Thursday, June 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബാഗ്ദാദിയെ കൊന്നൊടുക്കിയത് ഓപ്പറേഷന്‍ കെയ്‌ല മുള്ളറിലൂടെ; ഐഎസ് തലവന്‍ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന മകള്‍ക്കുള്ള നീതിയെന്ന് പിതാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2019, 12:22 pm IST
in World

വാഷിങ്ടണ്‍:  ഐഎസ് തലവന്‍ അല്‍ ബാഗ്ദാദിയെ കൊന്നൊടുക്കിയ കമാന്‍ഡോ ഓപ്പറേഷന് അമേരിക്ക നല്‍കിയ പേര് ഓപ്പറേഷന്‍ കെയ്‌ല മുള്ളര്‍. വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഓബ്രിയന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആരാണ് കെയ്‌ല മുള്ളര്‍ എന്നാണ് ഇപ്പോള്‍ വീണ്ടും സമൂഹമാധ്യമങ്ങളിലടക്കം ജനങ്ങള്‍ തെരയുന്നത്. ഐഎസ് തലവന്‍ അല്‍ ബാഗ്ദാദിയും സംഘവും തട്ടിക്കൊണ്ടു പോയി ക്രൂരമായ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന യുഎസ് യുവതിയാണ് കെയ്‌ല. അരിസോണ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകയായിരുന്നു കെയ്‌ല. 2013 ഓഗസ്റ്റില്‍ തുര്‍ക്കിയില്‍ നിന്ന് സിറിയയിലെ അലെപ്പോയിലെ ആശുപത്രി സന്ദര്‍ശിക്കാനുള്ള യാത്രമധ്യേയാണ് കെയ്‌ലയെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ബാഗ്ദാദി അതിക്രൂരമായാണ് കെയ്‌ലയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്ന വിവരം പിന്നീട് പുറത്തുവന്നിരുന്നു. 2015 ഫെബ്രുവരിയില്‍ ഐഎസ് തടവിലിരിക്കെ കെയ്‌ല കൊല്ലപ്പെട്ടു. ജോര്‍ദ്ദാന്‍ നടത്തിയ വ്യോമാക്രമണത്തിലാണ് കെയ്‌ല കൊല്ലപ്പെട്ടതെന്നാണ് ഐഎസ് വാദിക്കുന്നത്. കെയ്‌ലയുടെ മൃതദേഹം പോലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. 

മരണശേഷം കുടുംബത്തിന് ലഭിച്ച കെയ്‌ലയുടെതെന്നു കരുതുന്ന ഒരു കത്തില്‍ ഇങ്ങനെ പറയുന്നു- ഇരുട്ടറയിലാണ്, കുറേ പേരുണ്ട്. വേദനയാണ്.നല്ലതു വരുമെന്ന് കരുതുന്നു. ഒരാളെങ്കിലും സ്വതന്ത്രയായാല്‍ നല്ലത്. ഞായറാഴ്ച കെയ്‌ലയുടെ പിതാവ് കാള്‍ മുള്ളര്‍ അരിസോണ റിപ്പബ്ലിക്കിനോട് പറഞ്ഞത് ഇങ്ങനെ- ‘ആ മനുഷ്യന്‍ കെയ്‌ലയോട് എന്താണ് ചെയ്തത്  അയാള്‍ അവളെ തട്ടിക്കൊണ്ടുപോയി. അവളെ പല ജയിലുകളിലും പാര്‍പ്പിച്ചു. അവളെ ഏകാന്തതടവില്‍ പാര്‍പ്പിച്ചു. അവളെ പീഡിപ്പിച്ചു. അവളെ ഭീഷണിപ്പെടുത്തി. ഒടുവില്‍ ബാഗ്ദാദി തന്നെ ക്രൂരമായ ബലാത്സഗം ചെയ്തു കൊന്നു. ഈ ക്രൂരന്റെ അന്ത്യത്തോടെ മകള്‍ക്ക് നീതി ലഭിച്ചു എന്നു കരുതുന്നു. 

