Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടത് സര്‍ക്കാര്‍ തുടക്കം കുറിച്ച വന്‍കിട പദ്ധതി ഏതെന്ന് ചോദ്യം; അറിയില്ല, വിവരം ശേഖരിക്കാമെന്ന് സഭയില്‍ മറുപടി; 600 പദ്ധതികളില്‍ 547 പൂര്‍ത്തിയാക്കിയെന്നത് പിണറായിയുടെ തള്ളോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2019, 06:04 pm IST
in Kerala

തിരുവനന്തപുരം:  ഇടതു സര്‍ക്കാരിന്റെ പ്രകടന പത്രികയില്‍ അവതരിപ്പിച്ച 600 പദ്ധതികളില്‍ 53 പദ്ധതികള്‍ ഒഴികെ എല്ലാം നടപ്പായെന്ന് കാട്ടി നാലാം വര്‍ഷം പൂര്‍ത്തിയായപ്പോള്‍ പുറത്തിറക്കിയ പ്രോഗസ് റിപ്പോര്‍ട്ടിലെ പൊള്ളത്തരം പുറത്ത്. നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചോദ്യത്തിനുള്ള മറുപടിയിലാണു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനങ്ങള്‍ വെറും തള്ളാണെന്നു വ്യക്തമായത്. തിരുവഞ്ചൂരിന്റെ ചോദ്യങ്ങള്‍ ഇവയായിരുന്നു. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം തുടക്കം കുറിച്ച വന്‍കിട പദ്ധതികള്‍ ഏതൊക്കെയാണ് എന്നു സൂചിപ്പിക്കാമോ. മേല്‍പ്പറഞ്ഞവയില്‍ ഏതെല്ലാം പദ്ധതികള്‍ ഇതിനകം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തി എന്നു വ്യക്തമാക്കാമോ. മുന്‍സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചതും ഈ സര്‍ക്കാരിന്റെ കാത്ത് പുനരാരംഭിച്ചതുമായി വന്‍കിട പദ്ധതികള്‍ ഏതൊക്കെയാണ്. അതില്‍ ഏതൊക്കെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു എന്ന് അറിയിക്കാമോ. എന്നാല്‍, ഈ ചോദ്യങ്ങള്‍ക്ക് ഒന്നിനു പോലും മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരമില്ല. പകരം നല്‍കിയ ഉത്തരമാകട്ടെ വിവരം ശേഖരിച്ചു വരുന്നു എന്നാണ്. 

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാംവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പ്രകടനപത്രികയില്‍ പറഞ്ഞ മുഴുവന്‍ വാഗ്ദാനങ്ങളും നടപ്പാക്കിക്കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത് കഴിഞ്ഞ മാസമാണ്. കൊച്ചിയില്‍ പൗരപ്രമുഖരുമായുള്ള മുഖാമുഖം അടക്കം പിണറായിയുടെ പ്രഖ്യാപനവും ഇതായിരുന്നു. വര്‍ഷംതോറും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചതും പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കിയതും രാജ്യത്ത് ആദ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിലാണ് ഇടതു സര്‍ക്കാരിന്റെ പ്രകടന പത്രികയില്‍ അവതരിപ്പിച്ച 600 പദ്ധതികളില്‍ 53 പദ്ധതികള്‍ ഒഴികെ എല്ലാം നടപ്പായെന്ന് പിണറായി പറഞ്ഞത്. എന്നാല്‍, ഒരു നല്ല പദ്ധതി പോലും എടുത്തുകാട്ടാന്‍ ഇടതുസര്‍ക്കാരിന് ഇല്ലെന്ന് വ്യക്തമാക്കുന്നതാണ് സഭയിലെ മറുപടി. 

