Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

രഞ്ജി ട്രോഫിയില്‍ പുറത്തിരുത്തി കളി തോല്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2020, 03:02 am IST
in Sports

കൊച്ചി: കഴിഞ്ഞ വര്‍ഷം സെമിയിലെത്തി. ഈ വര്‍ഷം അതിനേക്കാള്‍ മുന്നേറുമെന്ന് മുന്‍താരങ്ങളും കായിക വിദഗ്ധരും കളിയെഴുത്തുകാരുമെല്ലാം ഉറപ്പിച്ചു. ആരാധകര്‍ ആവേശത്തിലായി. ഇത്തവണ ആദ്യഘട്ടം പിന്നിടുമ്പോള്‍ പുറത്തേക്കുള്ള വഴിയിലാണ് രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരള ടീം. 

കളിക്കാരെ തെരഞ്ഞെടുത്തതിലും ആസൂത്രണത്തിലുമുള്ള പിഴവാണ് കേരളത്തിന് തിരിച്ചടിയായതെന്ന് ആരോപണം ഉയരുന്നത്. കഴിഞ്ഞ തവണ കേരളത്തിന്റെ മുന്നേറ്റത്തിനു ചുക്കാന്‍പി

ടിച്ച പല യുവതാരങ്ങളെയും ഒഴിവാക്കിയതാണ് ആദ്യത്തേത്. കര്‍ണാടക മലയാളിയായ മുന്‍ രാജ്യാന്തര താരം റോബിന്‍ ഉത്തപ്പയെ കൊണ്ടുവന്ന തീരുമാനം വലിയ വിജയമാകാതിരുന്നത് അടുത്തത്.  

ഏഴു തവണ രഞ്ജി ചാമ്പ്യന്മാരായ ദല്‍ഹിയെയും രണ്ടു തവണ ചാമ്പ്യനായ ബംഗാളിനെയും മുന്‍ ചാമ്പ്യന്മാരായ ഗുജറാത്തിനെയും കരുത്തരായ ഹിമാചല്‍ പ്രദേശിനെയുമെല്ലാം നിര്‍ണായക ഘട്ടങ്ങളില്‍ കീഴടക്കിയാണ് കഴിഞ്ഞ തവണ കേരളം സെമിയിലെത്തിയത്. ഇത്തവണ സ്ഥിതി മാറി. കഴിഞ്ഞ തവണ ദല്‍ഹിയെ തോല്‍പ്പിച്ചപ്പോള്‍ ഇത്തവണ സമനിലയിലായി. രണ്ടാം മത്സരത്തില്‍ ബംഗാളിനോടും മൂന്നാം മത്സരത്തില്‍ ഗുജറാത്തിനോടും രണ്ട് ദിവസം മുമ്പ് ഹൈദരാബാദിനോടും ആറു വിക്കറ്റിന് തോറ്റു. 

കഴിഞ്ഞ തവണ കേരളത്തെ ജയിപ്പിച്ചവരില്‍ പലരും ഇന്ന് ബഞ്ചിലിരുന്ന് കളി കാണുകയാണ്. കഴിഞ്ഞ തവണ കേരളത്തിനായി മിന്നുന്ന പ്രകടനം നടത്തിയ ചില ആഭ്യന്തര താരങ്ങളുണ്ട്. അതില്‍ പ്രമുഖനായിരുന്നു വിനൂപ് മനോഹരന്‍. കേരളത്തിന്റെ ബാറ്റിങ് ഓള്‍റൗണ്ടര്‍. കഴിഞ്ഞ തവണ കേരളം ദല്‍ഹിയെ തോല്‍പ്പിക്കുമ്പോള്‍ 77 റണ്‍സുമായി താരം ടോപ് സ്്‌കോററായി. വല്‍സണ്‍ ഗോവിന്ദ്, വരുണ്‍ നയനാര്‍, ഡാരിന്‍ ഫെരിയോ പോലുള്ള പല അണ്ടര്‍ 19 താരങ്ങള്‍ക്കും ഇത്തവണ അവസരം ലഭിച്ചില്ല. പലപ്പോഴും മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ വരെ കുത്തി നിറച്ചായിരുന്നു കേരളം കളിക്കിറങ്ങിയത്. കഴിഞ്ഞ തവണ വമ്പന്‍ താരങ്ങളില്ലാതെ സാധാരണക്കാരെ വച്ച് കേരളത്തിന് മുന്നോട്ടു പോകാന്‍ സാധിച്ചെങ്കില്‍ ഇത്തവണയും അത് സാധിക്കുമായിരുന്നു. എന്നാല്‍, അത് മുന്‍കൂട്ടി കാണാന്‍ ടീം മാനേജ്‌മെന്റിനായില്ല. റോബിന്‍ ഉത്തപ്പ കേരളത്തിനായി എല്ലാ ഫോര്‍മാറ്റിലുമായി 18 കളിയില്‍നിന്ന് ആകെ നേടിയത് നാനൂറില്‍പരം റണ്‍സ് മാത്രം. ഉത്തപ്പ ടീമില്‍ വന്നതോടെ സ്ഥാനം തെറിച്ചത് വിനൂപിനും.

