Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സര്‍ക്കാരിനെയോ പോലീസിനേയോ അനുസരിക്കില്ല; ‘ഞങ്ങള്‍ നടപ്പാക്കുന്നത് അള്ളാഹുവിന്റെ നിയമമെന്ന് അയിഷ റെന്നയും സംഘവും; മതതീവ്രവാദികള്‍ക്ക് കുടപിടിച്ച് മലയാള മാധ്യമങ്ങള്‍ (വീഡിയോ)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2019, 04:00 pm IST
in India

ന്യൂദല്‍ഹി: അള്ളാഹുവിന്റെ നിയമമാണ് ഞങ്ങള്‍ നടപ്പാക്കുന്നതെന്നും സര്‍ക്കാരിനെയോ പോലീസിനേയോ അനുസരിക്കില്ലെന്നും അവരുടെ നിയമങ്ങളെ ചെവിക്കൊള്ളില്ലെന്നും വ്യക്തമാക്കി മലയാളിയായ അയിഷ റെന്നയടക്കമുള്ള ജാമിയ മിലിയയിലെ വിദ്യാര്‍ഥികള്‍. 

ആരേയും തങ്ങള്‍ക്ക് പേടിയില്ലെന്നും ഇവര്‍ പറയുന്നുണ്ട്. ഇതിലൂടെ തങ്ങളുടെ മനോഭാവമാണ് ഇവര്‍ പങ്കുവയ്‌ക്കുന്നത്. എന്നാല്‍ അയിഷ റെന്നയുടെയു സംഘത്തിന്റേയും പ്രതികരണങ്ങളും മറ്റും ദൃശ്യവത്ക്കരിച്ച് ജിഹാദി മാധ്യമങ്ങളും ചില മലയാള മാധ്യമങ്ങളും ഇവരെ വല്ലാതെ പ്രകീര്‍ത്തിക്കാനാണ് ശ്രമിക്കുന്നത്. പ്രക്ഷോഭങ്ങളുടെ മുഖം തന്നെ അയിഷ റെന്നയാണെന്ന് ഉയര്‍ത്തിക്കാട്ടാനാണ് ഇവരുടെ ശ്രമം. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അയിഷയുടെ ഭര്‍ത്താവ് അഫ്‌സല്‍ റഹ്മാന്‍ തന്നെയാണ് ഇതിന് പിന്നിലെന്നും എങ്ങനെയാണ് ജിഹാദി മാധ്യമങ്ങളെ കൂട്ടുപിടിച്ച് ഇവര്‍ പബ്ലിസിറ്റി നടത്തുന്നതെന്നും ജന്മഭുമി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഡിസംബര്‍ 13, 14, 15 തീയതികളിലായി നടന്ന പ്രതിഷേധ സമരങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളിലെല്ലാം അയിഷ റെന്ന എന്ന മലയാളി പെണ്‍കുട്ടിയെ കാണാം. ഇവരുടെ കൂട്ടത്തില്‍ മറ്റൊരു പെണ്‍കുട്ടിയുമുണ്ട്. വ്യത്യസ്തമായ സ്ഥലങ്ങളില്‍, വ്യത്യസ്തമായ സമയങ്ങളിലായിട്ടാണ് ഇവര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത് യാദൃശ്ചികമായി സംഭവിച്ചതാണോ, മാധ്യമങ്ങള്‍ കെട്ടചമച്ചതാണോ എന്ന പോസ്റ്റോടു കൂടിയാണ് ചിത്രങ്ങള്‍ പ്രചരിച്ചത്. വളരെ ആസൂത്രിതമായാണ് പ്രക്ഷോഭങ്ങള്‍ക്കു മുന്നിലേക്ക് അയിഷയും സംഘവും എത്തുക. ഇവരുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ അഫ്സലോ അദ്ദേഹത്തിന്റെ സുഹൃത്തുക്കളോ ഉണ്ടാകും. മാധ്യമപ്രവര്‍ത്തകരുമായുള്ള ബന്ധം വച്ച് ഈ ചിത്രത്തില്‍ ദേശീയ മാധ്യമങ്ങളില്‍ അടക്കം പ്രസിദ്ധീകരിക്കപ്പെടും. ഇത്തരത്തിലുള്ള പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണ് ഭര്‍ത്താവും ഭാര്യയും ചേര്‍ന്ന് നടത്തുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലെ ചിലരുടെ ആരോപണം. 

