Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മീയതയുടെ മാതൃഭാവം; ഇന്ന് (ധനുമാസ കൃഷ്ണസപ്തമി) ശ്രീശാരദാദേവി ജയന്തി

ആര്‍. രമാദേവി by ആര്‍. രമാദേവി
Dec 18, 2019, 04:39 am IST
in Samskriti

ബംഗാളിലെ ബാങ്കുറ ജില്ലയിലുള്ള  ജയറാംബാടി ഗ്രാമത്തില്‍ ധനുമാസത്തിലെ കൃഷ്ണസപ്തമിയിലാണ്(1853 ഡിസംബര്‍ 22 )മാതൃദേവിയെന്ന് ശ്രീരാമകൃഷ്ണശാരദാദേവി ഭക്തര്‍ സ്‌നേഹാദരങ്ങളോടെ വിളിക്കുന്ന ശ്രീശാരദാദേവി ജനിച്ചത്. അമ്മ ശ്യാമസുന്ദരീദേവി, അച്ഛന്‍  രാമചന്ദ്രമുഖര്‍ജി. ശാരദാമണിയെന്നാണ് മകള്‍ക്ക് അവര്‍ പേരിട്ടത്. കുഞ്ഞു പിറക്കുന്നതിനു മുമ്പ് തന്നെ ദിവ്യമായൊരു സൗഭാഗ്യം കൈവരുന്നതിന്റെ സൂചനകള്‍ മാതാപിതാക്കള്‍ക്ക് ലഭിച്ചിരുന്നു. പെണ്‍കുട്ടികള്‍ക്ക് വിഭ്യാഭ്യാസം നല്‍കുന്നതിനു പകരം ഗൃഹകൃത്യങ്ങള്‍ പരിശീലിപ്പിക്കുന്നതായിരുന്നു ഗ്രാമത്തിലെ പതിവ്. ബാലവിവാഹവും അന്ന് നാട്ടുനടപ്പായിരുന്നു. ശാരദാമണിയും കുഞ്ഞുനാളിലേ തന്നെ വീട്ടുകാര്യങ്ങള്‍ ഭംഗിയായി നടത്താന്‍ പരിശീലിച്ചു. അഞ്ചുവയസ്സുള്ളപ്പോള്‍ ശാരദാമണിയെ ഇരുപത്തിമൂന്നു വയസ്സുള്ള ഗദാധരചട്ടോപാധ്യായക്ക് വിവാഹം ചെയ്തു കൊടുത്തു. ഗദാധരചട്ടോപാധ്യയാണ് പിന്നീട് ശ്രീരാമകൃഷ്ണ പരമഹംസരെന്ന് വിഖ്യാതനായത്. 

