Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വ്രതനിഷ്ഠയുടെ ഫലപ്രാപ്തി

എം. മോഹനന്‍ by എം. മോഹനന്‍
Nov 18, 2019, 03:28 am IST
in Samskriti

കുളിക്കാന്‍ മുങ്ങുന്നതിന്, ഭക്ഷണം കഴിക്കുന്നതിന്, കിടക്കുന്നതിന് മുമ്പെല്ലാം   മൂന്നു തവണ ശരണംവിളി നിര്‍ബന്ധം. ക്ഷേത്രനടയില്‍ ചെന്നാല്‍ അവിടെ പ്രതിഷ്ഠ ഏതായാലും ഒരേയൊരു നാമജപമേയുള്ളൂ’സ്വാമിയേ ശരണമയ്യപ്പാ’. സര്‍വം സ്വാമിമയം. സ്വാമി എന്നാല്‍ സാക്ഷാല്‍ ബ്രഹ്മം തന്നെ. ഈ സങ്കല്‍പത്തിന് ജാതി, മത, ലിംഗ, പ്രായഭേദങ്ങളില്ല. പതിനെട്ടു പടികള്‍ കയറി എത്തുമ്പോള്‍അറിയുന്നു അത്  നീ തന്നെ ( തത് ത്വം അസി) .  

നീ ആരെയാണോ  അന്വേഷിച്ച് കഠിന തപസ്സനുഷ്ഠിച്ച് ഇവിടെ എത്തിയത്, ആ സങ്കല്‍പം നീ തന്നെയെന്നറിയുമ്പോഴുണ്ടാകുന്ന ആനന്ദം. അതു തന്നെയാണ് വ്രതനിഷ്ഠയുടെ ഫലപ്രാപ്തി. സമൂഹം സ്വയം ഉണ്ടാക്കിയെടുത്തതാണ് മണ്ഡലവ്രതവും ശബരിമല യാത്രയും. എന്തുകൊണ്ടിങ്ങനെ വികസിച്ചു വന്നു എന്ന് കൂലംകഷമായി പഠിക്കുമ്പോള്‍ നമുക്കൊരു കാര്യം ബോധ്യമാകും. സനാതന ധര്‍മം എന്നും ഇങ്ങനെയാണ്. ഏതെങ്കിലും ഒരു വ്യക്തിയെക്കൊണ്ടല്ല അത് സാധ്യമായത് എന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും. പകരം പ്രപഞ്ചപുരുഷന്‍ സമാനമായ രീതിയില്‍ സങ്കല്‍പങ്ങള്‍ക്ക് രൂപംകൊടുക്കുന്നു എന്നേ അതേക്കുറിച്ച് പറയാനൊക്കൂ. 

ഭാരതത്തിലെ ഇതര സംസ്ഥാനങ്ങളിലേതു പോലെ മഠങ്ങളും മന്ദിരങ്ങളും സ്ഥാപനങ്ങളും അതിന്റെ സ്ഥാപകരായി ഗുരുക്കന്മാരും കേരളത്തില്‍ പൊതുവേ ഇല്ല. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമി തുടങ്ങി പല ആശ്രമങ്ങളും വന്നിട്ടുണ്ട്. പക്ഷേ അതല്ല കേരളത്തിനു പുറത്തുള്ള സ്ഥിതി. ഗുരുകുലങ്ങളും മഠങ്ങളും ധാരാളം. കേരളത്തില്‍ അത്തരം സമ്പ്രദായങ്ങള്‍ക്ക് സമാനമായി ഒന്നും തന്നെ ഇല്ലായിരുന്നു എന്നു പറയാം. അങ്ങനെ ഇല്ലാതിരുന്നതിന്റെ കുറവുകള്‍,ബോധ്യപ്പെട്ടതുകൊണ്ടാവാം ‘ഗുരുസ്വാമി ‘സങ്കല്‍പം ശബരിമലയുമായി ബന്ധപ്പെട്ട് കേരളത്തില്‍ വ്യാപകമായത്. അവരുടെ മേല്‍നോട്ടത്തിലാണ് ശബരിമലയാത്രയെന്ന ആത്മീയയാത്ര ഓരോ വര്‍ഷവും നടക്കുന്നത്. 

അതിനൊരു ചിട്ടയും താളവുമുണ്ടായി. അതിനെ കലാപരമായ അനുഭവമായിട്ടും അവര്‍ വളര്‍ത്തിയെടുത്തു. മറ്റേതൊരു ആഘോഷവും പോലെ ശബരിമല യാത്രയ്‌ക്കുള്ള തയാറെടുപ്പുകളും, കെട്ടുനിറയും,അയ്യപ്പന്‍ വിളക്കും, വിളക്കുസദ്യകളും, ശാസ്താംപാട്ടും, കുമ്മിപ്പാട്ടും, എതിരേല്‍പ്പെന്ന ആഘോഷപരമായ ചടങ്ങുകളും അയ്യപ്പനും വാവരും തമ്മില്‍ സന്ധിയിലേക്ക് നീങ്ങിയ സാഹചര്യങ്ങള്‍ പറയുന്ന ചടങ്ങുകളും ഇങ്ങനെ എത്രയോ അനുബന്ധകാര്യങ്ങളെ കൂട്ടിയിണക്കിയാണ്. മതങ്ങള്‍ തമ്മില്‍ത്തമ്മിലും ജാതികള്‍ തമ്മില്‍തമ്മിലും  ‘തത്വമസി’പൊരുളില്‍ ഉരുകി ഒന്നാകാനുള്ള ത്വര കേരളീയ സമൂഹത്തില്‍ വളര്‍ന്നു വന്നു.

