Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കപടമതേതരവാദികള്‍ക്ക്നിരാശ മാത്രം

ചില പരിസ്ഥിതിവാദികളും മാധ്യമങ്ങളിലൂടെ സ്വയം പ്രസിദ്ധീകരണം നടത്തുന്നു. സുപ്രീംകോടതി വിധി തന്തയും തള്ളയും ഇല്ലാത്തതാണെന്ന് വരെ കുപ്രസിദ്ധ അഭിഭാഷകര്‍ മാധ്യമങ്ങളിലൂടെ പ്രസ്താവിക്കുകയുണ്ടായി.

അഡ്വ. കെ. രാംകുമാര്‍ by അഡ്വ. കെ. രാംകുമാര്‍
Nov 11, 2019, 02:47 am IST
in Article

പ്രതീക്ഷകള്‍ക്ക് അപ്പുറം അയോധ്യ വിധി ഇന്നത്തെ മുസ്ലിം സമുദായത്തിന്റെയും സഹോദരീ സഹോദരന്മാരുടെയും മാറി വരുന്ന ചിന്താഗതി പ്രകടമാക്കി. പക്വതയുടെയും സമവായത്തിന്റെയും സ്വരത്തിലായിരുന്നു പ്രതികരണം. ഒരു കാലത്ത് ബാബറി മസ്ജിദ് മോചിപ്പിക്കുമെന്ന് മുദ്രാവാക്യം മുഴക്കിക്കൊണ്ട് കേരളത്തില്‍ ജാഥ നടത്തിയിരുന്ന സംസ്ഥാന മുസ്ലിം ലീഗിന്റെ നേതാക്കന്മാര്‍ പോലും സന്ദര്‍ഭത്തിന് അനുസരിച്ച് ഉയര്‍ന്ന് സാഹോദര്യത്തിന്റെയും ശാന്തിയുടെയും ഭാഷ സംസാരിച്ചു. വിധിക്ക് ശേഷം ഒരു ചലനവും ഉണ്ടാക്കാന്‍ ഇവിടെയുള്ള ചില ദുഷ്ട ശക്തികള്‍ക്ക് സാധിച്ചിട്ടില്ല. ശ്ലാഘനീയമായ സമീപനമാണ് നമ്മുടെ മുസ്ലിം സഹോദരങ്ങള്‍ എടുത്തത് എന്ന് പറയാതിരിക്കാന്‍ വയ്യ. 

മുതലെടുപ്പിനുള്ളപതിവു ശ്രമങ്ങള്‍

എന്നാല്‍ വിധിയില്‍ നിരാശരായ കപട മതേതരവാദികളും ചില തീവ്രവര്‍ഗീയ സംഘടനകളും മാത്രം പതിവുള്ള വിഘടന വിഭജന സമീപനം കൈക്കൊണ്ടത് ശ്രദ്ധേയമാണ്. സിപിഐ വിധിയെ സ്വാഗതം ചെയ്യുമ്പോള്‍ സിപിഎം അതിനെ വിമര്‍ശിക്കുകയാണ് ഉണ്ടായത്. എം. സ്വരാജിനെ പോലുള്ളവര്‍ തങ്ങളുടെ മനസ്സിലിരിപ്പ് മറ കൂടാതെ പുറത്ത് അറിയിച്ചു. അയോധ്യ വിധി വന്നാല്‍ രാജ്യം കലാപത്തിലേക്ക് നീങ്ങുമെന്ന്, പതിവുള്ള രാഷ്‌ട്രീയ മുതലെടുപ്പ് നടത്താന്‍ വളമുള്ള മണ്ണ് ഉണ്ടാകുമെന്ന് അവര്‍ സ്വപ്

നം കണ്ടു. ഹിന്ദു സമൂഹവുമായി മതസ്പര്‍ദ്ധയ്‌ക്ക് തങ്ങള്‍ ഇല്ലെന്ന ബഹുഭൂരിപക്ഷം വരുന്ന മുസ്ലിം സഹോദരങ്ങളുടെ നിലപാട് ഇവരുടെ കണക്കുകൂട്ടലുകള്‍ പാടേ തകിടം മറിച്ചു. 

ഇവര്‍ക്ക് കൂട്ടായത് ഒവൈസിയും വെല്‍ഫെയര്‍ പാര്‍ട്ടി, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകള്‍ മാത്രമാണ്. കൂട്ടത്തില്‍ പതിവ് പോലെ ‘പുരോ’ വിഭാഗത്തില്‍ വരുമെന്ന് അവകാശവാദം മുഴക്കുന്ന ചുരുക്കം ചില മാധ്യമപ്രവര്‍ത്തകരും. കപട മതേതരത്വം ചിലയ്‌ക്കുന്ന സാംസ്‌കാരിക നായകരും നിശ്ശബ്ദരായിരുന്നു. ജമായത്തെ ഇസ്ലാമി പോലും സംസാരിച്ചത് സമവായത്തിന്റെ ഭാഷയാണ്. ചുരുക്കത്തില്‍, പതിവു പോലെ ന്യൂനപക്ഷ വിഭാഗത്തെ ഭൂരിപക്ഷ വിഭാഗത്തിന് എതിരാക്കാനുള്ള കുടിലതന്ത്രങ്ങള്‍ മെനയുന്ന കപട മതേതര വിഭാഗത്തിന് പരിപൂര്‍ണ നിരാശയാണ് വിധി ഉണ്ടാക്കിയത്.