വിവാഹം കഴിഞ്ഞെങ്കിലും 18 വയസ്സുവരെ മാതാപിതാക്കള്‍ക്കൊപ്പമാണ് ശാരദാമണി ഏറെനാളും കഴിഞ്ഞത്. ഭര്‍തൃഗൃഹത്തില്‍ പോകുന്ന വേളയിലെല്ലാം ഈശ്വപ്രാപ്തിയാണ് ജീവിതത്തിന്റെ മഹത്തായ ലക്ഷ്യമെന്ന് ശ്രീരാമകൃഷ്ണദേവന്‍ ശാരദയെ ഉപദേശിക്കുമായിരുന്നു. ഒരിക്കല്‍ ജയറാംബാടിയിലെ സ്വഗൃഹത്തില്‍ കഴിയുന്ന വേളയില്‍ വേദനിപ്പിക്കിന്നൊരു വാര്‍ത്ത ശാദയെത്തേടിയെത്തി. ദക്ഷിണേശ്വരത്തില്‍ കഴിയുന്ന തന്റെ ഭര്‍ത്താവിന് ചിത്തഭ്രമം പിടിപെട്ടിരിക്കുന്നു. ഭര്‍ത്താവിനെ ശുശ്രൂഷിക്കാന്‍ കാല്‍നടയായി ദക്ഷിണേശ്വരത്തേക്ക് പുറപ്പെട്ട ശാരദയ്‌ക്ക് മൂന്നാംനാള്‍ ജ്വരം പിടിപെട്ട് തീരെ നടക്കാന്‍ വയ്യാതായി. അവര്‍ ഒരു സത്രത്തില്‍ അന്നു രാത്രി വിശ്രമിച്ചു.  രാത്രിയില്‍  കാര്‍മേഘവര്‍ണമുള്ള അതിസുന്ദരിയായൊരു സ്ത്രീ സമീപത്തു വന്നിരുന്ന് ശാരദയുടെ ശിരസ്സ് തലോടി. അതോടെ ശാരദാദേവിയ്‌ക്ക് ജ്വരം ഭേദമായി. താന്‍ ദക്ഷിണേശ്വരത്തു നിന്ന് വരികയാണെന്നും ദേവിയുടെ ഭര്‍ത്താവിനെ കാത്തുരക്ഷിക്കുന്നത് താനാണെന്നും ആ തേജോരൂപം അരുളിച്ചെയ്തു. ശാരദാദേവിയുടെ ആദ്യത്തെ ആത്മീയാനുഭവമായിരുന്നു അത്. ദക്ഷിണേശ്വരത്തെത്തിയപ്പോഴാണ് തന്റെ പതിക്ക് ചിത്തഭ്രമമൊന്നും പിടിപെട്ടില്ലെന്ന കാര്യമറിഞ്ഞത്. അത്യപൂര്‍വമായൊരു ദാമ്പത്യമായിരുന്നു രാമകൃഷ്ണദേവന്റെയും ശാരദാദേവിയുടേയും. ഉല്‍കൃഷ്ടമായൊരു ആത്മീയ ബന്ധം. ഭര്‍തൃശുശ്രൂഷയില്‍ ദേവി അനുഭവിച്ച പരമാനന്ദം അവാച്യമായിരുന്നു. ആത്മീയ ജീവിതത്തിലേക്ക് ദേവിയെ നയിക്കുന്നതിനൊപ്പം ലൗകികജീവിതം നയിക്കേണ്ടതെങ്ങനെയെന്നും അദ്ദേഹം ഉപദേശങ്ങള്‍ നല്‍കി. ഷോഡശീപൂജയിലൂടെ, ശ്രീരാമകൃഷ്ണദേവന്റെ ഇച്ഛാനുസരണം ശാരദാദേവിയുടെ ശരീരം അഖിലാണ്ഡേശ്വരിയുടേതായിതീര്‍ന്നു. അതിനാല്‍ ശ്രീരാമകൃഷ്ണദേവന്‍ ചെയ്ത തപസ്സിന്റെ ഫലങ്ങളെല്ലാം ലോകനന്മയ്‌ക്കായി ദേവി ഉപയോഗിച്ചു. ശ്രീരാമകൃഷ്ണദേവന് വിഷയികളുടെ സാമീപ്യം പൊള്ളുന്നതുപോലെയായിരുന്നു. എന്നാല്‍ അമ്മ (ശാരദാദേവി) സകലര്‍ക്കും ആശ്രയം നല്‍കി. അമ്മ ക്ഷമിക്കാത്ത തെറ്റുകള്‍ ഒന്നും ഭൂമിയിലില്ല.  

1886 ആഗസ്റ്റ് 16 നായിരുന്നു ശ്രീരാമകൃഷ്ണപരമഹംസരുടെ  മഹാസമാധി. അതിനുശേഷമുള്ള 34 വര്‍ഷം, ശ്രീരാമകൃഷ്ണദേവന്‍ ലോകനന്മയ്‌ക്കായ് കൊണ്ടുവന്ന ജ്ഞാനാമൃതം ശാരദാദേവി യഥേഷ്ടം വിതറി. 67ാമത്തെ വയസ്സില്‍ 1920 ജൂലൈ 20 നാണ് ദേവി സമാധിയായത്.

                                                                                                                         9495827833

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

Kerala

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

Kerala

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

Kerala

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

Kerala

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

പുതിയ വാര്‍ത്തകള്‍

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം ;ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച് ഡിജിപി ,ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ കേസെടുത്തു

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

ബംഗാൾ: ടിഎംസിക്കാരുടെ ആക്രമണ പദ്ധതികൾ പൊളിക്കുന്നു; ടിഎംസിക്കാരുന്റെ വീട്ടിൽനിന്ന് സിആർപിഎഫ് 100 ക്രൂഡ് ബോംബുൾ പിടിച്ചെടുത്തു

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് : ഭംഗറിലെ ടിഎംസി പ്രവർത്തകൻ റഫീക്കുൽ ഇസ്ലാമിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് 100 ക്രൂഡ് ബോംബുകൾ 

‘ഇടി മൂക്കിന് കിട്ടിയപ്പോൾ’ കോൺഗ്രസ്സും രാഹുലും പറയുന്നു, മമതയും ടിഎംസിയും ആക്രമണകാരികളെന്ന്്

പോപ്പുലർ ഫ്രണ്ട് ഭീകരരെ തൂക്കിയെടുത്ത് ജയിലിൽ ഇട്ടയാളാണ് ; ഇന്ത്യക്ക് അകത്തുള്ള ശത്രുക്കൾക്കെതിരെയാണ് അമിത് ഷായുടെ ഇപ്പോഴത്തെ യുദ്ധം

ഇനി 14 എംപിമാര്‍ കൂടിയായാല്‍ ബിജെപിയ്‌ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമാകും, അതോടെ വനിതാ ബില്‍ ആരുടെയും ഒത്താശയില്ലാതെ പാസാക്കാം

ഇത്രേയുള്ളു ആം ആദ്മി പാർട്ടി; ഹർ ഭജന്റെ സുരക്ഷ പിൻവലിച്ചു

പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ആക്രമണം, രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.