Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഈ പിതാമഹന് രണ്ടാം ഭാര്യയുമുണ്ട്, അത് നിയമമാണ്

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Nov 11, 2019, 02:55 am IST
in Vicharam

രാമജന്മഭൂമി ന്യാസിനായിവാദിച്ച അഡ്വ. കെ. പരാശരന്റെ നിയമ ജീവിതം

അയോധ്യക്കേസ് വാദം നടക്കെ കോടതിയിലും വിധിവന്നിരിക്കെ പുറത്തും ചര്‍ച്ചയില്‍നിറഞ്ഞു നില്‍ക്കുന്നത് നിയമജ്ഞര്‍ക്കിടയില്‍ ‘ഭീഷ്മ പിതാമഹനായി’ അറിയപ്പെടുന്ന അഡ്വ. കെ. പരാശരന്‍. രാമജന്മഭൂമി ന്യാ

സിനുവേണ്ടി ഹാജരായ ഈ 92 വയസ്സുകാരന്‍ നിയമത്തിന്റെ ധര്‍മരാജ്യത്തെ പിതാമഹനാണ്. അറിയാനും 

പഠിക്കാനും ഏറെയുണ്ട് ഈ അഭിവന്ദ്യനെ. 

വയസ് 92 ആയിരിക്കെയും നിഷ്ഠയും കൃത്യതയും വിടാതെ അയോധ്യക്കേസ് കോടതില്‍ വാദിക്കുമ്പോള്‍ ഭരണഘടനാ ബെഞ്ച്, ചീഫ് ജസ്റ്റീസടക്കം പറഞ്ഞു, ‘അങ്ങേയ്‌ക്ക് ഇത്ര പ്രാ

യമായി. ഇരുന്നുകൊണ്ട് വാദിക്കാം.’ ഉടന്‍ മറുപടി വന്നു, ‘ഈ നീതിപീഠത്തിന് ഒരു സംവിധാനമുണ്ട്, അത് വാദിക്കുന്നത് നിന്നുകൊണ്ടാവണമെന്നാണ്. അത് ഞാന്‍ തുടരാം, നന്ദി.’

പക്ഷേ, അയോധ്യക്കേസില്‍ വാദിക്കുമ്പോള്‍ അദ്ദേഹം ആവര്‍ത്തിച്ച് പറയുമായിരുന്ന ആഗ്രഹമുണ്ട്, ‘ഞാന്‍ മരിക്കും മുമ്പ് ഈ കേസില്‍ വിധിവരണം.’ ആ ആഗ്രഹം സാധിച്ചു.

‘നിയമം അവതാരം പൂണ്ടയാള്‍’ എന്നൊക്കെ ചിലരെ പരാമര്‍ശിക്കും. നിയമം അരച്ചുകലക്കി കുടിച്ചുവെന്ന് കോടതി മുറികളില്‍ തോന്നിപ്പിക്കുന്നവരെക്കുറിച്ചൊക്കെ അതിശയോക്തി ചേര്‍ത്ത് അങ്ങനെയൊക്കെ പറയാം. പക്ഷേ, അതിനപ്പുറം ‘ധര്‍മ നിയമത്തിന്റെ അവതാരമാണ്’ അഡ്വ. പരാശരന്‍. പാരമ്പര്യവും അങ്ങനെ. 

ജനിച്ചത് 1927 ഒക്‌ടോബര്‍ ഒമ്പതിന്. അച്ഛന്‍ കേശവ അയ്യങ്കാര്‍. പ്രസിദ്ധനായിരുന്നു അഭിഭാഷകവൃത്തിയില്‍. പരാശരന്റെ രണ്ടു മക്കളിലൂടെ അടുത്ത തലമുറ അഭിഭാഷകര്‍-മോഹന്‍ പരാശരനും സതീഷ് പരാശരനും. 

പരാശരന്‍ രാജ്യസഭാ എംപിയായിരുന്നു. 1983 മുതല്‍ 1989 വരെ അറ്റോര്‍ണി ജനറലും. 

തമിഴ്‌നാടിന്റെ സോളിസിറ്റര്‍ ജനറലായിരുന്നു അദ്ദേഹം 1976-77 കാലത്ത്. ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ സര്‍ക്കാരിന്റെ നിയമ സഹായത്തിനുണ്ടായിരുന്നു. അടല്‍ ബിഹാരി വാജ്‌പേയി ഭരണഘടനാ അവലോകന സമിതിയില്‍ പരാമശരനെ അംഗമാക്കി. അതായത്, രാഷ്‌ട്രീയാതീതമാണ് ആ നിയത ജീവിതം. പദ്മഭൂഷണും പദ്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ച വ്യക്തിത്വം. 