കെയ്‌ലയ്‌ക്കു മാത്രമല്ല, ഐഎസ് ശിരച്ഛേദം ചെയ്തു അമേരിക്കന്‍ പൗരന്‍മാര്‍ക്കെല്ലാം നീതി ലഭ്യമാക്കി എന്നായിരുന്നു ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഓബ്രിയന്‍ വ്യക്തമാക്കിയത്.  രണ്ട് മാധ്യമപ്രവര്‍ത്തകരെയും ഒരു മനുഷ്യാവകാശ പ്രവര്‍ത്തകേയും ശിരച്ഛേദം ചെയ്ത ഒരാളെ കൊന്നൊടുക്കിയാണ് ഞങ്ങള്‍ നീതി ലഭ്യമാക്കിയത്. മികച്ച മാനുഷിക മുഖമുള്ള ആദര്‍ശവതിയായ അമേരിക്കന്‍ ചെറുപ്പക്കാരിയായിരുന്നു കെയ്‌ലയെന്നും ഓബ്രിയന്‍. അവളെ ക്രൂരമായി കൊന്ന ഭീകരനെ ഇല്ലായ്‌മ ചെയ്ത സൈനിക ഓപ്പറേഷന് കെയ്‌ലയുടെ പേര് തന്നെയാണ് ഉചിതമെന്നും ഓബ്രിയന്‍. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി: ഒരാള്‍ക്ക് കുത്തേറ്റു

India

പണം നൽകിയാൽ ഏത് ബിരുദസർട്ടിഫിക്കറ്റും റെഡി : സിയാവുൾ ഹസൻ നടത്തിയത് കോടികളുടെ ബിസിനസ് ; ശൃംഖല കാനഡ വരെ : അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേയ്‌ക്ക്

Entertainment

സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു, അന്‍സിബ ഹസന് ഷോ കോസ് നോട്ടീസ് അയച്ച് അമ്മ

India

ബിജെപിയ്‌ക്ക് വോട്ട് ചെയ്താൽ വിധവയാകും ; വെള്ള സാരി നൽകി ഭീഷണിപ്പെടുത്തി ; തൃണമൂൽ വനിതാ നേതാവിനെ കൊണ്ട് തന്നെ വെള്ളസാരി ധരിപ്പിച്ച് നാട്ടുകാർ

India

തമിഴ്നാട് സര്‍ക്കാര്‍ ഏഴ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയത് കേന്ദ്ര അനുമതിയില്ലാതെ

പുതിയ വാര്‍ത്തകള്‍

ഗോപാലകൃഷ്ണന്റെ സത്യങ്ങളെ എല്ലാവരും എതിര്‍ത്തു, ഫാത്തിമ തെഹ്ളിയ നിലവിളക്ക് കത്തിച്ച വിവാദത്തില്‍ ആര്‍ക്കും പരാതിയില്ല

ഇന്ന് രാത്രി ഇറാന് മേല്‍ ഏറ്റവും കടുത്ത ആക്രമണമെന്ന് ട്രംപ് , ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ഭീഷണി

നിപ ബാധ:77 പേരുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കി, 11 പേര്‍ ഹോം ക്വാറന്റൈനില്‍

പിണറായിയുടെ വിപ്ലവകരമായ മനം മാറ്റത്തിന് സല്യൂട്ട്, വന്യജീവി ആക്രമണവും ഫണ്ട് വിനിയോഗവും സംബന്ധിച്ച് മുഖ്യമന്ത്രി ധവളപത്രം ഇറക്കണം- എന്‍. ഹരി

മല്ലികാർജുൻ ഖാർഗെ വിചാരിച്ചിട്ട് ആർ എസ് എസിനെ നിരോധിക്കാൻ പറ്റിയില്ല , പിന്നെയാണോ മകൻ : പണ്ട് ഭരിച്ചവരാണ് ഇന്ന് ബംഗാളിൽ തല്ല് വാങ്ങുന്നത്

ഫാത്തിമ തെഹ്ളിയ ജമാ അത്തെ ഇസ്ലാമിയുടെ പ്രതിനിധിയാണോ എന്ന് സംശയമുണ്ടെന്ന ഫക്രൂദ്ദീന്‍ അലിയുടെ പ്രസ്താവന ശരിയെന്ന് തെളിഞ്ഞു?

ഫിഫ ലോകകപ്പ് 2026: കൊടിയേറ്റിന് മണിക്കൂറുകള്‍ മാത്രം, കളിയാവേശമൊരുക്കാന്‍ സീ സ്‌പോര്‍ട്‌സും ദൂരദര്‍ശനും

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

മൂന്നുമാസത്തില്‍ ജോസഫ് വിജയിന്റെ സര്‍ക്കാര്‍ നിലംപൊത്തുമെന്ന് സ്റ്റാലിന്‍ പറഞ്ഞതിന്റെ അര്‍ത്ഥമെന്താണ്?

എരണം കെട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും-സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി കെ മുരളീധരന്‍ മുമ്പ് നടത്തിയ പരാമര്‍ശം

കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ശക്തമാക്കുമെന്ന് ഭയം : കേരളത്തിലെ ബംഗ്ലാദേശികൾ കൂട്ടത്തോടെ നാട് വിടുന്നു ; പലരുടെയും കൈവശം 700 രൂപയ്‌ക്ക് കിട്ടുന്ന ആധാറുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.