1.സ്വന്തം ഭാര്യയെ എല്ലാ സമര സ്ഥലത്തും കൊണ്ടു പോയി പല പോസില്‍ കുറച്ച് ഫോട്ടോസും വീഡിയോസും എടുക്കുക. 2 അന്നു തന്നെ കുറേ കാര്‍ട്ടൂണും സമരത്തിന്റെ മുന്നണിയി പോരാളിയെന്നും ഒക്കെ തള്ളി സോഷ്യല്‍ മീഡിയയില്‍ ഫെയ്‌മസാക്കുക. 3 എല്ലാ പ്രമുഖ ചാനലുകളുടേയും പ്രധാനപ്പെട്ട ‘കോന്‍ഡ്രിബ്യൂട്ടര്‍’ ഭര്‍ത്താവ് പത്ര പ്രവര്‍ത്തകന്‍ ഇതെല്ലാം എല്ലാ ചാനലുകാര്‍ക്കും എത്തിച്ചു കൊടുക്കുക. 4 പിന്നീട് ഇതേയാള്‍ രാത്രിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ഗ്രൂപ്പില്‍ ദില്ലിയില്‍ പോലീസ് വെടി വെപ്പില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു എന്ന് ആധികാരികമായി കള്ളം പ്രചരിപ്പിക്കുക. 5 ഈ വാര്‍ത്ത സോഷ്യല്‍ മീഡിയ വഴി രാത്രി തന്നെ മാക്സിമം പ്രചരിപ്പിച്ച് രാത്രി തന്നെ തീവ്രവാദ ഗ്രൂപ്പുകള്‍ വഴി കേരളത്തിലെ റോഡില്‍ മയ്യത്ത് നിസ്‌കാരവും കലാപവും അഴിച്ചു വിടുക. എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍. 

ജാമിയ മിലിയ ഇസ്ലാമിയിലെ മൂന്ന് വ്യദ്യാര്‍ഥികളെ പോലീസ് വെടിവച്ച് കൊന്നെന്ന് വ്യാജ പ്രചരണം നടത്തിയ ജിഹാദി മാധ്യമപ്രവര്‍ത്തകനാണ് അയിഷ റെന്നയുടെ ഭര്‍ത്താവ് അഫ്സല്‍ റഹ്മാന്‍. കേരളത്തില്‍ കലാപം അഴിച്ചുവിടുകയെന്ന ബോധപൂര്‍വ്വമായ ഉദ്ദേശത്തോടെയായിരുന്നു ഈ പ്രചരണം. ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ ജിഹാദികള്‍ നടത്തിയ അക്രമങ്ങള്‍ മൂടിവെച്ചാണ് ഇവര്‍ വാര്‍ത്ത നല്‍കിയത്. മാധ്യമത്തിലെയും മീഡിയാവണ്ണിലെയും മാധ്യമ പ്രവര്‍ത്തകരും ഏഷ്യാനെറ്റിനും മനോരമയ്‌ക്കും വാര്‍ത്ത നല്‍കുന്ന അഫ്സല്‍ റഹ്മാനുമാണ് വ്യാജവാര്‍ത്തകള്‍ പടര്‍ത്തി കേരളത്തില്‍ കലാപത്തിന് ശ്രമിച്ചത്. 

