Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബാഗ്ദാദിയെ കൊന്നൊടുക്കിയത് ഓപ്പറേഷന്‍ കെയ്‌ല മുള്ളറിലൂടെ; ഐഎസ് തലവന്‍ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന മകള്‍ക്കുള്ള നീതിയെന്ന് പിതാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2019, 12:22 pm IST
in World

വാഷിങ്ടണ്‍:  ഐഎസ് തലവന്‍ അല്‍ ബാഗ്ദാദിയെ കൊന്നൊടുക്കിയ കമാന്‍ഡോ ഓപ്പറേഷന് അമേരിക്ക നല്‍കിയ പേര് ഓപ്പറേഷന്‍ കെയ്‌ല മുള്ളര്‍. വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഓബ്രിയന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആരാണ് കെയ്‌ല മുള്ളര്‍ എന്നാണ് ഇപ്പോള്‍ വീണ്ടും സമൂഹമാധ്യമങ്ങളിലടക്കം ജനങ്ങള്‍ തെരയുന്നത്. ഐഎസ് തലവന്‍ അല്‍ ബാഗ്ദാദിയും സംഘവും തട്ടിക്കൊണ്ടു പോയി ക്രൂരമായ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന യുഎസ് യുവതിയാണ് കെയ്‌ല. അരിസോണ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകയായിരുന്നു കെയ്‌ല. 2013 ഓഗസ്റ്റില്‍ തുര്‍ക്കിയില്‍ നിന്ന് സിറിയയിലെ അലെപ്പോയിലെ ആശുപത്രി സന്ദര്‍ശിക്കാനുള്ള യാത്രമധ്യേയാണ് കെയ്‌ലയെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ബാഗ്ദാദി അതിക്രൂരമായാണ് കെയ്‌ലയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്ന വിവരം പിന്നീട് പുറത്തുവന്നിരുന്നു. 2015 ഫെബ്രുവരിയില്‍ ഐഎസ് തടവിലിരിക്കെ കെയ്‌ല കൊല്ലപ്പെട്ടു. ജോര്‍ദ്ദാന്‍ നടത്തിയ വ്യോമാക്രമണത്തിലാണ് കെയ്‌ല കൊല്ലപ്പെട്ടതെന്നാണ് ഐഎസ് വാദിക്കുന്നത്. കെയ്‌ലയുടെ മൃതദേഹം പോലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. 

മരണശേഷം കുടുംബത്തിന് ലഭിച്ച കെയ്‌ലയുടെതെന്നു കരുതുന്ന ഒരു കത്തില്‍ ഇങ്ങനെ പറയുന്നു- ഇരുട്ടറയിലാണ്, കുറേ പേരുണ്ട്. വേദനയാണ്.നല്ലതു വരുമെന്ന് കരുതുന്നു. ഒരാളെങ്കിലും സ്വതന്ത്രയായാല്‍ നല്ലത്. ഞായറാഴ്ച കെയ്‌ലയുടെ പിതാവ് കാള്‍ മുള്ളര്‍ അരിസോണ റിപ്പബ്ലിക്കിനോട് പറഞ്ഞത് ഇങ്ങനെ- ‘ആ മനുഷ്യന്‍ കെയ്‌ലയോട് എന്താണ് ചെയ്തത്  അയാള്‍ അവളെ തട്ടിക്കൊണ്ടുപോയി. അവളെ പല ജയിലുകളിലും പാര്‍പ്പിച്ചു. അവളെ ഏകാന്തതടവില്‍ പാര്‍പ്പിച്ചു. അവളെ പീഡിപ്പിച്ചു. അവളെ ഭീഷണിപ്പെടുത്തി. ഒടുവില്‍ ബാഗ്ദാദി തന്നെ ക്രൂരമായ ബലാത്സഗം ചെയ്തു കൊന്നു. ഈ ക്രൂരന്റെ അന്ത്യത്തോടെ മകള്‍ക്ക് നീതി ലഭിച്ചു എന്നു കരുതുന്നു. 

കെയ്‌ലയ്‌ക്കു മാത്രമല്ല, ഐഎസ് ശിരച്ഛേദം ചെയ്തു അമേരിക്കന്‍ പൗരന്‍മാര്‍ക്കെല്ലാം നീതി ലഭ്യമാക്കി എന്നായിരുന്നു ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഓബ്രിയന്‍ വ്യക്തമാക്കിയത്.  രണ്ട് മാധ്യമപ്രവര്‍ത്തകരെയും ഒരു മനുഷ്യാവകാശ പ്രവര്‍ത്തകേയും ശിരച്ഛേദം ചെയ്ത ഒരാളെ കൊന്നൊടുക്കിയാണ് ഞങ്ങള്‍ നീതി ലഭ്യമാക്കിയത്. മികച്ച മാനുഷിക മുഖമുള്ള ആദര്‍ശവതിയായ അമേരിക്കന്‍ ചെറുപ്പക്കാരിയായിരുന്നു കെയ്‌ലയെന്നും ഓബ്രിയന്‍. അവളെ ക്രൂരമായി കൊന്ന ഭീകരനെ ഇല്ലായ്‌മ ചെയ്ത സൈനിക ഓപ്പറേഷന് കെയ്‌ലയുടെ പേര് തന്നെയാണ് ഉചിതമെന്നും ഓബ്രിയന്‍. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.