കൊച്ചിയില്‍ നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇത്തരത്തിലാണ്- ഒട്ടേറെ വ്യവസായ നിക്ഷേപവും ഇവിടേക്കു വരുന്നു. ഇവിടെ ഒന്നും നടക്കില്ലെന്ന പൊതുധാരണയ്‌ക്ക് അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ മാറ്റമുണ്ടായി. ദേശീയപാത വീതികൂട്ടല്‍ നടക്കില്ലെന്നായിരുന്നു പലരുടെയും ധാരണ. എതിര്‍പ്പുകളുണ്ടായിരുന്നു. മടിച്ചുനിന്നവരെല്ലാം നാടിന്റെ വികസനത്തിനായി സ്ഥലം വിട്ടുനല്‍കി. ഏറ്റെടുക്കുന്ന ഭൂമിക്ക് 25 ശതമാനം തുക സംസ്ഥാനം നല്‍കാന്‍ ധാരണയായി.  സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാക്കി രണ്ടു റീച്ചില്‍ നിര്‍മാണം ആരംഭിക്കാനുള്ള നടപടികള്‍ക്കും തുടക്കമായി. ഗെയില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയാകുന്നു. പവര്‍ഹൈവേ പദ്ധതി പൂര്‍ത്തിയാക്കി ചാര്‍ജുചെയ്തു.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കെ പദ്ധതിച്ചെലവ് 61 ശതമാനം മാത്രമായിരുന്നത് ഇപ്പോള്‍ 90 ശതമാനത്തിനു മുകളിലാണ്. നെല്‍ക്കൃഷിയും പച്ചക്കറിക്കൃഷിയും വര്‍ധിച്ചു. 2.34 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് അധികമായി നെല്‍ക്കൃഷിയിറക്കി. 131 കോടി രൂപയുടെ നഷ്ടം പേറിയിരുന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇന്ന് 258 കോടി രൂപ ലാഭത്തിലാണ്. ശബരിമല വികസനത്തിന് യുഡിഎഫ് സര്‍ക്കാര്‍ ആകെ കൊടുത്തത് 212 കോടി രൂപമാത്രം. ഈ സര്‍ക്കാരാകട്ടെ ഇതിനകം 1273 കോടി രൂപ കൊടുത്തുകഴിഞ്ഞു. ജനങ്ങളോടു പറഞ്ഞത്  മുഴുവന്‍ നടപ്പാക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍, ഇടതുസര്‍ക്കാരിന്റെ കാലത്തെ ഒരു പദ്ധതിയുടെ പേര് പോലും സഭയില്‍ ഉത്തരമായി നല്‍കാന്‍ പിണറായിക്ക് ആയിട്ടില്ല എന്നതാണ് രേഖകള്‍ അടക്കം വ്യക്തമാക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുടിന്റെ ഏറ്റവും അടുത്ത സഹായി സെർജി ഷോയിഗു, അജിത് ഡോവലുമായുള്ള ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി

ആര്‍ബിഐ തിരുവനന്തപുരം റീജിയണല്‍ ഓഫീസ് കൊച്ചിയില്‍ സംഘടിപ്പിച്ച എംഎസ്എംഇ ബോധവത്കരണ പരിപാടി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഉദ്ഘാടനം ചെയ്യുന്നു
India

വികസിത ഭാരതം: എംഎസ്എംഇകള്‍ക്ക് വലിയ പ്രാധാന്യം – സഞ്ജയ് മല്‍ഹോത്ര

India

3 സംസ്ഥാനങ്ങളിൽ വോട്ടർ ഐഡികളുണ്ടെന്ന ആരോപണം; പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി

Main Article

ആര്‍എസ്എസിനെ അറിയാത്ത ഖാര്‍ഗെമാര്‍

Editorial

കശ്മീരി പണ്ഡിറ്റുകളുടെ ക്ഷേത്രപ്രവേശനം

പുതിയ വാര്‍ത്തകള്‍

നീതി ലഭ്യതയിലെ ലാളിത്യം; പരിഷ്‌കരണ എക്‌സ്പ്രസ്സിന്റെ പരിവര്‍ത്തന യാത്ര

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഹുബ്ബള്ളി-കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നീട്ടി

ക​ണ്ണൂ​രി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​യ്‌ക്ക് പോ​യ ബ​സ് ക​ത്തി ന​ശി​ച്ചു; അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത് ഉം​റ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ്

തലസ്ഥാനത്ത് പരസ്യം, തമിഴ്‌നാട്ടില്‍ വ്യാജ ചികിത്സ; മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടതിനാല്‍ നടപടി

ഭാരതീയ കിസാന്‍ സംഘ് കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന അധ്യക്ഷന്‍ ഡോ. അനില്‍ വൈദ്യമംഗലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

കൊട്ടാരക്കരയിൽ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ച് കയറി അപകടം : 3 മരണം : കുട്ടികളടക്കം നിരവധി പേർക്ക് ഗുരുതര പരിക്ക്

ശ്രീരാമക്ഷേത്രവും പുത്തന്‍വിവാദങ്ങളും

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.