Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രക്ഷോഭത്തിന്റെ മറവില്‍ പോപ്പുലര്‍ ഫ്രണ്ട് സജീവമാകുന്നത് ആപത്ക്കരമെന്ന് മുന്നറിയിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2020, 05:43 am IST
in India

ന്യൂദല്‍ഹി: കോണ്‍ഗ്രസ്സിന്റെയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെയും തണലില്‍ രാജ്യത്ത് ഇസ്ലാമിക ഭീകരസംഘടനകള്‍ വീണ്ടും വേരുറപ്പിക്കുന്നതായി മുന്നറിയിപ്പ്. 2014ല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ സ്വീകരിച്ച കടുത്ത നടപടികളുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ ഇടം കിട്ടാതിരുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അടക്കമുള്ള സംഘടനകള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ മറവില്‍ വീണ്ടും രംഗത്തിറങ്ങിയതിന് ആഭ്യന്തര സുരക്ഷാ വിദഗ്ധര്‍ ആശങ്കയോടെയാണ് കാണുന്നത്. 

പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപി ഐയുടെയും യോഗങ്ങളില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും വധിക്കാന്‍ വരെ ആഹ്വാനം ചെയ്യുന്നത് ഭാവിയില്‍ ഗുരുതരമായ സ്ഥിതിവിശേഷമുണ്ടാക്കുമെന്നാണ് ഇവര്‍ മുന്നറിയിപ്പു നല്‍കുന്നത്.

പൗരത്വ ഭേദഗതി നിയമം മുസ്ലീങ്ങളെ ബാധിക്കുമെന്ന് തെറ്റായി വ്യാഖ്യാനിച്ച് ഭീകര സംഘടനകള്‍ തെരുവിലിറങ്ങി കലാപമുണ്ടാക്കുന്നത് നിസ്സാരമായി കാണരുതെന്നാണ് പ്രതിരോധ രംഗത്തെ വിദഗ്ധനായ മൂന്‍ സൈനിക ഉദ്യോഗസ്ഥന്‍ ബ്രിഗേഡിയര്‍ അനില്‍ ഗുപ്ത പറയുന്നത്. 

രാജ്യത്ത് പലയിടത്തുമുണ്ടായ സംഘര്‍ഷങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നത് ഗൗരവത്തോടെ കാണണം. ആസാം, ഉത്തര്‍പ്രദേശ്, കര്‍ണാടക തുടങ്ങി എല്ലായിടത്തും കലാപം ആസൂത്രണം ചെയ്തത് പോപ്പുലര്‍ ഫ്രണ്ട് ആണെന്നതിന് വ്യക്തമായ തെളിവുകള്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്, വിവിധ മാധ്യമങ്ങള്‍ക്കു നല്‍കിയ ലേഖനത്തില്‍ അനില്‍ ഗുപ്ത പറയുന്നു.

കേരളത്തില്‍ എന്‍ഡിഎഫിന്റെ തുടര്‍ച്ചയായി 2006ല്‍ രൂപീകരിച്ച പോപ്പുലര്‍ ഫ്രണ്ടിന്റെ വേരുകള്‍ നിരോധിത ഇസ്ലാമിക ഭീകര സംഘടനയായ സിമിയിലാണ്. പ്രധാനപ്പെട്ട നേതാക്കളെല്ലാം സിമിയില്‍ നിന്നുള്ളവര്‍. ദേശീയാടിസ്ഥാനത്തില്‍ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നുവെന്ന വ്യാജേന വിവിധ സംഘടകളെ ഏകോപിപ്പിച്ച് എന്‍സിഎച്ച്ആര്‍ഒ എന്ന സംഘടനയും രൂപീകരിച്ചു. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലൂടെ കുപ്രചരണങ്ങള്‍ അഴിച്ചുവിട്ട് മുസ്ലീങ്ങളെ പ്രകോപിപ്പിച്ച് തെരുവിലിറക്കുകയെന്ന പതിവു നയം തന്നെയാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യത്തിലും പോപ്പുലര്‍ ഫ്രണ്ട് സ്വീകരിച്ചത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടു വച്ച പുതിയ ഇന്ത്യ എന്ന ആശയത്തോടെ അടിത്തറ ഇളകുന്നുവെന്ന് മനസ്സിലായ പോപ്പുലര്‍ ഫ്രണ്ട് വിദേശത്തു നിന്നുള്ള സഹായത്തോടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ നടപടികളുടെ ഫലമായി സാമ്പത്തിക സ്രോതസ് അടഞ്ഞു. 

പൗരത്വ ഭേഗദതി നിയമത്തിനെതിരായി കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും പ്രഖ്യാപിച്ച സമരത്തിലേക്ക് കടന്നു കയറിയ അവര്‍ തിരിച്ചുവരവിനുള്ള അവസരമായി അതിനെ ഉപയോഗിക്കുകയാണ്. മുസ്ലിം യുവത്വത്തെ മുന്നില്‍ നിര്‍ത്തി സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് കലാപത്തിന് ആസൂത്രണം ചെയ്തതും പോപ്പുലര്‍ ഫ്രണ്ടാണ്. കോഴിക്കോട്ട് പ്രതിഷേധത്തില്‍ സംസാരിച്ച പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഇന്ത്യയില്‍ സമാധാനം വേണമോയെന്ന് ഞങ്ങള്‍ തീരുമാനിക്കുമെന്ന് ആക്രോശിച്ചത് അവരുടെ ഗൂഢലക്ഷ്യത്തിന്റെ തെളിവാണെന്നാണ് ബ്രിഗേഡിയര്‍ അനില്‍ ഗുപ്ത പറയുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അർജുൻ ആയെങ്കി അടക്കമുള്ള കൊടും ക്രിമിനലുകളെ കോതമംഗലത്തെ റിസോർട്ടിൽ നിന്നും പോലീസ് പിടികൂടി : പ്രതികൾ ഒത്തുകൂടിയത് വൻ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യാൻ

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തിരുവമ്പാടി ദേവസ്വം ധനസഹായം പ്രഖ്യാപിച്ചു

Kerala

തിങ്കളാഴ്ച കാസര്‍ഗോഡ്, കൊല്ലം ജില്ലകളില്‍ പടക്കകടകള്‍ക്ക് നിയന്ത്രണം

World

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

Kerala

‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന് മദനിയ്‌ക്ക് ഫോണ്‍ കാള്‍, തുടര്‍ന്ന് മാറാട് കലാപം….വീണ്ടും മാറാട് ചര്‍ച്ചയാക്കി എ.പി. അഹമ്മദ്

പുതിയ വാര്‍ത്തകള്‍

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പടക്കം വില്പനയ്‌ക്ക് നിരോധനം,നിരോധനാജ്ഞ

തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ കൊണ്ടുപോവുകയായിരുന്ന മദ്യം പിടികൂടി

പ്രതിയെ പരസ്യമായി തൂക്കിലേറ്റണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട് : പൂനെയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ഫഡ്‌നാവിസ്

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

കോഴിക്കോട് സ്വകാര്യ പ്രസില്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം

ആയുസ് മൊത്തം വിവാഹം കഴിക്കാതെ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ച 5 സഹോദരങ്ങളില്‍ അവസാനത്തെ ആളും യാത്രയായി

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.