                                                                                         (അവസാനഭാഗം നാളെ)

                                                                                                                          9496281416

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ലാലേട്ടന്റെ ബോക്സ്‌ ഓഫീസ് മാജിക്‌;: വെറും 58 മണിക്കൂർ കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ദൃശ്യം 3

India

ബിജെപി അധികാരത്തില്‍ വന്നാല്‍ മീന്‍ നിരോധിക്കുമെന്ന മമതയുടെ നുണ പൊളിച്ച് .സുവേന്ദു അധികാരിയുടെ അമ്മ അഞ്ച് രൂപയ്‌ക്ക് മീനും ചോറും

Kerala

ടി.പി വധക്കേസിലെ ഗൂഢാലോചനയില്‍ കെ.കെ രമ പുനരന്വേഷണം ആവശ്യപ്പെട്ടുവെന്ന വ്യാജവാര്‍ത്തയുമായി റിപ്പോര്‍ട്ടര്‍ ടിവി, നിഷേധിച്ച് രമ

World

യുഎസ് ഇറാന്‍യുദ്ധം അവസാനിച്ചേക്കുമെന്ന് ട്രംപ്, തീരുമാനം ഞായറാഴ്ചയെന്നും ട്രംപ്

തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഏറ്റവും ചെറിയ ഉപഗ്രഹമായ കലാം സാറ്റ് നിര്‍മ്മിച്ച റിഫാത്ത് ഷാരൂഖ് (വലത്ത്) ഇന്ന് കോടികളുടെ ആസ്തിയുള്ള കാറ്റലിക്സ് സ്പേസ് എന്ന സ്റ്റാര്‍ട്ടപ്പ് ഗുജറാത്തില്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കുന്ന റിഫാത്ത് ഷാരൂഖ് (ഇടത്ത്)
India

കേരളത്തിലെ മുസ്ലിങ്ങള്‍ മോദിയ്‌ക്കെതിരെ വര്‍ഗ്ഗീയതും പറഞ്ഞുകൊണ്ടിരിക്കും, റിഫാത്ത് ഷാരൂഖ് ഇന്ന് ഗുജറാത്തില്‍ എയ്റോസ്പേസ് കമ്പനി ഉടമ

പുതിയ വാര്‍ത്തകള്‍

മോഹന്‍ലാലിന്റെ അടുത്തിരുന്ന കരഞ്ഞ എസ്തറിനെ പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി എസ്തര്‍

രാഘവ് ഛദ്ദ രാജ്യസഭയില്‍ പരാതി കമ്മിറ്റി ചെയര്‍മാന്‍

ബിജെപിയുടെ ആവർത്തിച്ചുള്ള സർക്കാരുകൾ, വോട്ടർമാർ നല്ല ഭരണം കാണുന്നു ; 2027 യോഗിയ്‌ക്കൊപ്പമോ ? കാരണങ്ങൾ നിരത്തി കൃത്യമായ പ്രവചനവുമായി പ്രദീപ് ഗുപ്ത

‘1947ൽ ഭാരതത്തിലെ എല്ലാ മുസ്ളീങ്ങളും പാകിസ്ഥാനിലേയ്‌ക്ക് പോയിരുന്നെങ്കില്‍ ഇന്ന് ഭാരതം യുഎസ് പോലെ ആകുമായിരുന്നു’:-വൈറലായി ജേണലിസ്റ്റിന്റെ വാക്കുകള്‍

പാകിസ്ഥാനിലും അമേരിക്കയിലും 90 ശതമാനം വരെ ഇന്ധനവിലവര്‍ധവുണ്ടായപ്പോള്‍ ഭാരതത്തില്‍ കൂട്ടിയത് 3.2 ശതമാനം മാത്രം

സതീശന്‍ പിണറായിക്ക് പഠിക്കുന്നോ? തന്നെ വിമര്‍ശിച്ച കെഎസ്‍ആര്‍ടിസി ഡ്രൈവറെ സസ്പെന്‍റ് ചെയ്ത് സതീശന്‍

ചൈനയിലെ കൽക്കരി ഖനി അപകടത്തിൽ 90-ലധികം പേർ മരിച്ച സംഭവം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സവർക്കറായി തിളങ്ങി , പക്ഷെ ഔറംഗസേബാകാൻ വിസമ്മതിച്ച് നടൻ രൺദീപ ഹൂഡ

മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്, അമേരിക്കന്‍ പ്രസിഡന്‍റിന്റെ സന്ദേശം കൈമാറി മാർക്ക് റൂബിയോ

അടുത്ത മുപ്പത് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ആയുധ കയറ്റുമതി രാജ്യമാകുമെന്ന് രാജ്നാഥ് സിങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.