Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഞ്ച് തവണ ‘പര്യായ പീഠം’

ഷാല്‍ രാമചന്ദ്രന്‍ by ഷാല്‍ രാമചന്ദ്രന്‍
Dec 30, 2019, 07:12 am IST
in Kerala

പുട്ടൂരിലെ രാമകുഞ്ചയില്‍ 1931 ലാണ് വിശ്വേശ തീര്‍ത്ഥ സ്വാമിയുടെ ജനനം. പിതാവ് നാരായണാചാര്യയും മാതാവ് കമലമ്മയും വെങ്കിട്ടരാമന്‍ എന്നാണ് വിശ്വേശ തീര്‍ത്ഥ സ്വാമിക്ക് ആദ്യം നാമകരണം ചെയ്തത്. 1938ല്‍ എട്ടാമത്തെ വയസ്സില്‍ സന്ന്യാസ പാതയിലേക്ക് തിരിഞ്ഞതോടെയാണ് വിശ്വേശ തീര്‍ത്ഥ എന്ന പേര് സ്വീകരിച്ചത്. ഭണ്ഡാര്‍കേരി മഠത്തിലെ വിദ്യാമന്യ തീര്‍ത്ഥാരുവായിരുന്നു ഗുരു.

1522ല്‍ ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിന് ചുറ്റുമുള്ള എട്ട് മഠങ്ങള്‍ക്കിടയില്‍ അധികാരം കൈമാറുന്ന സംവിധാനം ആരംഭിച്ചതിനു ശേഷം അഞ്ച് തവണ ‘പര്യായ പീഠം’ ലഭിച്ചത് സ്വാമിജിക്കു മാത്രം. 1954ലാണ് വിശ്വേശ തീര്‍ത്ഥ തീരദേശ മേഖലകളില്‍ ഹിന്ദു അനൂകൂല സമ്മേളനങ്ങള്‍ ആരംഭിച്ചത്. ശേഷം അദ്ദേഹം 1954ല്‍ തന്നെ ഉഡുപ്പിയില്‍ അഖിലേന്ത്യാ മാധവ സമ്മേളനവും സംഘടിപ്പിച്ചു. ഇതിന് ശേഷം നിരവധി പരിപാടികളാണ് സ്വാമിയുടെ നേതൃത്വത്തില്‍ സംസ്ഥനത്ത് നടന്നത്. പൊതുജനങ്ങള്‍ക്കിടയില്‍ സ്വീകാര്യനായ സ്വാമി രാമജന്മഭൂമി പ്രസ്ഥാനവുമായും വിശ്വഹിന്ദു പരിഷത്തുമായും ഗോരാക്ഷാപ്രസ്ഥാനവുമായും വളരെ അടുത്തബന്ധം പുലര്‍ത്തിയിരുന്നു.

ഹിന്ദുസമൂഹത്തിലെ ദളിത് വിഭാഗങ്ങളുടെ നന്മയ്‌ക്കായി സ്വാമിജി നിരന്തരം പ്രയത്‌നിച്ചു. ദളിതരെ അപമാനിക്കുന്നത് സനാതന ധര്‍മത്തെത്തന്നെ അപമാനിക്കുന്നതിനു തുല്യമാണെന്ന് പലപ്പോഴും സ്വാമിജി പറഞ്ഞിരുന്നു. ദളിത് കോളനികളിലൂടെ സ്വാമിജി നടത്തിയ പദയാത്ര ശ്രദ്ധേയമായിരുന്നു. ദളിതര്‍ക്കു വേണ്ടി ഉപവാസമനുഷ്ഠിച്ചിട്ടുണ്ട്. 

രാമനാഥപുരത്ത് മതപരിവര്‍ത്തനത്തിന് വിധേയരായ ദളിതരെ സ്വാമിജി ഹിന്ദുധര്‍മത്തിലേക്ക് തിരികെ കൊണ്ടുവന്നത് രാജ്യത്തു തന്നെ ഹിന്ദുനവോത്ഥാനത്തിന് കരുത്തു പകര്‍ന്ന സംഭവങ്ങളിലൊന്നാണ്. 

1975ല്‍ അടിയന്തിരാവസ്ഥക്കെതിരെ പ്രതികരിച്ച് ഭരണാധികാരികള്‍ക്ക് കത്തെഴുതിയ അദ്ദേഹം ഇതിന്റെ പേരില്‍ ജയില്‍വാസം അനുഷ്ഠിക്കാന്‍ തയാറാണെന്നും അറിയിച്ചിരുന്നു. എല്ലാം തികഞ്ഞ ഒരു മനുഷ്യ സ്‌നേഹിയായിരുന്ന വിശ്വേശ തീര്‍ത്ഥ സ്വാമി സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ചികിത്സ നല്‍കുന്നതിനായി ബെംഗളൂരുവില്‍ ശ്രീകൃഷ്ണ സേവാശ്രമവും, ഉഡുപ്പിയില്‍ ശ്രീകൃഷ്ണ ചികിത്സാലയവും സ്ഥാപിച്ചു.

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മാണം നിരീക്ഷിക്കുന്നതിനായി രാമജന്മഭൂമി ട്രസ്റ്റിന്റെ മേല്‍നോട്ടം വഹിക്കുന്ന വ്യക്തിയായും സ്വാമിയെ പരിഗണിച്ചിരുന്നു. എല്ലാ ജാതികളോടും മതങ്ങളോടും തുല്യ പരിഗണനയോടെ നിലനിന്നിരുന്ന വിശ്വേശ തീര്‍ത്ഥ സ്വാമി ഇഫ്താര്‍ വിരുന്നുകള്‍ സംഘടിപ്പിക്കുകയും അവയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിനാല്‍ താന്‍ എല്ലായ്‌പ്പോഴും സമത്വത്തിനായി പോരാടുമെന്നാണ് സ്വാമി പറഞ്ഞിരുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

Spiritual

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.