Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കാക്കിയിട്ടാലും ഞാനൊരു അമ്മയല്ലേ സാറേ..?‘; വനിതാ ബറ്റാലിയന്‍ ആത്മഹത്യയുടെ വക്കില്‍, കൃത്യമായി ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ അനുവദിക്കുന്നില്ല, അവധി കിട്ടണമെങ്കിൽ കാലുപിടിക്കണം

അനീഷ് അയിലം by അനീഷ് അയിലം
Nov 6, 2019, 01:00 pm IST
in Kerala

തിരുവനന്തപുരം: ‘സാറേ മോന്‍ കട്ടിലീന്ന് വീണ് ഗുരുതരാവസ്ഥയിലാണ്, അവസാനമായി ഒരുനോക്ക് കാണാനെങ്കിലും അനുവദിക്കണം സര്‍… ഞാനൊരു അമ്മയല്ലേ സാറേ..’ ഇത് പറഞ്ഞ് മേലുദ്യോഗസ്ഥന്റെ മുന്നില്‍ കൈകൂപ്പി നില്‍ക്കുമ്പോള്‍ കണ്ണീര് വീണ് കാക്കിക്കുപ്പായം നനഞ്ഞു. ജീവിത പ്രാരാബ്ധം കൊണ്ട് കാക്കി അണിയേണ്ടി വന്ന അമ്മയുടെ നിലവിളി മേലുദ്യോഗസ്ഥര്‍ ചെവിക്കൊണ്ടില്ല. ഡ്യൂട്ടി അടിച്ചുനല്‍കി. അതും ഒരു ദിവസത്തെ മുഴുവന്‍ ജോലി. ഇത് ഒരാളുടെ അനുഭവമല്ല, കേരളാ

പോലീസിന്റെ അഭിമാനമെന്ന് പറഞ്ഞ് പുറത്തിറക്കിയ, രണ്ടാം വനിതാ ബറ്റാലിയന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സായ തിരുവനന്തപുരം മേനംകുളം യൂണിറ്റിലെ പെണ്‍പോലീസിന്റെ അവസ്ഥയാണ്. ട്രെയിനിങ് കഴിഞ്ഞ് പുറത്തിറങ്ങിയവരെ കണ്ണൂര്‍, പാലക്കാട്, അടൂര്‍, മേനംകുളം എന്നിങ്ങനെ നാലു ക്യാമ്പുകളിലാണ് വിന്യസിച്ചത്. ട്രെയിനിങ് കഴിഞ്ഞാല്‍ സ്റ്റേഷന്‍ ഡ്യൂട്ടിയിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞെങ്കിലും ഇവരെ ബറ്റാലിയനിലേക്ക് ചേര്‍ത്തു. അടൂര്‍ ക്യാമ്പില്‍ നിന്നും അറുപതിലധികം പേരെ 45 ദിവസം മുമ്പാണ് പോലീസ് ആസ്ഥാനത്തെ ഗാര്‍ഡ് ഡ്യൂട്ടിക്കായി കൊണ്ടുവന്നത്. ഇതോടെയാണ് ഇവരുടെ ദുരിതവും ആരംഭിച്ചത്.

ഗാര്‍ഡ് ഡ്യൂട്ടിയാണെങ്കില്‍ ഒരു ദിവസം ഡ്യൂട്ടിക്ക് ഒരുദിവസം ഓഫ് ലഭിക്കും. എന്നാല്‍ ഇത് ഇഷ്ടക്കാര്‍ക്ക് മാത്രമേ ലഭിക്കൂ. ശേഷിക്കുന്നവര്‍ക്ക് മുഴുവന്‍ കണ്‍ട്രോള്‍ ഡ്യൂട്ടിയാണ്. അതായത് ഡ്യൂട്ടി മുന്‍കൂട്ടി നിശ്ചയിക്കാനാകില്ല. രാവിലെ 7.15 ന് കയറിയാല്‍ രാത്രി 11 മണിക്കും അവസാനിക്കില്ല. കൃത്യമായി ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ പറ്റില്ല. വണ്ടിയില്‍ ഡ്യൂട്ടി പോയിന്റില്‍ എത്തിക്കുമെങ്കിലും തിരിച്ചുകൊണ്ടുപോകില്ല. 

രണ്ടാഴ്ചവരെ തുടര്‍ച്ചയായുള്ള ഡ്യൂട്ടി. അവധി അനുവദിക്കാന്‍ കാലുപിടിക്കണം. അവധി ലഭിച്ചാല്‍ അവധി തുടങ്ങുന്ന ദിവസം രാവിലെ മാത്രമേ പോകാന്‍ അനുവാദമുള്ളൂ. ആലപ്പുഴ, ഇടുക്കി, അടൂര്‍, കോട്ടയം ഭാഗത്തെ ഉള്‍ഗ്രാമങ്ങളിലുള്ളവരാണ് അധികവും. മൂന്നുദിവസത്തെ അവധി ലഭിച്ചാല്‍  രണ്ട് ദിവസവും യാത്രയക്ക് പോകും. മിക്കവാറും വീടെത്തുമ്പോള്‍ അവധി റദ്ദ്‌ചെയ്ത് തിരികെ വരാന്‍ ആവശ്യപ്പെടും.

