Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായിക്ക് മറുപടിയുമായി കാനം: അര്‍ഹമായ സ്ഥാനം നല്‍കുന്നതാണ് മാന്യത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2020, 07:48 am IST
inKerala

തൃശൂര്‍: പിണറായിക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ചരിത്രപുരുഷന്മാര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കുന്നതാണ് മാന്യത. ഭൂപരിഷ്‌കരണ നിയമത്തിന്റെ ക്രെഡിറ്റ് അച്യുതമേനോന് അവകാശപ്പെട്ടതാണ്. ഭൂപരിഷ്‌കരണ നിയമം നടപ്പാക്കിയതില്‍ മറ്റാര്‍ക്കും ഒരവകാശവുമില്ല. ക്രെഡിറ്റ് ഷെയര്‍ ചെയ്യാന്‍ തയാറല്ല. ചരിത്രം പഠിക്കാന്‍ തയാറാകണമെന്ന് കാനം പിണറായിയെ പരിഹസിച്ചു.

 സപ്തകക്ഷി സര്‍ക്കാര്‍ രാജിവയ്‌ക്കുന്നതിന് തൊട്ടുമുന്‍പാണ് ബില്‍ പാസാക്കിയത്. തുടര്‍ന്നുവന്ന അച്യുതമേനോന്‍ സര്‍ക്കാര്‍ അത് നടപ്പാക്കി. ഭരണഘടനയുടെ ഒന്‍പതാം പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷിച്ചു. ഇത് എല്ലാവര്‍ക്കും അറിയാവുന്ന ചരിത്രമാണ്.

1970 ജനുവരി ഒന്നിന് അച്യുത മേനോന്‍ സര്‍ക്കാര്‍ ഭൂപരിഷ്‌കരണം ഭേദഗതികളോടെ നടപ്പാക്കി. 1957 ലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ലക്ഷ്യമിട്ട നടപടികള്‍ പൂര്‍ണമായും നടപ്പാക്കാന്‍ അച്യുതമേനോന്‍ സര്‍ക്കാരിനു കഴിഞ്ഞു. 1967 ലെ സപ്തകക്ഷി സര്‍ക്കാരിന്റെ സെലക്ട് കമ്മിറ്റിക്ക് മുമ്പാകെ വരുമ്പോള്‍ ബില്ലിന് രണ്ട് ഭേദഗതികളുണ്ടായിരുന്നു. ഒന്ന് പി.എസ്. ശ്രീനിവാസന്‍ അവതരിപ്പിച്ചത്. കുടികിടപ്പുകാര്‍ക്ക് ഉടന്‍ തന്നെ ഭൂമിയില്‍ അവകാശം കൊടുക്കണമെന്നായിരുന്നു അത്. സിപിഐ-സിപിഎം നേതാക്കള്‍ ഈ വിഷയം ചര്‍ച്ച ചെയ്ത് അത് സര്‍ക്കാരിന്റെ ഔദ്യോഗിക ഭേദഗതിയായി റവന്യു മന്ത്രി തന്നെ അവതരിപ്പിക്കാന്‍ തീരുമാനിച്ചു. മറ്റൊന്ന് ഇ. ചന്ദ്രശേഖരന്‍ നായര്‍ അവതരിപ്പിച്ച നിയമം ഉടന്‍ പ്രാബല്യത്തിലാക്കണം എന്നതായിരുന്നു. 

 എന്നാല്‍, അത് നടപ്പാക്കുന്നതിലെ പ്രായോഗികബുദ്ധിമുട്ടാണ് അന്ന് ഭരണത്തിന് നേതൃത്വം നല്‍കുന്നവര്‍ ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് ഒറ്റയടിക്ക് നടപ്പാക്കേണ്ട എന്ന തീരുമാനത്തിലെത്തി. ഈ നിയമ ഭേദഗതി അംഗീകരിച്ചിട്ടും അത് നടപ്പാക്കുന്നതില്‍ അന്നത്തെ ഭരണ നേതൃത്വത്തിന്റെ താത്പര്യക്കുറവ് വ്യക്തമാക്കുന്നു. 1969 നവംബര്‍ ഒന്നിനാണ് സി. അച്യുതമേനോന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നത്. ഇത് ചരിത്രം വായിച്ച എല്ലാവര്‍ക്കുമറിയാം. ചരിത്രം പലതരത്തില്‍ പഠിക്കാം, വായിച്ചു പഠിക്കുന്നതാണ് നല്ലത്. ചരിത്രം വായിച്ചു പഠിച്ചാല്‍  ഒട്ടേറെ കാര്യങ്ങള്‍ അറിയാന്‍ കഴിയും. 1970 ല്‍ ബില്‍ ഒമ്പതാം പട്ടികയില്‍ പെടുത്താനുള്ള പ്രമേയം പാസാക്കി. ആ സര്‍ക്കാര്‍ തന്നെയാണ് 1971 ജനുവരി 21ന് കണ്ണന്‍ദേവന്റെ 1,32,000 ഏക്കര്‍ ഭൂമി ഒരു പൈസ പോലും നല്‍കാതെ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. അതിന്റെ രേഖകകളും ചരിത്രത്തിലുണ്ട്, കാനം പറഞ്ഞു.

അതേ സര്‍ക്കാര്‍ തന്നെയാണ് 71 മെയ് 10ന് കേരളത്തിലെ സ്വകാര്യ വനങ്ങള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. അന്ന് പ്രതിപക്ഷത്തുണ്ടായിരുന്നവര്‍ എതിര്‍ത്തത് വനത്തില്‍ തേന്‍ ശേഖരിക്കുന്നവരുടെ തൊഴില്‍ നഷ്ടപ്പെടുമെന്ന പേരിലായിരുന്നു. അതേ സര്‍ക്കാര്‍ തന്നെയാണ് ആലപ്പുഴയില്‍ മുരിക്കന്റെ കൈയിലുണ്ടായിരുന്ന 1935 ഏക്കര്‍ കായല്‍ ഭൂമി ഏറ്റെടുത്ത് കര്‍ഷക തൊഴിലാളികള്‍ക്ക് നല്‍കാന്‍ മാറ്റി വെച്ചത്.

അന്ന് റവന്യു മന്ത്രിയായിരുന്ന ബേബി ജോണ്‍ നിയമം അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷത്തുണ്ടായിരുന്ന പ്രമുഖ നേതാക്കള്‍ അതിനെ എതിര്‍ത്തതും നിയമസഭാ രേഖകളില്‍ കാണാം. അവസാനം നിയമം പാസാകുന്ന ഘട്ടം വന്നപ്പോള്‍ അന്നുണ്ടായിരുന്ന 17 പ്രതിപക്ഷാംഗങ്ങള്‍ വിട്ടുനിന്നു എന്നതും ചരിത്രരേഖകള്‍ പറയുന്നുണ്ട്. അതും വായിച്ചു മനസിലാക്കുന്നത് നല്ലതായിരിക്കും.സിപിഎം അന്ന് പ്രതിപക്ഷത്തായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

Samskriti

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

Kerala

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

Kerala

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.