Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ലീപ്പര്‍ സെല്ലുകള്‍ക്ക് കേരളം സുരക്ഷിത താവളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2020, 08:27 am IST
inKerala

തിരുവനന്തപുരം: ഇന്ത്യന്‍ നാഷണല്‍ ലീഗ് (തമിഴ്‌നാട്) എന്ന ഭീകരസംഘടനയ്‌ക്ക് എതിരെ തമിഴ്‌നാട് പോലീസ് ശക്തമായ നടപടികള്‍ തുടങ്ങിയതോടെ 2011ലാണ് ഇവര്‍ കേരളത്തിലേക്ക് ചേക്കേറി തുടങ്ങിയത്. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഹിന്ദുനേതാക്കളെ കൊലപ്പെടുത്തിയത് ഇവരാണെന്ന് തെളിയുകയും  പോലീസ് വലവീശുകയും ചെയ്തതോടെയാണ് സംഘം തമിഴ്‌നാട് ഉപേക്ഷിച്ച്  ഭീകരര്‍ക്ക് ചേക്കേറാന്‍ ഏറ്റവും സുരക്ഷിതമായ കേരളത്തിലേക്ക് എത്തിയത്. ക്രമേണ തലസ്ഥാനത്ത് കേന്ദ്രീകരിച്ചു. അല്‍ ഉമ, ജമാഅത്ത് ഉള്‍ ഇഹ്‌സാനിയ, പിഡിപി ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളില്‍ അംഗങ്ങളായവരെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യന്‍ നാഷണല്‍ ലീഗ് പ്രവര്‍ത്തനം കേരളത്തില്‍ ശക്തിപ്പെടുത്തിയത്. സമൂഹത്തില്‍ നല്ലവരെന്ന് വരുത്തിത്തീര്‍ത്തായിരുന്നു പ്രവര്‍ത്തനം. ഇതിന് മുമ്പ് തീവ്രവാദ സംഘടനകള്‍ക്ക് സഹായം ചെയ്തിരുന്നവരെ കണ്ടെത്തുകയും അവരുടെ സഹായം തേടുകയും ചെയ്തു. 

ജില്ലകളിലെ ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഇവരുടെ പ്രവര്‍ത്തനം സജീവമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അയല്‍ സംസ്ഥാനത്ത് നിന്നും വരുന്നവരായതിനാല്‍ ഗ്രാമങ്ങളില്‍ ഇവര്‍ക്ക് സ്വീകാര്യത കൂടി. മാത്രമല്ല മതപരമായ ആചാരങ്ങളില്‍ കൃത്യത പുലര്‍ത്തുന്നതും ഇവരെ ആള്‍ക്കാര്‍ക്കിടയില്‍ സജീവമാക്കി. തുടര്‍ന്നാണ് തീവ്ര മതാനുഭാവമുള്ളവരെ ഇവര്‍ കണ്ടെത്തി തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്തു തുടങ്ങിയത്. ഇവര്‍ക്ക്  ആയുധ പരിശീലനവും ലഭ്യമാക്കി.  

ഇത്തരം പരിശീലനം കൊടുക്കവെയാണ് ഇപ്പോള്‍ ആക്രമണം നടത്തിയ അബ്ദുള്‍ സമീമിനെ 2013-ല്‍ തെരുവുനായ്‌ക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ആയുധപരിശീലനം നടത്തിയതിന് കരമന പോലീസ് അറസ്റ്റു ചെയ്തത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരമായിരുന്നു അന്ന് കേസ്. ജാമ്യത്തില്‍ ഇറങ്ങിയ പ്രതി ഒളിവില്‍ പോയിട്ടും കേരള പോലീസ് ഗൗരവമായി എടുത്തില്ല. പോലീസിന്റെ ഇത്തരം അലംഭാവങ്ങള്‍ ഭീകര സംഘടനകള്‍ക്ക് കേരളത്തില്‍ തമ്പടിക്കാന്‍  പ്രചോദനമായെന്ന് തമിഴ്‌നാട് പോലീസ് പറയുന്നു. 

തുടര്‍ന്നാണ് അബ്ദുള്‍ സമീമും ഇന്നലെ തലസ്ഥാനത്ത് നിന്നും ക്യുബ്രാഞ്ച് അറസ്റ്റ് ചെയ്ത മുഹമ്മദ് റാഫിയും ചേര്‍ന്ന് ചെന്നൈയില്‍ ഹിന്ദുമുന്നണി പ്രവര്‍ത്തകന്‍ തിരുവള്ളുവര്‍ സുരേഷ് കുമാറിനെ കൊലപ്പെടുത്തുന്നത്. ഇതേ രീതിയില്‍ പരിശീലനം നേടിയ തൗഫീഖ് (എസ്‌ഐഎയെ വധിച്ച കേസിലെ പ്രതി) രണ്ട് വര്‍ഷം മുന്‍പ് കന്യാകുമാരിയില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് എം.ആര്‍. ഗാന്ധിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. 

ഇവരെ പോലീസ് പിടികൂടിയെങ്കിലും ജാമ്യത്തില്‍ ഇറങ്ങിയ ഇരുവരും കേരളത്തിലേക്ക് ചേക്കേറി. അപ്പോഴേക്കും കേരളത്തില്‍ ഇവര്‍ക്ക് ശക്തമായ വേരോട്ടം ഉണ്ടായിക്കഴിഞ്ഞിരുന്നു. ആവശ്യം വന്നാല്‍ ശക്തമായി തിരിച്ചടിക്കാന്‍ പരിശീലനം ലഭിച്ചവര്‍ അടക്കമുള്ള ചെറുചെറുസംഘങ്ങള്‍ (സ്ലീപ്പര്‍ സെല്‍സ്) സംസ്ഥാനത്ത് ഉണ്ട് എന്നാണ് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് വ്യക്തമാക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

Astrology

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച
Kerala

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍
India

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

India

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

കുടുംബത്തില്‍ ഐശ്വര്യം വരുവാന്‍ സന്ധ്യ സമയത്ത് ജപിച്ചിരിക്കേണ്ട നാമ ജപങ്ങള്‍

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

വൈശാഖം ശ്രീമുരുക ഭക്തജന സംഘം പഴനിയില്‍ സംഘടിപ്പിച്ച മഹാ ശക്തിവേല്‍ പൂജ മുഖ്യ സംയോജകന്‍ ജയകൃഷ്ണന്‍ വൈശാഖ് ഉദ്ഘാടനം ചെയ്യുന്നു

പഴനിയില്‍ മുരുക ഭക്തസംഗമം നടന്നു

ഓണം മഴയില്‍ മുങ്ങുമോ? ഇന്നും നാളെയും മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

ജില്ലാ വിഭജനം: സതീശന്റെ പ്രഖ്യാപനം ലീഗിന് വേണ്ടി; മലപ്പുറത്തിന് വേണ്ടി മൂവാറ്റുപുഴയെ മറയാക്കുന്നു

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.