കഴിഞ്ഞ മത്സരത്തില്‍ പോലും കേരളത്തിന്റെ തീരുമാനം വിമര്‍ശനത്തിന് വിധേയമായി. ഹൈദരാബാദില്‍ പോയി കളിച്ച മത്സരത്തില്‍ ആദ്യം ടോസ് നേടിയിട്ടും കേരളം ബാറ്റിങ്ങ് തെരഞ്ഞെടുത്തു. പേസ് ബൗളര്‍മാര്‍ക്ക് അനുകൂലമായ പിച്ചില്‍ തീര്‍ത്തും തെറ്റായ തീരുമാനം. ബേസില്‍ തമ്പിയും സന്ദീപ് വാര്യരും നിറഞ്ഞുനില്‍ക്കുന്ന കേരളം എന്തുകൊണ്ട് ആദ്യം ബൗളിങ്ങ് തെരഞ്ഞെടുത്തില്ലെന്നതില്‍ ചോദ്യമുയരുന്നു. ആദ്യം ബാറ്റ് ചെയ്ത കേരളമാകട്ടെ ഹൈദരാബാദിന്റെ പേസ് ബൗളിങ്ങിന് മുന്നില്‍ തകര്‍ന്നു തരിപ്പണമായി. ഫാസ്റ്റ് ബൗളര്‍മാരായ മുഹമ്മദ് സിറാജും രവി കിരണും നാല് വിക്കറ്റ് വീതം വീഴ്‌ത്തി കേരളത്തെ 164 റണ്‍സിന് ചുരുട്ടിക്കെട്ടി. തിരിച്ചെറിഞ്ഞ കേരളത്തിനായി സന്ദീപ് വാര്യര്‍ അഞ്ചും ബേസില്‍ തമ്പി മൂന്നും വിക്കറ്റ് വീഴ്‌ത്തി. ആദ്യ സെഷനില്‍തന്നെ ഇവര്‍ പന്തെറിഞ്ഞിരുന്നെങ്കില്‍ കേരളം ഒരു പക്ഷെ വിജയിച്ചേനെ.

കഴിഞ്ഞ വര്‍ഷവും കേരളത്തിന്റെ വിജയത്തിന്റെ നെടും തൂണുകളായിരുന്നു സന്ദീപ് വാര്യരും ബേസില്‍ തമ്പിയും. കൃഷ്ണഗിരിയിലെ മത്സരത്തിന് പേസിനെയും തുണയ്‌ക്കുന്ന പിച്ചൊരുക്കിയാണ് കഴിഞ്ഞ തവണ ഇവരുടെ കഴിവുകള്‍ കേരളം ഉപയോഗപ്പെടുത്തിയത്. ഗുജറാത്തിനെതിരെ നടന്ന നിര്‍ണായക ക്വാര്‍ട്ടര്‍ ഫൈനല്‍ മറക്കാനാകില്ല. കേരളം 113 റണ്‍സിനാണ് അന്ന് ഗുജറാത്തിനെ വീഴ്‌ത്തിയത്. രണ്ട് ഇന്നിങ്‌സുകളില്‍നിന്നായി സന്ദീപും ബേസിലും എട്ട് വിക്കറ്റ് വീതം വീഴ്‌ത്തി. അവിടെയാണ് ഹൈദരാബാദിനെതിരെ കേരളം വരുത്തിയ വലിയ പിഴവിന്റെ ആഴം മനസിലാക്കേണ്ടത്. 

ഏകദിന, ട്വന്റി20 മത്സരങ്ങളില്‍ സച്ചിന്‍ ബേബിയുടെ നായകസ്ഥാനം എടുത്തുകളഞ്ഞതും തിരിച്ചടിയായി. മൂന്ന് ഫോര്‍മാറ്റുകളിലും ഒരു നായകന്റെ കീഴില്‍ കളിച്ചിരുന്നെങ്കില്‍ കൂടുതല്‍ ഒത്തിണക്കമുണ്ടായേനെ. മികവുള്ള യുവതാരങ്ങള്‍ കേരളത്തില്‍ തന്നെയുള്ളപ്പോള്‍ അവരെ പരമാവധി ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. അണ്ടര്‍ 19 താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.