Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഇസ്ലാം വേറെ മതം, വേറെ രീതികള്‍, വേറെ ആചാരങ്ങള്‍; അതെന്തിന് പരിശോധിക്കുന്നു’; ശബരിമലയ്‌ക്കൊപ്പം മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനവും പരിഗണിച്ചപ്പോള്‍ അസ്വസ്ഥരായി സിപിഎം മാധ്യമപ്രവര്‍ത്തകര്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2019, 06:03 pm IST
in Kerala

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന ഉത്തരവ് പുനഃപരിശോധിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചതോടെ അസ്വസ്ഥരായി മലയാളത്തിലെ ഇടതുപക്ഷ മാധ്യമപ്രവര്‍ത്തകര്‍. ശബരിമല യുവതി പ്രവേശനത്തോടൊപ്പം  മുസ്ലീം സമുദായത്തിലെയും പാഴ്സി സ്ത്രീകളുടെ ആരാധനാലയങ്ങളിലെ പ്രവേശനം സംബന്ധിച്ചും പരിശോധിക്കുമെന്ന് വ്യക്തമാക്കിയതോടെയാണ് മാധ്യമപ്രവര്‍ത്തകര്‍ സുപ്രീംകോടതിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. ന്യൂസ് 18 മലയാളത്തിലെ സനീഷും 24 ന്യൂസിലെ ഹര്‍ഷനുമാണ് വിധിയില്‍ വര്‍ഗീയത കലര്‍ത്തി രംഗത്തെത്തിയിരിക്കുന്നത്. 

ശബരിമല വിഷയത്തിലെ വിധി പറയുമ്പോള്‍ മുസ്ലീം സ്ത്രീകളുടെ പള്ളിപ്രവേശത്തെക്കുറിച്ച് പറയാനെന്ത് കാര്യം എന്നാണ് ആദ്യസംശയം. അത് വേറെ മതം, വേറെ രീതികള്‍, വേറെ ആചാരങ്ങള്‍. അതെന്തിനാണ് ഇതോടൊപ്പം ചേര്‍ന്ന് പരിശോധിക്കുന്നതെന്നാണ്  ന്യൂസ് 18 മലയാളത്തിലെ സനീഷിന്റെ സംശയം

രാമക്ഷേത്രം പണിയണമെന്ന വിധി സ്വാഗതം ചെയ്തപോലെ ശബരിമലക്കേസ് വിശാലബഞ്ചിന് വിടാനുള്ള സുപ്രീംകോടതി തീരുമാനത്തിനും കോണ്‍ഗ്രസ് വിസിലടിക്കുന്നുണ്ട്. മുസ്ലീം,ബോറ,പാഴ്‌സി സമുദായങ്ങളെ ‘വിശാലലക്ഷ്യത്തോടെ’ കൂട്ടില്‍ കേറ്റിയിട്ടുണ്ടെന്നോര്‍ക്കണം. ഇനീയിപ്പോ മുസ്ലീംലീഗ് ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുണ്ടോ എന്നാണറിയേണ്ടത്.’ഹിന്ദു, മുസ്ലീം, സിഖ്,ഇസായി, പാഴ്‌സി,ബോറ സഹോദരങ്ങള്‍ ഇനി ഒന്നിച്ചുപോരാടും എന്നാവുമോ ആവോ.! എന്നാണ് 24ന്യൂസിലെ ഹര്‍ഷന്റെ സംശയം. 

നേരത്തെ, ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിശാല ബെഞ്ചിനു വിട്ട സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ നിര്‍ണായക വിധിയില്‍ വര്‍ഗീയ കലര്‍ത്തി സിപിഎം മുഖപത്രം ദേശാഭിമനായിയുടെ മുന്‍ കണ്‍സള്‍റ്റിങ് എഡിറ്റര്‍ എന്‍. മാധാവന്‍ കുട്ടി രംഗത്തുവന്നിരുന്നു.  വിധി വന്നതിനു ശേഷമുള്ള ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയാണു മാധവന്‍കുട്ടിയുടെ വര്‍ഗീയത ചീറ്റല്‍. മാധവന്‍ കുട്ടിയുടെ ഒരു പോസ്റ്റില്‍ ഇങ്ങനെ പറയുന്നു- ശബരിമല കേസ് ഉപയോഗിച്ച് ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്ക് എട്ടിന്റെ പണികൊടുത്തു സുപ്രീം കോടതി ഭൂരിപക്ഷ വിധി. ഭരണഘടനയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ച ജസ്റ്റീസ് നരിമാനും ജസ്റ്റീസ് ചന്ദ്രചൂഡും. മതനിരപേക്ഷജനാധിപത്യ ഇന്ത്യയുടെ അഭിമാനം.

തൊട്ടു മുന്‍പുള്ള മറ്റൊരു പോസ്റ്റ് ഇങ്ങനെ-ശബരിമല വിധിയെ മാനിക്കുന്നു. ഏതു ബഞ്ചായാലും അതു വിപുലമാക്കുന്നത് ജനാധിപത്യപരം.നിലവിലുള്ള വിധിക്ക് സ്റ്റേ ഇല്ല എന്നതും സന്തോഷകരം. യുവതികള്‍ക്ക് മല ചവിട്ടാനുള്ള അവകാശം നിലനില്‍ക്കുന്നു. എന്നാല് മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശവുമായി ശബരിമല ആചാരം കൂട്ടി കൂഴച്ചതു അത്യന്തം ദുരുപദിഷ്ടം. മാധവന്‍കുട്ടിയുടെ പോസ്റ്റിനു താഴെ പ്രതിഷേധ കമന്റുകളും എത്തിയിട്ടുണ്ട്. ഹിന്ദുവിനെ മാത്രം ഉദ്ധരിച്ചാല്‍ മതിയോ മറ്റു മതങ്ങളെ സ്ത്രീകള്‍ക്ക് നവോത്ഥാനം വേണ്ടേ എന്നാണ് ഭൂരിപക്ഷം ആള്‍ക്കാരും ചോദിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

Article

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

Kerala

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

Kerala

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം
Kerala

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

പുതിയ വാര്‍ത്തകള്‍

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയായ ഹിഷാമിന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തേക്കെടുക്കുന്നു

വാല്‍പാറ വാഹനാപകടം: കണ്ണീര്‍ വിട, ആയിരങ്ങളുടെ അന്ത്യാഞ്ജലി

ഫര്‍മാന്‍ ഖാനും പെണ്‍കുട്ടിക്കും സംരക്ഷണം ഒരുക്കുന്നത് സിപിഎമ്മും ജിഹാദികളും

വൈറല്‍ താരത്തിന്റെ നിയമവിരുദ്ധ വിവാഹം; എം.വി. ഗോവിന്ദനടക്കം 6 പേര്‍ക്കെതിരെ പോക്‌സോ കോടതിയില്‍ ഹര്‍ജി, തിങ്കളാഴ്ച പരിഗണിക്കും

ശിശുക്ഷേമ സമിതിയില്‍ ഗുരുതര വീഴ്ച; അമ്മത്തൊട്ടിലില്‍ എത്തിയ നവജാതശിശുവിനെ ജീവനക്കാര്‍ കണ്ടത് ആറ് മണിക്കൂറിന് ശേഷം

കെടിയുവിലെ അയോഗ്യനായ പരീക്ഷാ കണ്‍ട്രോളര്‍ക്ക് സംരക്ഷണമൊരുക്കി മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.