്കര്‍ പരിശോധിക്കാന്‍ വരുമ്പോള്‍ കട്ടികൂടിയ ചില്ലുള്ള കാറുമായി വരണമെന്ന് ഇഡിയോട് സിപിഎം സഖാക്കള്‍– ട്രോള്‍

പ്രവാസികളടക്കമുള്ളവരുടെ പൊതുജനാരോഗ്യം പ്രാധാന്യമുള്ളതാണെന്ന് യുഎഇ : ഇബോള വൈറസ് സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ

ബാലറ്റ് പേപ്പറായാലും വോട്ടിംഗ് യന്ത്രമായാലും ബിജെപി തന്നെ…പഞ്ചാബില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചപ്പോള്‍ ബിജെപിയുടെ വിജയം മൂന്നിരട്ടിയായി

ജനിച്ച മണ്ണിനെ നെഞ്ചോട് ചേർത്ത് കശ്മീരി യുവാക്കൾ ; 538 പേർ അഗ്നിവീറുകളായി ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക് ; പാകിസ്ഥാൻ കണ്ണ് തുറന്ന് കണ്ടോളൂ

അഭിഷേക് ബാനര്‍ജിയുടെ പരിക്ക് വെച്ച് രാഷ്‌ട്രീയം കളിക്കാന്‍ മമതയുടെ ശ്രമം, ചെറിയ പരിക്ക് മാത്രമെന്ന് അപ്പോളോ ഹോസ്പിറ്റല്‍

ഇഡി റെയ്ഡിനെതിരെ കേരളം താക്കീത് നൽകിയെന്ന് ദേശാഭിമാനി : താക്കീത് നൽകാൻ പോയവർ ഒരു കൊല്ലം കഴിഞ്ഞേ ഇനി പുറത്ത് വരൂവെന്ന് പരിഹാസം

തമിഴ്നാട്ടില്‍ പ്രകാശ് രാജിന് വിജയ് ആരാധകരുടെ പൊങ്കാല…ഒടുവില്‍ വിജയ് സിനിമയിലെ സ്ഥിരം ഗുണ്ടയായ പ്രകാശ് രാജിന് ഇടിയോടിടി

വിജയ് കേരളത്തില്‍ ക്ലച്ച് പിടിക്കുമോയെന്ന് സംശയം, ജോസഫ് വിജയ് പള്ളിയുടെ ആളാണെന്ന് വന്നതോടെ ഹിന്ദുയുവാക്കള്‍ക്ക് താല്‍പര്യം കുറഞ്ഞു::ഫക്രുദ്ദീന്‍ അലി

കൊട്ടിയൂർ ക്ഷേത്രത്തിൽ പാരമ്പര്യ അവകാശം ഉന്നയിച്ച് മുസ്ലീം കുടുംബം ;  ഭാരവാഹികളെ കണ്ടെന്ന് സൂചന  : കൊട്ടിയൂരിൽ ഇനിയൊരു വാവർ വേണ്ടെന്ന് ശശികല ടീച്ചർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.