അധികം പേരും ഒരുവയസ്സുമുതല്‍ മൂന്നര വയസ്സുവരെയുള്ള കുട്ടികളുടെ അമ്മമാരാണ്. കുട്ടികള്‍ക്ക് അസുഖം വന്നാല്‍പോലും അവധി അനുവദിക്കില്ല. നിരന്തരമായ ഡ്യൂട്ടിയും അവധിയില്ലാത്തതിന്റെ ബുദ്ധിമുട്ടും പരാതിയായി പറഞ്ഞപ്പോള്‍ സ്‌ട്രെസ്സ് ഉണ്ടെങ്കില്‍ ധാരാളം വെള്ളം കുടിച്ചാല്‍ മതിയെന്നായിരുന്നു മേലുദ്യോഗസ്ഥരുടെ നിര്‍ദേശം. 

സപ്തംബര്‍ ഒന്നിന് അടൂര്‍ ബറ്റാലിയനിലെ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. അമിത ജോലിഭാരം കുടുംബ പ്രശ്‌നങ്ങളിലേക്ക് നീങ്ങിയതാണ് ആത്മഹത്യചെയ്യാന്‍ കാരണമെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍  ജോലി ഉപേക്ഷിക്കേണ്ടിവരും. അതുണ്ടായാല്‍ ജീവിതം അവസാനിപ്പിക്കുകയേ നിവൃത്തിയുള്ളൂവെന്ന് ഇവര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പ് ഫൈനലിന് ഭീഷണിയായി കാട്ടുതീ; താരങ്ങൾക്കും കാണികൾക്കും ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നും മുന്നറിയിപ്പ്

Football

ഫിഫ ലോകകപ്പ് 2026: എല്ലാം പിക്ക്‌ഫോര്‍ഡിന്റെ പെനാല്‍റ്റി ബോട്ടിലില്‍

എന്‍സോ ഫെര്‍ണ്ടാണ്ടസ് ഇംഗ്ലണ്ടിന്റെ ആന്‍ഡേഴ്‌സണെ ഫൗള്‍ ചെയ്യുന്നു
Football

ഫിഫ ലോകകപ്പ് 2026: റഫറി കാണാത്ത ഫൗളുകള്‍

Kerala

സംസ്ഥാനത്ത് സ്വർണവില താഴേക്ക്; വെള്ളിക്കും വില കുറഞ്ഞു, ഇന്നത്തെ നിരക്ക് അറിയാം…

India

തമിഴ്നാട്ടിൽ വിജയ് സർക്കാരിനെ അട്ടിമറിക്കാൻ നീക്കം; മാധ്യമപ്രവർത്തകൻ കസ്റ്റഡിയിൽ; ഫോൺ പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

ഫോക്ക്‌ലാന്‍ഡ് ദ്വീപ് അര്‍ജന്റീനയുടേത്

മെസി അവതരിച്ചു റൈറ്റ് ക്രിയേറ്ററായി

ധര്‍മസ്ഥലക്കെതിരായ ഗൂഢാലോചന കേസ്: അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു

കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ: നെല്‍കൃഷിയുടെ ധനവിനിയോഗ പരിധി; കേരളത്തിന് ഇളവ് നല്‍കാമെന്ന് കേന്ദ്രം

വിഎസ് സ്മാരകത്തിനെതിരെ പുന്നപ്ര സമരസേനാനിയുടെ കുടുംബം

കേരള വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ കർശനമായി നിയന്ത്രിക്കുന്ന ഹൈക്കോടതി വിധിക്കെതിരെ ഉമർ ഫൈസി സുപ്രീം കോടതിയിൽ

വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, ലോഡ്‌ഷെഡ്ഡിങ് നീട്ടിയേക്കും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നു മകള്‍ക്കു ജന്മദിനാശംസകള്‍ നേരുന്ന ഡോ. അനില്‍ മേനോന്‍

‘അസാധ്യമായത് ചെയ്യാന്‍ പഠിപ്പിച്ചവര്‍ക്ക് നന്ദി’; ബഹിരാകാശ നിലയത്തില്‍ നിന്ന് അനില്‍ മേനോന്‍

സാവരിയ ബസന്തിന്റെ കൊലപാതകം ദേശീയ ഏജന്‍സി അന്വേഷിക്കണം; അമിത് ഷായ്‌ക്ക് കത്തയച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

ഇയ കൃഷ് കൊടുമുടി മുകളില്‍ അച്ഛന്‍ കൃഷ്ണരാജിനോടൊപ്പം

മൊറോക്കോയിലെ കൊടുമുടി കീഴടക്കി മലയാളി ബാലിക; കൊടുമുടി കീഴടക്കുന്ന ഏഷ്യയിലെയും ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന ബഹുമതി ഇയക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.