Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

തലസ്ഥാനത്ത് കൊലപാതക പരമ്പരകള്‍, യഥാർത്ഥ പ്രതികളെ പോലീസ് ഒഴിവാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2019, 04:02 pm IST
in Local News

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ആരംഭിച്ച പാര്‍ട്ടി അണികളുടെ കൊലപാതകപരമ്പരകള്‍ തുടരുന്നു.  രാഷ്‌ട്രീയപകയിലുളള കൊലപാതങ്ങളാണ് പാര്‍ട്ടിക്കാര്‍ നടത്തിയത്.  ഇപ്പോള്‍  പാര്‍ട്ടിക്കാര്‍ പരസ്പരം ഗുണ്ടാ പകയുടെ പേരില്‍ എതിരാളിയെ വെട്ടിക്കൊലപ്പെടുത്തുകയാണ് ചെയ്യുന്നത്. 

കഴിഞ്ഞദിവസം ആനയറയില്‍ ഗുണ്ടാപകയില്‍  കാരാളി അനൂപിനെ കല്ലുകൊണ്ട് തലയ്‌ക്കിടിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ചാക്ക താഴശ്ശേരി വീട്ടില്‍  വിപിനെ കൊലപ്പെടുത്തിയ സംഭവം പാര്‍ട്ടി ഗുണ്ടാമാഫിയകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ അനന്തരഫലമാണ്. ചാക്ക സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപമുള്ള മുരുകനും കൂട്ടാളികളും ബാറില്‍  മദ്യപിക്കുന്നതിനിടെ  വിപിനുമായി നടന്ന സംഘര്‍ഷത്തിലുളള വൈരാഗ്യമാണ് വിപിനെ കൊലപ്പെടുത്തിയതിന് പിന്നിലെന്നാണ് സൂചന. കൊലപാതകത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ തുമ്പ പോലീസിന് മുന്നില്‍ നാടകീയമായി കീഴടങ്ങിയ ആറ് പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണെന്നതും ശ്രദ്ധേയമാണ്. ചാക്ക മാളിന് മുന്നിലെ ഓട്ടോസ്റ്റാന്റിലെ എഐടിയുസി യൂണിയന്‍ പ്രസിഡന്റാണ് കൊലചെയ്യപ്പെട്ട വിപിന്‍.

വട്ടിയൂര്‍ക്കാവില്‍  തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കൊലപാതകത്തില്‍  സിപിഎമ്മുകാരുടെ സാന്നിധ്യം വിവാദമാകാതിരിക്കാന്‍ സംഭവം നടന്ന് മണിക്കൂറുകള്‍ക്കുളളില്‍തന്നെ പാര്‍ട്ടി നേതൃത്വം കീഴടങ്ങല്‍ നാടകം ഒരുക്കുകയായിരുന്നു. എന്നാല്‍ കൊലപാതകത്തിലെ കാരണം വ്യക്തമാക്കാന്‍ പോലീസ് ഇപ്പോഴും തയാറല്ല. സംഭവം നടത്തിയത് ആളൊഴിഞ്ഞയിടമായതുകൊണ്ട് ദൃക്‌സാക്ഷികളില്ലെന്ന നിഗമനത്തിലും പാര്‍ട്ടിക്കാരായതിനാല്‍ പെട്ടെന്ന് പോലീസ് തിരഞ്ഞുവരില്ലെന്നുമുള്ള വിശ്വാസത്തിലുമായിരുന്നു പ്രതികള്‍. 

എന്നാല്‍ ഓട്ടോസവാരി വിളിച്ചയിടത്തെ സിസി ടിവി ക്യാമറാ ദൃശ്യങ്ങള്‍ ഇവരെ വെട്ടിലാക്കുകയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകനും പാര്‍ട്ടി വളര്‍ത്തിയെടുക്കുന്ന ഗുണ്ടയുമാണ് മുരുകന്‍. ഇയാളുടെ സഹോദരി പ്രദേശത്തെ സിപിഎം പാര്‍ട്ടി നേതാവുമാണ്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് മുരുകനെ കസ്റ്റഡിയിലെടുത്തതായി പറയുന്നെങ്കിലും പോലീസ് ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല. കേസിലെ യഥാര്‍ത്ഥ ചില പ്രതികളെ ഒഴിവാക്കി പാര്‍ട്ടി നിര്‍ദേശമനുസരിച്ച് പ്രതികളെ നല്‍കിയതാണ് കീഴടങ്ങലിന് പിന്നിലുള്ളതെന്നും പറയപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)
Kerala

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)
India

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

India

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

2026ല്‍ തൃശൂരിലെ റോ‍ഡ് ഷോയില്‍ മോദിയുടെ അരികില്‍ പത്മജ (ഇടത്ത്) 2021ല്‍ തൃശൂരില്‍ പ്രിയങ്ക വന്നപ്പോള്‍ വാഹനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയല്ലാത്ത ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക് റോഡിലൂടെ നടക്കേണ്ടിയും വന്നു (വലത്ത്) .

തൃശൂരില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ നീങ്ങുമ്പോള്‍ പത്മജ വേണുഗോപാല്‍ കരഞ്ഞതെന്തിന്?

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.