ദല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചാണ് കേരളത്തില്‍ കലാപം നടത്താന്‍ ആഹ്വാനം നല്‍കിയത്. വ്യാജവാര്‍ത്തകള്‍ അടക്കം ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ച് എല്ലാ മാധ്യമ പ്രവര്‍ത്തകരെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ജാമില മില്ലിയ ഇസ്ലാമിയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ പോലീസിന്റെ വെടിയേറ്റു മരിച്ചുവെന്നുള്ളതടക്കമുള്ള വ്യാജവാര്‍ത്തകള്‍ ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുവേന്ദു അധികാരി (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഗാന്ധി കുടുംബവും മമതയും പുറത്താക്കിയത് കുടുംബരാഷ്‌ട്രീയത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ അസമിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍

India

ഇല്ല , ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ വിശ്വസിക്കില്ലെന്ന് ടിഎംസി

Kerala

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ നഗ്നനായി നിൽക്കുന്നു; വൈകാരിക കുറിപ്പുമായി കെ.കെ രമ

Kerala

അഖിൽ മാരാർ ആശുപത്രിയിൽ: നിങ്ങൾ ആഘോഷിക്കൂ എന്ന് കുറിപ്പ്

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖ് (ഇടത്ത്) സന്ദേശ് ഖലിയിലെ ഗ്രാമീണ സ്ത്രീകള്‍ ഷാജഹാന്‍ ഷെയ്ഖിനെതിരെ സമരം ചെയ്യുന്നു (നടുവില്‍)
India

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖിന്റെ കോട്ടയായ സന്ദേശ് ഖലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സനത് സര്‍ദാര്‍ വിജയത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

വംഗനാട്ടിലും കാവിക്കൊടി ഉയർന്നു ; ലഡ്ഡുവും , ജിലേബിയുമായി ബിജെപി ആസ്ഥാനത്ത് ആഘോഷങ്ങൾ

അസമും ബംഗാളും പിടിച്ചതോടെ ഇനി ബംഗ്ലാദേശിലെയും മ്യാന്‍മാറിലെയും കുടിയേറ്റത്തിന് വിട, അനധികൃതകുടിയേറ്റത്തിന്റെ വാതില്‍ ഇന്ത്യ അടയ്‌ക്കും

അരങ്ങേറ്റത്തിൽ തന്നെ വിജയ്‌ക്ക് 106 മണ്ഡലങ്ങളിൽ ലീഡ്, കട്ടിങ് സൗത്തും, ഹിന്ദി വിരോധവും, സനാതന ധർമത്തെ പരസ്യമായി അധിക്ഷേപിച്ചതും സ്റ്റാലിന് വിനയായി

അധികാരമുറപ്പിച്ച് യുഡിഎഫ് : പിന്നാലെ പച്ച ലഡ്ഡു വിതരണം

ധർമ്മടത്ത് സാക്ഷാൽ പിണറായി വിജയനെ പോലും വിറപ്പിച്ച ന്യൂനപക്ഷ ഏകീകരണം

വിജയ് തോൽക്കുമെന്ന് ഭയം : തമിഴ്നാട്ടിൽ വിജയ് ആരാധകൻ കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

ശ്യാമപ്രസാദ് മുഖര്‍ജിയുടെ ബംഗാളില്‍ വീണ്ടും താമരവിരിയുമ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഇരട്ടിയാവേശം

കെപിസിസി ആസ്ഥാനത്ത് ആഹ്ലാദപ്രകടനം; പായസവും ലഡുവും ഓർഡർ ചെയ്ത് പ്രവർത്തകർ

അസമില്‍ ഹിമന്ത ശര്‍മ്മയ്‌ക്ക് ഹാട്രിക്, എക്സിറ്റ് പോള്‍ എക്സാറ്റ് പോള്‍ ആയെന്ന് ഹിമന്ത, ബിജെപിയല്ല, ഇവിടെ എന്‍ഡിഎ ഭരിയ്‌ക്കും

അര്‍ബന്‍ മേഖലയിലും സെമി അര്‍ബന്‍ മേഖലയിലും ബിജെപിയുടെ മുന്നേറ്റം;

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.