Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യം മുഴുവന്‍ ദീപാവലി ആഘോഷമാക്കുമ്പോള്‍ കര്‍ണാടകയിലെ ഗ്രാമത്തില്‍ ഇത് കറുത്ത ദിനം; കൊലയാളി ടിപ്പുവിന്റെ ഓര്‍മ്മയില്‍ മാണ്ഡ്യം അയ്യങ്കാര്‍ സമൂഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2019, 04:48 pm IST
in India

ദീപാവലി ദീപങ്ങളുടെ ഉത്സവമാണ്. തിന്മയ്‌ക്കുമേല്‍ നന്മ കൈവരിച്ച് വിജയമാണ് നമ്മള്‍ ദീപാവലിയായി ആചരിക്കുന്നത്. എന്നാല്‍, കര്‍ണാടകയിലെ ഒരു സമൂഹം ടിപ്പു സുല്‍ത്താന്‍ എന്ന സ്വേച്ഛാധിപതിയെ ഓര്‍മ്മപ്പെടുത്തുന്ന കറുത്ത ദിനമാണ് ദീപാവലി. മതാരാധനയോടുള്ള ടിപ്പുവിന്റെ സമീപനം സഹിഷ്ണുതാപരമായിരുന്നു വെന്ന് പല ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. കര്‍ണ്ണാടകയിലെ മാണ്ഡ്യം അയ്യങ്കാര്‍ എന്ന ബ്രാമണ സമൂഹം ടിപ്പു സുല്‍ത്താന്റെ ഭരണകാലയളവും ഇതിനോട് ഉപമിക്കുന്നുണ്ട്. നരക ചതുര്‍ദശിയായാണ് ദീപാവലി ദിവസത്തെ മാണ്ഡ്യം അയ്യങ്കാര്‍ വിഭാഗം ആചരിക്കുന്നത്. മൈസൂര്‍ കടുവ എന്ന് അറിയപ്പെട്ടിരുന്ന ടിപ്പു സുല്‍ത്താന്‍ രണ്ട് നൂറ്റാണ്ട് മുമ്പാണ് 800 ഓളം മാണ്ഡ്യം അയ്യങ്കാറുകളെ കുട്ടക്കൊല നടത്തിയത്. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് 1783-1795 കാലയളവിനുള്ളില്‍ ടിപ്പുവിന്റെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. 

മാണ്ഡ്യ ജില്ലയിലെ ചെറു നഗരമാണ് മെല്‍കോട്ടെ. തിരുനാരായണപുരം എന്നും ഇതിന് വിളിപ്പേരുണ്ട്. ഇവിടെയാണ് മാണ്ഡ്യം അയ്യങ്കാര്‍ സമുദായം അധിവസിച്ചിരുന്നത്. അയ്യങ്കാര്‍ സമുദായത്തിലെ ഉപ വിഭാഗമാണ് മാണ്ഡ്യം. വിജയനഗര സാമ്രാജ്യ കാലത്തെ രാജാക്കന്മാര്‍ ചെലുവനാരായണ ക്ഷേത്ര രക്ഷാധികാരികളായിരുന്നു. ഇവര്‍ മെല്‍കോട്ടെ അയ്യങ്കാറുകള്‍ക്ക് നിരവധി ഉപഹാരങ്ങളും സഹായങ്ങളും മറ്റും നല്‍കിയിരുന്നു. 

1565ല്‍ വിജയനഗര്‍ രാജാവ് ഇതെല്ലാം നിര്‍ത്തലാക്കി. അതിനുശേഷം ക്രമേണ മൈസൂര്‍ രാജകുടുംബത്തിന്‍ കീഴിലും മാണ്ഡ്യം അയ്യങ്കാര്‍ സമുദായം ചെലുവനാരായണ ക്ഷേത്രത്തിന്റെ ഭരണ തലപ്പത്തേയ്‌ക്ക് വരികയും 1760 ല്‍ വൊഡെയാര്‍ സമുദായവും അദികാരത്തിലേക്ക് വരികയും, ഇവരില്‍ പ്രമുഖനായിരുന്ന കൃഷ്ണരാജ വൊഡെയാര്‍ 1763ല്‍  മരിക്കുകയും ചെയ്തതോടെ അന്നത്തെ സൈന്യത്തലവനായിരുന്ന ഹൈദര്‍ അലി മൈസൂര്‍ രാജാവായി സ്വയം പ്രഖ്യാപിച്ച് അധികാരത്തില്‍ എത്തുകയായിരുന്നു. ഹൈദര്‍ അലി വൊഡയാര്‍ സമുദായത്തിന് നിരവധി പാരിതോഷികങ്ങളും മറ്റും നല്‍കി സന്തോഷിപ്പിച്ചിരുന്നും. മാണ്ഡ്യം അയ്യങ്കാര്‍ വീണ്ടും ഭരണത്തിന്റെ ഉന്നതിയില്‍ എത്തിയപ്പോള്‍ വൊഡെയാര്‍ പുറത്താക്കപ്പെട്ടു. 

