Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അറബിക്കടലില്‍ വീണ്ടും ഇരട്ടച്ചുഴലിക്കാറ്റ്

മധ്യ കിഴക്കന്‍ അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദം ഇതിന് പിന്നാലെ ചുഴലിക്കാറ്റാകുമെന്നാണ് നിഗമനം. ഇത്തരത്തില്‍ ചുഴലിക്കാറ്റായാല്‍ ആംഫന്‍ എന്നായിരിക്കും അറിയപ്പെടുക.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Dec 5, 2019, 05:30 am IST
in Kerala

ഇടുക്കി: അറബിക്കടലില്‍ ഈ വര്‍ഷത്തെ രണ്ടാമത്തെ ഇരട്ട ചുഴലിക്കാറ്റ് രൂപമെടുക്കുന്നു. ഇതോടെ ഈ വര്‍ഷം മാത്രം രൂപമെടുക്കുന്ന ചുഴലിക്കാറ്റുകളുടെ എണ്ണം എട്ടാകും. ഇരട്ട ചുഴലിക്കാറ്റുകളായ ക്യാറും മഹായും അടക്കം ആറ് ചുഴലിക്കാറ്റുകളാണ് അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി ഇതുവരെ രൂപമെടുത്തത്. അപൂര്‍വമായി മാത്രമാണ് ഒരു കടലില്‍ ഇരട്ട ചുഴലിക്കാറ്റുകള്‍ ഉണ്ടാകുക. ഇത്തവണത്തെ കാലാവസ്ഥയുടെ പ്രത്യേകത മൂലമാണ് (തുടര്‍ച്ചയായ ന്യൂനമര്‍ദങ്ങള്‍) ഇത്തരത്തിലൊരു പ്രതിഭാസം ഉണ്ടാകുന്നത്.  

തെക്ക് പടിഞ്ഞാറന്‍ അറബിക്കടലില്‍ ആഫ്രിക്കന്‍ തീരത്തിന് സമീപം ഭൂമധ്യരേഖയോട് ചേര്‍ന്ന് ‘പവന്‍’ എന്ന ചുഴലിക്കാറ്റ് ഇന്ന് രൂപമെടുക്കുമെന്നാണ് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം പ്രവചിക്കുന്നത്. ശ്രീലങ്കയാണ് ഈ പേര് നല്‍കിയിരിക്കുന്നത്. ശക്തി പ്രാപിച്ച ന്യൂനമര്‍ദം നിലവില്‍ യെമനില്‍ നിന്ന് 650 കിലോമീറ്റര്‍ അകലെയാണ്. ഇത് ആഫ്രിക്കന്‍ തീരം തൊടുമെന്നാണ് നിലവിലെ വിലയിരുത്തല്‍. 

മധ്യ കിഴക്കന്‍ അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദം ഇതിന് പിന്നാലെ ചുഴലിക്കാറ്റാകുമെന്നാണ് നിഗമനം. ഇത്തരത്തില്‍ ചുഴലിക്കാറ്റായാല്‍ ആംഫന്‍ എന്നായിരിക്കും അറിയപ്പെടുക. തായ്‌ലന്‍ഡ് നിര്‍ദേശിച്ച പേരാണിത്. നിലവില്‍ പനാജിയില്‍നിന്ന് 650 കിലോ മീറ്റര്‍ അകലെയാണ് ന്യൂനമര്‍ദം. അതേസമയം സംസ്ഥാനത്ത് ഏഴ് വരെ മഴ കുറയുമെന്നാണ് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ കേരള വെതര്‍ പ്രവചിക്കുന്നത്. ചുഴലിക്കാറ്റുകള്‍ കാറ്റിന്റെ ദിശമാറ്റുന്നതിനാല്‍ ചൂട് ഉയരാനുള്ള സാധ്യതയും പറയുന്നുണ്ട്. 

അറബിക്കടലില്‍  പവന്‍, ആംഫന്‍ ചുഴലിക്കാറ്റുകള്‍ രൂപപ്പെടുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പവന്‍ 48 മണിക്കൂറിനുളളില്‍ ഇന്ത്യന്‍ തീരത്ത് നിന്ന് അകന്ന് വടക്കുപടിഞ്ഞാറ് ദിശയിലേക്ക് പോകും. രണ്ടാമത്തേത് മൂന്നു ദിവസത്തിനുള്ളില്‍ തെക്കുപടിഞ്ഞാറു ദിശയില്‍ സൊമാലിയ തീരത്തേക്ക് സഞ്ചരിക്കും. 

