Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ശബരിമല പോലീസ് ഭരണത്തിലാകുമോ?, ആശങ്കയായി ബുക്കിങ് സംവിധാനം, യുവതികളെ സന്നിധാനത്ത് എത്തിക്കാൻ സ്വാമി ക്യൂ ബുക്കിങ്

കെ. ജി. മധുപ്രകാശ് by കെ. ജി. മധുപ്രകാശ്
Oct 31, 2019, 03:22 pm IST
in Local News

പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തിനെത്തുന്നവര്‍ക്ക് പോലീസ് ഏര്‍പ്പെടുത്തിയ പുതിയ ബുക്കിങ് സംവിധാനം ഭക്തരില്‍ ആശങ്കയും അവ്യക്തതയും സൃഷ്ടിക്കുന്നു. 2011 മുതലുള്ള വെര്‍ച്വല്‍ ക്യൂ സംവിധാനം മാറ്റിമറിച്ച് പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള അയ്യപ്പഭക്തരുടെ യാത്ര പൂര്‍ണമായും പോലീസ് നിയന്ത്രണത്തിലാക്കുകയാണിതിന്റെ ലക്ഷ്യമെന്നാണ് ആശങ്ക.

സാധാരണ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ എത്തുന്ന ഭക്തരെ മരക്കൂട്ടത്തു നിന്ന് ചന്ദ്രാനന്ദന്‍ റോഡ് വഴി നടപ്പന്തലിലെത്തിച്ചാണ് പോലീസ് ദര്‍ശന സൗകര്യം ഒരുക്കിയിരുന്നത്. ഇത്തവണ വെര്‍ച്വല്‍ ക്യൂവിനു പുറമെ നോര്‍മല്‍ ക്യൂ അഥവാ സ്വാമി ക്യൂ ബുക്കിങ് എന്നൊരു സംവിധാനം കൂടി ഉള്‍പ്പെടുത്തി. ഈ വിഭാഗത്തില്‍ മരക്കൂട്ടത്ത് നിന്ന് ശരംകുത്തി വഴി സന്നിധാനം നടപ്പന്തലിലെത്തുന്ന പരമ്പതാഗത പാതയിലൂടെയാണ് തീര്‍ഥാടനം. പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള രണ്ട് വഴികളും ബുക്കിങ്ങിലൂടെ പോലീസ് നിയന്ത്രിക്കുമ്പോള്‍ അതില്ലാത്ത ഭക്തര്‍ക്ക് കടുത്ത നിയന്ത്രണങ്ങളുണ്ടാകുമോയെന്നതില്‍ അവ്യക്തതയുണ്ട്. 

ബുക്കിങ് സംവിധാനത്തിലൂടെ ശബരിമല ദര്‍ശനത്തിനെത്തുന്നവര്‍ക്ക് സുഖദര്‍ശനം ഒരുക്കുക പോലീസിന്റെ ബാധ്യതയാണ്. അങ്ങനെ വരുമ്പോള്‍ ഈ സംവിധാനത്തിലൂടെ ആക്ടിവിസ്റ്റുകളടക്കമുള്ള യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ അവരെ സസിധാനത്ത് എത്തിക്കാന്‍ പോലീസും സര്‍ക്കാരും തയാറാകുമെന്ന ആശങ്കയും ഭക്തര്‍ ഉയര്‍ത്തുന്നു. നിയമവിധേയമായി യുവതികളെ സന്നിധാനത്ത് എത്തിക്കാനുള്ള ഗൂഢശ്രമമാണ് ഇതിനു പിന്നിലെന്നും സംശയമുണ്ട്. ഈ സംവിധാനത്തിലൂടെ യുവതികള്‍ സന്നിധാനത്തെത്തിയാല്‍ ഭാവിയിലെ നിയമപോരാട്ടങ്ങളില്‍ സന്നിധാനത്ത് യുവതികള്‍ ദര്‍ശനം നടത്തിയെന്നതിന് ഇലക്‌ട്രോണിക് തെളിവും ഹാജരാക്കാം. 

പുതിയ സംവിധാനം സന്നിധാനത്തെ തീര്‍ത്ഥാടകരുടെ തിരക്ക് കുറയ്‌ക്കാനാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മണ്ഡല മകരവിളക്ക് കാലത്തെ തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയാല്‍ നട തുറക്കുന്ന ദിവസങ്ങളുടെ എണ്ണം കൂട്ടേണ്ടി വരും. ഇതിലൂടെ വര്‍ഷം മുഴുവന്‍ ശബരിമല നട തുറക്കണമെന്ന ആവശ്യമുയര്‍ത്തി സാധാരണ ക്ഷേത്രങ്ങള്‍ക്കു സമാനമായി ശബരിമലയെയും മാറ്റാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

സംസ്ഥാന സര്‍ക്കാരിനു വേണ്ടി ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് (ടിസിഎസ്) ആണ് ഈ സംവിധാനം നടപ്പാക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും കേരള പോലീസും ഈ സംരംഭത്തില്‍ പങ്കാളികളാണ് എന്നാണ് ഔദ്യോഗികഭാഷ്യം. എന്നാല്‍, കഴിഞ്ഞ തീര്‍ത്ഥാടനക്കാലത്തേതു പോലെ ബോര്‍ഡിനെ നോക്കുകുത്തിയാക്കി ശബരിമല പോലീസ് ഭരണത്തിലാക്കാനുള്ള ആസൂത്രിതശ്രമമാണെന്ന സംശയവും ഭക്തര്‍ ഉയര്‍ത്തുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

Kerala

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

Kerala

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

Local News

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ജോണ്‍ ബ്രിട്ടാസ് കെസിയുടെ ചെവിയില്‍ രഹസ്യം മന്ത്രിക്കുന്നു...അത് കഴിഞ്ഞ് പൊട്ടിച്ചിരി
Kerala

കെസി വേണുഗോപാലുമായി പാലമിട്ടുകൊണ്ടുള്ള ബ്രിട്ടാസിന്റെ ചിരി….പാലമിടാന്‍ മിടുക്കനെന്ന് ട്രോള്‍

പുതിയ വാര്‍ത്തകള്‍

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.