Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വ്രതനിഷ്ഠയുടെ ഫലപ്രാപ്തി

എം. മോഹനന്‍ by എം. മോഹനന്‍
Nov 18, 2019, 03:28 am IST
in Samskriti

കുളിക്കാന്‍ മുങ്ങുന്നതിന്, ഭക്ഷണം കഴിക്കുന്നതിന്, കിടക്കുന്നതിന് മുമ്പെല്ലാം   മൂന്നു തവണ ശരണംവിളി നിര്‍ബന്ധം. ക്ഷേത്രനടയില്‍ ചെന്നാല്‍ അവിടെ പ്രതിഷ്ഠ ഏതായാലും ഒരേയൊരു നാമജപമേയുള്ളൂ’സ്വാമിയേ ശരണമയ്യപ്പാ’. സര്‍വം സ്വാമിമയം. സ്വാമി എന്നാല്‍ സാക്ഷാല്‍ ബ്രഹ്മം തന്നെ. ഈ സങ്കല്‍പത്തിന് ജാതി, മത, ലിംഗ, പ്രായഭേദങ്ങളില്ല. പതിനെട്ടു പടികള്‍ കയറി എത്തുമ്പോള്‍അറിയുന്നു അത്  നീ തന്നെ ( തത് ത്വം അസി) .  

നീ ആരെയാണോ  അന്വേഷിച്ച് കഠിന തപസ്സനുഷ്ഠിച്ച് ഇവിടെ എത്തിയത്, ആ സങ്കല്‍പം നീ തന്നെയെന്നറിയുമ്പോഴുണ്ടാകുന്ന ആനന്ദം. അതു തന്നെയാണ് വ്രതനിഷ്ഠയുടെ ഫലപ്രാപ്തി. സമൂഹം സ്വയം ഉണ്ടാക്കിയെടുത്തതാണ് മണ്ഡലവ്രതവും ശബരിമല യാത്രയും. എന്തുകൊണ്ടിങ്ങനെ വികസിച്ചു വന്നു എന്ന് കൂലംകഷമായി പഠിക്കുമ്പോള്‍ നമുക്കൊരു കാര്യം ബോധ്യമാകും. സനാതന ധര്‍മം എന്നും ഇങ്ങനെയാണ്. ഏതെങ്കിലും ഒരു വ്യക്തിയെക്കൊണ്ടല്ല അത് സാധ്യമായത് എന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും. പകരം പ്രപഞ്ചപുരുഷന്‍ സമാനമായ രീതിയില്‍ സങ്കല്‍പങ്ങള്‍ക്ക് രൂപംകൊടുക്കുന്നു എന്നേ അതേക്കുറിച്ച് പറയാനൊക്കൂ. 

ഭാരതത്തിലെ ഇതര സംസ്ഥാനങ്ങളിലേതു പോലെ മഠങ്ങളും മന്ദിരങ്ങളും സ്ഥാപനങ്ങളും അതിന്റെ സ്ഥാപകരായി ഗുരുക്കന്മാരും കേരളത്തില്‍ പൊതുവേ ഇല്ല. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമി തുടങ്ങി പല ആശ്രമങ്ങളും വന്നിട്ടുണ്ട്. പക്ഷേ അതല്ല കേരളത്തിനു പുറത്തുള്ള സ്ഥിതി. ഗുരുകുലങ്ങളും മഠങ്ങളും ധാരാളം. കേരളത്തില്‍ അത്തരം സമ്പ്രദായങ്ങള്‍ക്ക് സമാനമായി ഒന്നും തന്നെ ഇല്ലായിരുന്നു എന്നു പറയാം. അങ്ങനെ ഇല്ലാതിരുന്നതിന്റെ കുറവുകള്‍,ബോധ്യപ്പെട്ടതുകൊണ്ടാവാം ‘ഗുരുസ്വാമി ‘സങ്കല്‍പം ശബരിമലയുമായി ബന്ധപ്പെട്ട് കേരളത്തില്‍ വ്യാപകമായത്. അവരുടെ മേല്‍നോട്ടത്തിലാണ് ശബരിമലയാത്രയെന്ന ആത്മീയയാത്ര ഓരോ വര്‍ഷവും നടക്കുന്നത്. 

അതിനൊരു ചിട്ടയും താളവുമുണ്ടായി. അതിനെ കലാപരമായ അനുഭവമായിട്ടും അവര്‍ വളര്‍ത്തിയെടുത്തു. മറ്റേതൊരു ആഘോഷവും പോലെ ശബരിമല യാത്രയ്‌ക്കുള്ള തയാറെടുപ്പുകളും, കെട്ടുനിറയും,അയ്യപ്പന്‍ വിളക്കും, വിളക്കുസദ്യകളും, ശാസ്താംപാട്ടും, കുമ്മിപ്പാട്ടും, എതിരേല്‍പ്പെന്ന ആഘോഷപരമായ ചടങ്ങുകളും അയ്യപ്പനും വാവരും തമ്മില്‍ സന്ധിയിലേക്ക് നീങ്ങിയ സാഹചര്യങ്ങള്‍ പറയുന്ന ചടങ്ങുകളും ഇങ്ങനെ എത്രയോ അനുബന്ധകാര്യങ്ങളെ കൂട്ടിയിണക്കിയാണ്. മതങ്ങള്‍ തമ്മില്‍ത്തമ്മിലും ജാതികള്‍ തമ്മില്‍തമ്മിലും  ‘തത്വമസി’പൊരുളില്‍ ഉരുകി ഒന്നാകാനുള്ള ത്വര കേരളീയ സമൂഹത്തില്‍ വളര്‍ന്നു വന്നു.

                                                                                         (അവസാനഭാഗം നാളെ)

                                                                                                                          9496281416

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

Kerala

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

India

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)
India

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

India

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

പുതിയ വാര്‍ത്തകള്‍

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

പാഞ്ചജന്യം ഭാരതം ശ്രീരാമസാഗരം ഗ്ലോബല്‍ ഫെസ്റ്റിവല്‍ 2026 ദേശീയ സംഘാടക സമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.