Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാതാവിനോടുള്ള നിത്യഋണം

തലനാട് ജി. ചന്ദ്രശേഖരന്‍ നായര്‍ by തലനാട് ജി. ചന്ദ്രശേഖരന്‍ നായര്‍
Nov 12, 2019, 03:27 am IST
in Samskriti

മാതൃപഞ്ചകത്തിലെ ഒന്നാമത്തെ ശ്ലോകംതന്നെ മാതാവിന്റെ മാഹാത്മ്യം വെളിവാക്കുന്നതാണ്.

ആസ്താം താവദിയം

പ്രസൂതി സമയേ-

ദുര്‍വ്വാരശൂലവ്യഥാം

നൈരുച്യം തനു

ശോഷണം മലമയീ

ശയ്യാച സംവത്സരീ

ഏകസ്യാപി ന ഗര്‍ഭ

ഭാരഭരണ-

ക്ലേശാസ്യയസ്യാക്ഷമോ

ദാതുംനിഷ്‌കൃതിമുന്ന

തോപിതനയഃ

തസൈ്യ ജനനൈ്യ നമഃ

ഗര്‍ഭത്തില്‍ വഹിച്ച് വേദനിച്ച് പ്രസവിച്ചതിന്റെയും കുഞ്ഞിനുവേണ്ടി അമ്മ അനുഭവിച്ച മറ്റുക്ലേശങ്ങളുടെയും പ്രതിഫലനമായി എത്ര ഉന്നതനായ മകനും ഒരമ്മയ്‌ക്ക് ഒരുവിധമായ പ്രത്യുപകാരവും ചെയ്യാന്‍ സാധ്യമല്ല. മാതാവിനോടുള്ളത് നിത്യഋണം തന്നെയാണ്. അമ്മയ്‌ക്ക് പ്രണാമം. അമ്മയെക്കുറിച്ച് ജഗദ്ഗുരു ശങ്കരാചാര്യ സ്വാമികളുടെ ഹൃദയത്തില്‍ നിറഞ്ഞിരുന്ന ഭക്ത്യാദരങ്ങളാണ് മാനവരാശിയുടെ നിത്യസ്മരണയ്‌ക്കായി പകര്‍ന്നുതന്നത്. പത്ത് ദിവസം അമ്മയുടെ കിടയ്‌ക്കയ്‌ക്കരികിലിരുന്ന് പ്രാര്‍ത്ഥനകള്‍ ചൊല്ലിയും വേണ്ട ശുശ്രൂഷകള്‍ നല്‍കിയും ശ്രീശങ്കരന്‍ അമ്മയെ ശുശ്രൂഷിച്ചു. അമ്മയുടെ കണ്ണുകളിലും ഹൃദയത്തിലും പുത്രവാത്സല്യത്തിന്റെ പരിമളം നിറഞ്ഞു. അമ്മയ്‌ക്ക് മനഃശാന്തി പ്രാര്‍ത്ഥിച്ചുകൊണ്ട് ജഗദ്ഗുരു ശിവഭുജംഗം നിര്‍മിച്ചുചൊല്ലി. അതുകേട്ട് ആനന്ദപരവശയായ ആര്യാംബാ ദേവി ശ്രീകൃഷ്ണ ദര്‍ശനം വേണമെന്ന ആഗ്രഹം അറിയിച്ചു. കൃഷ്ണാഷ്ടകം എന്ന വിശിഷ്ടമായ സ്‌തോത്രം രചിച്ച് വിഷ്ണുഭഗവാനെസ്തുതിച്ചു. ലോകൈകവന്ദ്യനായ പുത്രന്റെ പ്രാര്‍ത്ഥനയില്‍ ലയിച്ച് വിശുദ്ധയായ മാതാവ് ആര്യാംബാദേവി ഇഹലോകവാസം വെടിഞ്ഞു.

ആര്യാംബാദേവിയുടെ ഭൗതികശരീരം ദഹിപ്പിക്കുന്നതിനോ ശേഷക്രിയകള്‍ ചെയ്യുന്നതിനോ ബ്രാഹ്മണരാരും സഹകരിച്ചില്ലെന്നും വാഴത്തടകൊണ്ട് ചിതനിര്‍മിച്ച് തന്റെ ആത്മശക്തിയുടെ അഗ്നിയാല്‍ അമ്മയുടെ ശരീരം ദഹിപ്പിച്ച് ശേഷക്രിയകളും നടത്തിയശേഷം ജഗദ്ഗുരു കാലടിയില്‍നിന്നും വീണ്ടും ദിഗ്വിജയത്തിനായി തിരിച്ചു എന്നാണ് ഐതിഹ്യം. ‘മലയാളത്തിന്റെ തല’ എന്ന ഹൃദയസ്പര്‍ശിയായ കവിതയില്‍ ഈ ദൃശ്യം മഹാകവി വള്ളത്തോള്‍ അനശ്വരമാക്കിയിട്ടുണ്ട്. 

ഭാരതീയ ഗുരുപരമ്പരയില്‍ സൂര്യതുല്യം തിളങ്ങിനില്‍ക്കുന്ന ജഗദ്ഗുരു ശങ്കര ഭഗവത്പാദരുടെ മാതൃഭക്തി തലമുറകളിലൂടെ ജനഹൃദയങ്ങളില്‍ സ്ഥായിയായി നില നിര്‍ത്തുന്നതിന് ജഗദ്ഗുരുവിന്റെ ജീവിതവും കൃതികളും പ്രചോദനം നല്‍കട്ടെ.

‘ശ്രുതിസ്മൃതി പുരാണാനാം

സുലക്ഷം കരുണാലയം

നമാമി ഭഗവത്പാദം

ശങ്കരം ലോകശങ്കരം’ 

                                                                                                     (അവസാനിച്ചു)

                                                                                                                                          9495731129

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

World

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

World

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

India

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

Kerala

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

എഐ വികസിക്കട്ടെ, നീതിനിര്‍വഹണം അടിസ്ഥാനപരമായി ഒരു മാനുഷിക ശ്രമമായി തുടരണം: ജസ്റ്റിസ് സൂര്യകാന്ത്

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.