അറബിക്കടലില്‍ കാറ്റിന്റെ വേഗത എണ്‍പതു കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുണ്ട്. കേരള, കര്‍ണാടക, മഹാരാഷ്‌ട്ര തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കും. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ അടുത്ത 24 മണിക്കൂര്‍ വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തില്‍ മഴ മുന്നറിയിപ്പുകളില്ല. ചുഴലിക്കാറ്റുകള്‍ ശക്തമായ മഴക്ക് കാരണമാകില്ലെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കല്‍:കര്‍ശന നിര്‍ദേശം നല്‍കി കോടതി, പൊലീസ് നടപടിയില്‍ റിപ്പോര്‍ട്ട് തേടി ആഭ്യന്തരമന്ത്രി

Kerala

എല്‍ഡിഎഫ് ഭരിച്ചാലും യുഡിഎഫ് ഭരിച്ചാലും ദിവ്യ എസ് അയ്യര്‍ തന്നെ വിഴിഞ്ഞം തുറമുഖം എംഡി

Kerala

മോഡലിംഗിനെന്ന പേരില്‍ യുവതികളെ വിദേശത്ത് എത്തിച്ച് പീഡനം: മുഖ്യപ്രതി സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധം,ഇടപാടുകള്‍ വാട്‌സാപ്പിലൂടെ

India

മണിപ്പൂരിൽ വൻ ആയുധക്കടത്ത് ശ്രമം പരാജയപ്പെടുത്തി ; 67 ആയുധങ്ങൾ സുരക്ഷാ സേന പിടിച്ചെടുത്തു

India

ഇന്ത്യൻ സൈന്യം അതിവേഗം ശക്തി പ്രാപിക്കുന്നു ; സൂര്യാസ്ത്രം മുതൽ നാഗാസ്ത്രം വരെ ശത്രുക്കൾക്ക് നാശം വിതയ്‌ക്കും

പുതിയ വാര്‍ത്തകള്‍

വകുപ്പ് വിഭജനം വൈകിയത് ലീഗിന്റെ സമ്മര്‍ദ്ദം മൂലം,’തിണ്ണ നിരങ്ങല്‍’ എസ്എന്‍ഡിപിയെയും എന്‍എസ്എസിനെയും മാത്രം ഉദ്ദേശിച്ചാണോ എന്ന്  വി മുരളീധരന്‍

സഹോദരന്‍ ടി വിയുടെ റിമോട്ട് നല്‍കിയില്ല: 12 കാരന്‍ ജീവനൊടുക്കി

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍:അടിയന്തര റിപ്പോര്‍ട്ട് തേടി രമേശ് ചെന്നിത്തല, കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യം

ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള ലൗഡ്‌സ്പീക്കർ അഴിച്ചുമാറ്റണം : ക്ഷേത്ര അധികാരികളെ ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

പതിമൂന്നാം നമ്പര്‍ കാര്‍ മന്ത്രി കെ എം ഷാജിക്ക്

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടു; ഹംസ ബുർഹാനെ വെടിവച്ച് കൊന്നത് അജ്ഞാതരായ തോക്കുധാരികൾ

ഇഷ്‌ടികച്ചൂളകളിൽ അടിമപ്പണി; 100ലധികം കുട്ടികൾ ഉൾപ്പെടെ നാനൂറിലധികം തൊഴിലാളികളെ മോചിപ്പിച്ചു, മൂന്നു പേർ കസ്റ്റഡിയിൽ

ക്ഷേത്രവിമോചന ഹര്‍ജി: സുപ്രീംകോടതിയില്‍ നിര്‍ണായകവാദം ജൂലൈയില്‍

കേന്ദ്രസർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ ; പിന്നാലെ മോദി സർക്കാരിനെ താഴെയിറക്കുമെന്ന വെല്ലുവിളിയുമായി മമത

താമസിക്കുന്ന സ്വന്തം വാർഡിൽ പോലും മമത പരാജയമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റ : സുവേന്ദു നടപ്പാക്കിയത് ചാണക്യ തന്ത്രം , പിന്നിൽ അമിത് ഷാ തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.