ശബരിമല യുവതീ പ്രവേശന വിഷയക്കേസിലും അദ്ദേഹം ഹാജരായിരുന്നു.  

അഡ്വ. പരാശരന്‍ ഒരിക്കല്‍ പറഞ്ഞു, ”ഞാന്‍ ബഹുഭാര്യനാണ്.” കേട്ടവര്‍ അമ്പരന്നു. അദ്ദേഹം വിശദീകരിച്ചു,” അതെ ഞാന്‍ സരോജയെ വിവാഹം ചെയ്തു. എങ്കിലും എനിക്കൊരു രണ്ടാം ഭാര്യയുണ്ട്; അത് നിയമമാണ്. ഞാന്‍ കൂടുതല്‍ സമയവും രണ്ടാം ഭാര്യയോടൊപ്പമാണ്. അത് നിയമത്തിന്റെ പ്രത്യേകതയാണ്, ആ രണ്ടാം ഭാര്യയോടായിരിക്കും അടുപ്പം. എനിക്കും അങ്ങനെയാണ്.” വളരെ ഗൗരവക്കാരനായിക്കാണാറുള്ള അദ്ദേഹത്തതില്‍നിന്ന് ഈ പറച്ചില്‍ കേട്ടവരൊക്കെ അതിശയിച്ചു.

വിട്ടുവീഴ്ചയില്ലാത്ത കര്‍ക്കശക്കാരനാണ് അദ്ദേഹം നിയമത്തിന്റെ കാര്യത്തില്‍. ചില സിനിമകളില്‍ കാണുംപോലെ, ഒരിക്കല്‍ അദ്ദേഹം മകന് എതിരെ സുപ്രീം 

കോടതിയില്‍ ഹാജരായി വാദിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ ജയലളിതയെ അഴിമതിക്കേസില്‍ പ്രോ

സിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ ചെന്ന റെഡ്ഡി അനുമതി നല്‍കിയ കേസില്‍ ജയയ്‌ക്കുവേണ്ടി അച്ഛന്‍ ഇറങ്ങി. 

‘ധര്‍മവും നിയമവും: ഇന്ത്യന്‍ ബാറിലെ പിതാമഹന് ഒരു ആദരം’, എന്ന പേരില്‍ ഒരു പുസ്തകം മൂന്ന് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് കെ. പരാശരനെക്കുറിച്ചെഴുതിയിട്ടുണ്ട്. പു

സ്തക പ്രകാശന വേളയില്‍ സുപ്രീംകോടതി ജഡ്ജ് സജ്ഞയ് കിഷന്‍ കൗളും അദ്ദേഹത്തെ പരാമര്‍ശിച്ചു, ‘ഇന്ത്യന്‍ ബാറിന്റെ പിതാമഹന്‍’ എന്ന്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം; പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി

India

പശ്ചിമ ബംഗാളിൽ യോഗി മോഡൽ നടപ്പിലാക്കി! അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്ന് എത്തിയത് രണ്ട് ഡസൻ ബുൾഡോസറുകൾ 

Kottayam

പ്രകൃതിയുടെ തൂവെള്ളപ്പട്ട്; അരുവികച്ചാല്‍ എന്ന വിസ്മയം, കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം

India

വ്യോമാതിർത്തിയിൽ മോദിയ്‌ക്ക് വരവേൽപ്പ് ഒരുക്കി യുഎഇ ; അകമ്പടിയ്‌ക്ക് പറന്നത് എഫ് 16 ജെറ്റുകൾ

പുതിയ വാര്‍ത്തകള്‍

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല, സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിയ്‌ക്ക് 25000 രൂപ പിഴ

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

സൗജന്യയാത്ര എവിടെ? കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തി സംസ്ഥാന വ്യാപക പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ

‘മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുത്, മതേതര നിലപാടിനോട് കോംപ്രമൈസ് ഇല്ല’ ആദ്യ പ്രസ്താവനയുമായി സതീശൻ

സൗജന്യയാത്ര എവിടെ; പ്രതിഷേധിച്ച് മഹിളാമോർച്ച, യുഡിഎഫ് ഗ്യാരണ്ടി എവിടെയെന്ന് പ്രതിഷേധക്കാർ

ചുളിവുകളും വരകളും കുറയ്‌ക്കാനും പിഗ്മെന്റേഷൻ മാറ്റി മുഖത്തിന് തിളക്കം വെക്കാനും നെയ്യ്, തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും മികച്ചത്

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ; പരീക്ഷ റദ്ദാക്കിയത് വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ: മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.