1783ല്‍ ഹൈദര്‍ അലി മരിച്ചതോടെയാണ് മകന്‍ ടിപ്പു അധികാരത്തില്‍ എത്തുന്നത്. പിതാവില്‍ നിന്നും ഏറെ വ്യത്യസ്തനായിരുന്നു ഇയാള്‍. മാണ്ഡ്യം അയ്യങ്കാര്‍ വിഭാഗത്തെ രാജ്യത്തു നിന്നും ഇല്ലാതാക്കുന്ന വിധത്തിലുള്ള നടപടികളാണ് ടിപ്പു സ്വീകരിച്ചത്. ഇവര്‍ക്കു നേരെ നിരവധി ആക്രമണങ്ങളാണ് ഈ കാലയളവില്‍ അഴിച്ചുവിട്ടു.  

മെല്‍കോട്ടെയിലും സമീപ പ്രദേശങ്ങളിലുമായാണ് മാണ്ഡ്യം സമുദായം താമസിച്ചിരുന്നത്. അതിനാല്‍ ഈ പ്രദേശങ്ങളില്‍ നടത്തിയ പടയോട്ടത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 800 ഓളം പേരുടെയാണ് തലയറുത്ത് തെരുവുകളില്‍ ഉപേക്ഷിച്ചിരുന്നത്. ഈ സംഭവത്തിന്റെ ഓര്‍മ്മപ്പെടുത്തലായാണ് ദീപാവലി ദിവസം മാണ്ഡ്യം അയ്യങ്കാരുകള്‍ കണക്കാക്കുന്നത്. 2014ല്‍ ഡോ. എം.എ. ജയശ്രീ, പ്രൊഫ. എം.എ. നരസിംഹന്‍ എന്നിവര്‍ എന്നിവര്‍ നടത്തിയ പഠനത്തില്‍ ഇതുസംബന്ധിച്ച് കണ്ടെത്തിയിട്ടുണ്ട്. അതേസമയം രാജ്യത്ത് നിലനിന്നിരുന്ന ഒരു സമുദായത്തെ തന്നെ തുടച്ചു നീക്കുന്നതിലേക്കും വഴിവെച്ച ഈ സംഭവത്തെ ഇന്നത്തെ ചരിത്ര ഗവേഷകരില്‍ പലരും അറിയാത്തത് പോലെയാണ്. ചില പാഠഭാഗങ്ങളില്‍ മാത്രമായി ഇത് ഒതുങ്ങി നില്‍ക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാളികള്‍ക്ക് അഭിമാനമായി ഡോ. അനില്‍ മേനോന്‍ ബഹിരാകാശത്ത്, രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പ്രവേശിക്കുക പുലര്‍ച്ചെ

India

‘സമഗ്ര ലൈംഗിക വിദ്യാഭ്യാസം’ പാഠ്യപദ്ധതിയുടെ ഭാഗമാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസ്: വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ബിജു തിരുത്തിയ മാപ്പപേക്ഷ സമര്‍പ്പിച്ചു

Kerala

സ്വകാര്യ ബസുടമകളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും റിലെ ധര്‍ണയും മാറ്റി, ഗതാഗതമന്ത്രിയുടെ ഉറപ്പില്‍ പ്രതീക്ഷ

Kerala

വൈദ്യുതി തടസം പൊതുജനങ്ങളെ അറിയിക്കാന്‍ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ സജീവമാക്കുമെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

‘ അള്ളാഹുവിനെ മാത്രം ആരാധിക്കൂ , മറ്റുള്ളവരൊക്കെ മരിച്ചവരാണ് ‘ ; അമ്പലപ്പുഴ ബസ് സ്റ്റാൻഡിൽ പരസ്യമായി ഇസ്ലാം ലഘുലേഖകൾ നൽകി മതം മാറാൻ ആഹ്വാനം

കിഫ്ബിയുടെ കടബാധ്യതയെ തള്ളിയും തള്ളുകള്‍ കുത്തിനിറച്ചും എല്‍ഡിഎഫിന്റെ ബദല്‍ ധവളപത്രം

ഒന്നൊന്നര നയതന്ത്ര ഉത്തരങ്ങള്‍….ജയശങ്കറിന്റെ അളന്നുമുറിച്ച മറുപടികള്‍ക്ക് മുന്നില്‍ നിസ്സഹായയായി പാശ്ചാത്യ വനിതാ ജേണലിസ്റ്റ്

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

അഭിമന്യു കൊലക്കേസ്: പ്രതികളുടെ അപ്പീല്‍ തള്ളി, വിചാരണ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി

ടാല്‍റോപ്പ് കമ്പനിയിലെ 300 ജീവനക്കാരെ പിരിച്ചുവിട്ടതില്‍ ഇടപെട്ട് തൊഴില്‍ വകുപ്പ്

ബഹിരാകാശത്ത് പോകുന്ന മലയാളിയായ അനില്‍ മേനോന്‍ നടത്താന്‍ പോകുന്ന അഞ്ച് വിപ്ലവകരമായ പരീക്ഷണങ്ങള്‍ ഇവയാണ്….

2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം: മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

കോറോ ഹെല്‍ത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്ക് ജോലി നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.