Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പൗരത്വ ബില്ലില്‍ എന്തിനാണ് ആശങ്ക

സി.എം. നാസര്‍byസി.എം. നാസര്‍
Dec 13, 2019, 05:04 am IST
inVicharam

 ഇന്ത്യയുടെ ഭാഗമായിരുന്ന പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങള്‍ വിഭജിച്ചു പോയതിനുശേഷം മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന മുസ്ലീങ്ങള്‍ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലേക്ക് ചേക്കേറിയെന്ന വസ്തുത ആര്‍ക്കെങ്കിലും നിഷേധിക്കാന്‍ കഴിയുമോ?.

 വിഭജനത്തിനുശേഷം ആ രാജ്യങ്ങളിലൊക്കെ മുസ്ലീം സമുദായം ഭൂരിപക്ഷമാവുകയും ഹൈന്ദവ സമൂഹമടക്കമുള്ള ഇന്ത്യയിലെ വിവിധ മതവിഭാഗങ്ങള്‍ ന്യൂനപക്ഷമാകുകയും ചെയ്തു. നേരേമറിച്ച് ഇന്ത്യയില്‍ സംഭവിച്ചത് ഹൈന്ദവ സമൂഹം ഭൂരിപക്ഷമാകുകയും, രാജ്യത്ത് ഇന്നുകാണുന്ന മറ്റിതര മതസമൂഹം ഇന്നത്തെപ്പോലെ ന്യൂനപക്ഷമാവുകയും ചെയ്തുവെന്നുള്ള പച്ച പരമാര്‍ത്ഥം ആര്‍ക്കാണ് നിഷേധിക്കാന്‍ കഴിയുന്നത്.

ഇനിയാണ് പൗരത്വ ബില്ലിന്റെ പ്രസക്തിയെക്കുറിച്ച് നാം വിലയിരുത്തേണ്ടത്. വിഭജനത്തിനു ശേഷം ഇന്ത്യയില്‍ അവശേഷിച്ച മതന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേകിച്ച് മുസ്ലീം സമൂഹത്തിന് മറ്റു ഇസ്ലാമീക രാഷ്‌ട്രങ്ങളില്‍ അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന നിരവധി പ്രയാസങ്ങള്‍ ഇന്ത്യന്‍ പൗരത്വമുള്ള മുസ്ലീം സമൂഹം അനുഭവിക്കുന്നുണ്ടോ?എന്നാല്‍ അഫ്ഗാന്‍; ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ തുടങ്ങിയ രാഷ്‌ട്രങ്ങളില്‍ അവിടത്തെ മതന്യൂനപക്ഷങ്ങളായ ഹൈന്ദവര്‍, സിഖ്, പാഴ്‌സി, ജൈനര്‍, ക്രൈസ്തവര്‍ എന്നീ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ഒട്ടനവധി പ്രയാസങ്ങളാണ് നേരിടേണ്ടിവരുന്നത്. 

അങ്ങനെയുള്ളവര്‍ ‘അഭയാര്‍ത്ഥി’കളായി നമ്മുടെ രാജ്യത്തേക്ക് എല്ലാം നഷ്ടപ്പെട്ടവരായി കടന്നുവരുമ്പോള്‍ അവരെ സംരക്ഷിക്കേണ്ട ബാദ്ധ്യതയും, കടമയും, ഒരു യഥാര്‍ത്ഥ മതേതര-ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഉത്തരവാദിത്തമാണെന്ന വസ്തുത നാം വിസ്മരിക്കരുത്. മുസ്ലിം ഭൂരിപക്ഷ ത്രിരാഷ്‌ട്രങ്ങളില്‍ നിന്നും നമ്മുടെ രാജ്യത്തേക്ക് കടന്നുവരുന്നവര്‍ ‘നുഴഞ്ഞുകയറ്റ’ക്കാരാണ്. അത്തരക്കാരുടെ ലക്ഷ്യം നമ്മുടെ രാജ്യത്ത് വിധ്വംസക-തീവ്രവാദ-ഭീകരവാദം പ്രചരിപ്പിച്ചും പ്രവര്‍ത്തിച്ചും ഇന്ത്യയെ ശിഥിലമാക്കുക എന്നതു മാത്രമാണ്. അതുകൊണ്ട് ഇത്തരം നുഴഞ്ഞുകയറ്റ-ഭീകരവാദ പ്രവര്‍ത്തനത്തെ ഉന്മൂലനം ചെയ്തുകൊണ്ട് രാജ്യത്ത് സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നതിനു വേണ്ടിയുള്ള ഭഗീരഥപ്രയത്‌നത്തിന്റെ ഭാഗമാണ് ‘പൗരത്വബില്‍’. അല്ലാതെ രാജ്യത്ത് ഇന്നു ജീവിയ്‌ക്കുന്ന ഇന്ത്യന്‍ പൗരന്മാരായ ഒരു മുസല്‍മാനും പൗരത്വ ബില്ലില്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ല. ബില്ല് പാസ്സാക്കിയതിന് ശേഷവും ഉണ്ടാകില്ല. 

എന്നാല്‍ സിപിഎമ്മിനെപ്പോലുള്ളവര്‍ക്ക് ആശങ്കയുണ്ടാകും. കാരണം എക്കാലത്തും അവരുടെ ലക്ഷ്യം ‘ന്യൂനപക്ഷ-വര്‍ഗ്ഗീയ- പ്രീണനത്തിലൂടെ വോട്ട് ബാങ്ക് രാഷ്‌ട്രീയം’ കളിച്ച് വിജയിക്കുക എന്നതാണല്ലോ.

(ന്യൂനപക്ഷമോര്‍ച്ച എറണാകുളം 

ജില്ല ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്
Kerala

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

Kerala

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

Kerala

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

India

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

Kerala

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

പുതിയ വാര്‍ത്തകള്‍

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.