Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വ്രതനിഷ്ഠയുടെ ഫലപ്രാപ്തി

എം. മോഹനന്‍ by എം. മോഹനന്‍
Nov 18, 2019, 03:28 am IST
in Samskriti

കുളിക്കാന്‍ മുങ്ങുന്നതിന്, ഭക്ഷണം കഴിക്കുന്നതിന്, കിടക്കുന്നതിന് മുമ്പെല്ലാം   മൂന്നു തവണ ശരണംവിളി നിര്‍ബന്ധം. ക്ഷേത്രനടയില്‍ ചെന്നാല്‍ അവിടെ പ്രതിഷ്ഠ ഏതായാലും ഒരേയൊരു നാമജപമേയുള്ളൂ’സ്വാമിയേ ശരണമയ്യപ്പാ’. സര്‍വം സ്വാമിമയം. സ്വാമി എന്നാല്‍ സാക്ഷാല്‍ ബ്രഹ്മം തന്നെ. ഈ സങ്കല്‍പത്തിന് ജാതി, മത, ലിംഗ, പ്രായഭേദങ്ങളില്ല. പതിനെട്ടു പടികള്‍ കയറി എത്തുമ്പോള്‍അറിയുന്നു അത്  നീ തന്നെ ( തത് ത്വം അസി) .  

നീ ആരെയാണോ  അന്വേഷിച്ച് കഠിന തപസ്സനുഷ്ഠിച്ച് ഇവിടെ എത്തിയത്, ആ സങ്കല്‍പം നീ തന്നെയെന്നറിയുമ്പോഴുണ്ടാകുന്ന ആനന്ദം. അതു തന്നെയാണ് വ്രതനിഷ്ഠയുടെ ഫലപ്രാപ്തി. സമൂഹം സ്വയം ഉണ്ടാക്കിയെടുത്തതാണ് മണ്ഡലവ്രതവും ശബരിമല യാത്രയും. എന്തുകൊണ്ടിങ്ങനെ വികസിച്ചു വന്നു എന്ന് കൂലംകഷമായി പഠിക്കുമ്പോള്‍ നമുക്കൊരു കാര്യം ബോധ്യമാകും. സനാതന ധര്‍മം എന്നും ഇങ്ങനെയാണ്. ഏതെങ്കിലും ഒരു വ്യക്തിയെക്കൊണ്ടല്ല അത് സാധ്യമായത് എന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും. പകരം പ്രപഞ്ചപുരുഷന്‍ സമാനമായ രീതിയില്‍ സങ്കല്‍പങ്ങള്‍ക്ക് രൂപംകൊടുക്കുന്നു എന്നേ അതേക്കുറിച്ച് പറയാനൊക്കൂ. 

ഭാരതത്തിലെ ഇതര സംസ്ഥാനങ്ങളിലേതു പോലെ മഠങ്ങളും മന്ദിരങ്ങളും സ്ഥാപനങ്ങളും അതിന്റെ സ്ഥാപകരായി ഗുരുക്കന്മാരും കേരളത്തില്‍ പൊതുവേ ഇല്ല. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമി തുടങ്ങി പല ആശ്രമങ്ങളും വന്നിട്ടുണ്ട്. പക്ഷേ അതല്ല കേരളത്തിനു പുറത്തുള്ള സ്ഥിതി. ഗുരുകുലങ്ങളും മഠങ്ങളും ധാരാളം. കേരളത്തില്‍ അത്തരം സമ്പ്രദായങ്ങള്‍ക്ക് സമാനമായി ഒന്നും തന്നെ ഇല്ലായിരുന്നു എന്നു പറയാം. അങ്ങനെ ഇല്ലാതിരുന്നതിന്റെ കുറവുകള്‍,ബോധ്യപ്പെട്ടതുകൊണ്ടാവാം ‘ഗുരുസ്വാമി ‘സങ്കല്‍പം ശബരിമലയുമായി ബന്ധപ്പെട്ട് കേരളത്തില്‍ വ്യാപകമായത്. അവരുടെ മേല്‍നോട്ടത്തിലാണ് ശബരിമലയാത്രയെന്ന ആത്മീയയാത്ര ഓരോ വര്‍ഷവും നടക്കുന്നത്. 

അതിനൊരു ചിട്ടയും താളവുമുണ്ടായി. അതിനെ കലാപരമായ അനുഭവമായിട്ടും അവര്‍ വളര്‍ത്തിയെടുത്തു. മറ്റേതൊരു ആഘോഷവും പോലെ ശബരിമല യാത്രയ്‌ക്കുള്ള തയാറെടുപ്പുകളും, കെട്ടുനിറയും,അയ്യപ്പന്‍ വിളക്കും, വിളക്കുസദ്യകളും, ശാസ്താംപാട്ടും, കുമ്മിപ്പാട്ടും, എതിരേല്‍പ്പെന്ന ആഘോഷപരമായ ചടങ്ങുകളും അയ്യപ്പനും വാവരും തമ്മില്‍ സന്ധിയിലേക്ക് നീങ്ങിയ സാഹചര്യങ്ങള്‍ പറയുന്ന ചടങ്ങുകളും ഇങ്ങനെ എത്രയോ അനുബന്ധകാര്യങ്ങളെ കൂട്ടിയിണക്കിയാണ്. മതങ്ങള്‍ തമ്മില്‍ത്തമ്മിലും ജാതികള്‍ തമ്മില്‍തമ്മിലും  ‘തത്വമസി’പൊരുളില്‍ ഉരുകി ഒന്നാകാനുള്ള ത്വര കേരളീയ സമൂഹത്തില്‍ വളര്‍ന്നു വന്നു.

                                                                                         (അവസാനഭാഗം നാളെ)

                                                                                                                          9496281416

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.