ഉയര്‍ത്തുന്ന വാദങ്ങളുംയാഥാര്‍ഥ്യങ്ങളും

ചില പരിസ്ഥിതിവാദികളും മാധ്യമങ്ങളിലൂടെ സ്വയം പ്രസിദ്ധീകരണം നടത്തുന്നു. സുപ്രീംകോടതി വിധി തന്തയും തള്ളയും ഇല്ലാത്തതാണെന്ന് വരെ കുപ്രസിദ്ധ അഭിഭാഷകര്‍ മാധ്യമങ്ങളിലൂടെ പ്രസ്താവിക്കുകയുണ്ടായി. നഗ്നമായ കോടതി അലക്ഷ്യമാണെങ്കിലും ഇത്തരം വിലകുറഞ്ഞ പ്രസ്താവനകള്‍ അവഗണിച്ച് തള്ളുകയായിരിക്കും അഭികാമ്യം. സുപ്രീം

കോടതി വിധി ചരിത്രത്തേയും വിശ്വാസത്തേയും മാത്രം കണക്കിലെടുത്തുകൊണ്ടുള്ളതാണ് എന്നാണ് മറ്റൊരുവാദം. 1992ല്‍ തര്‍ക്കമന്ദിരം തകര്‍ക്കപ്പെട്ടത് നിയമവാഴ്ചയുടെ ലംഘനമാണെന്ന് സുപ്രീംകോടതിയുടെ സാന്ദര്‍ഭികമായ പരാമര്‍ശത്തില്‍ ആനന്ദം കൊള്ളാനും ആശ്വാസം കണ്ടെത്താനും പതിവ് ശൈലിയില്‍ കപട മതേതരവാദികള്‍ ശ്രമം നടത്തുന്നുണ്ട്. പക്ഷേ, നിലവിലുള്ള ക്ഷേത്ര സമുച്ചയത്തിന്റെ മുകളിലാണ് ബാബര്‍ പള്ളി നിര്‍മിച്ചതെന്നും നിര്‍മാണ സ്ഥലം ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതാണെന്നുമുള്ള സുപ്രധാന കണ്ടെത്തലുകള്‍ ഇക്കൂട്ടരെ നിരാശരാക്കിയിരിക്കുന്നു. സുപ്രീംകോടതി തീര്‍പ്പു കല്‍പ്പിച്ചത് ഒരു അവകാശത്തര്‍ക്കത്തിലാണെന്നത് സൗകര്യപൂര്‍വം ഇവര്‍ വിസ്മരിക്കുന്നു. 

സ്ഥലം ഞങ്ങളുടേതാണെന്ന് പറഞ്ഞവര്‍ക്ക് അത് സ്ഥാപിക്കാന്‍ കഴിഞ്ഞില്ല എന്നുള്ളതും വിധിയിലെ സുപ്രധാന നിഗമനമാണ്. ഇതിനൊക്കെ പുറമേ കോടിക്കണക്കിന് വിശ്വാസികള്‍ കരുതിവരുന്നത്‌പോലെ ശ്രീരാമന്റെ ജന്മസ്ഥലം തര്‍ക്കമുന്നയിച്ച ഭൂമിയിലാണെന്നും രാജ്യത്തെ സമുന്നത കോടതി കണ്ടെത്തിയിരിക്കുന്നു. ‘പോരേ’ കപട മതേതരക്കാരുടെ വാദങ്ങളുടെ മുനയൊടിയാന്‍? എന്നിട്ടും  ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച വിഘടന വിഭജനമെന്ന ശൈലിയില്‍ മാറ്റം വരുത്താന്‍ കപടമതേതരവാദികളും ‘പുരോ’ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരും തയാറായി കാണുന്നില്ല. അവരുടെ വിളനിലം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്കയും ഭയവും സൃഷ്ടിക്കലാണ്. അവര്‍ക്കൊപ്പം കുഴലൂതുന്ന സാംസ്‌കാരിക നായകന്മാരും പാടേ നിരാശരായിരിക്കുന്നു. മുസ്ലിം സഹോദരന്മാര്‍ മതേതരവാദികളുടെ തനിനിറം കൂടുതല്‍ മനസ്സിലാക്കി കഴിഞ്ഞു. ഇനി കപട വര്‍ഗത്തിന് ലഭിക്കുവാന്‍ പോകുന്നത് നിരാശ. കൂടുതല്‍ നിരാശ മാത്രം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

Kerala

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

Kerala

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

Kerala

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)
Kerala

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

പുതിയ വാര്‍ത്തകള്‍

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.