Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നാല്പതോളം കോളനികള്‍; തിരിഞ്ഞ് നോക്കാതെ മുന്‍ എംഎല്‍എ

കെ.പി. മുരളി by കെ.പി. മുരളി
Oct 11, 2019, 02:35 pm IST
in Local News

വട്ടിയൂര്‍ക്കാവ്: ഭരണസിരാകേന്ദ്രം സ്ഥിതിചെയ്യുന്ന സെക്രട്ടേറിയറ്റില്‍ നിന്ന് കഷ്ടിച്ച് പത്ത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എത്താന്‍ സാധിക്കുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലം. വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തില്‍ നാല്പതോളം കോളനികളാണ് വിവിധ വാര്‍ഡുകളിലായി സ്ഥിതിചെയ്യുന്നത്. ഓരോ കോളനിയിലും നൂറോളം കുടുംബങ്ങളാണ് താമസിക്കുന്നത്. പേരൂര്‍ക്കടയിലെ ഹാര്‍വിപുരം, നെട്ടയത്തെ മലമുകള്‍ പോലുള്ള കോളനിയിലെ താമസക്കാര്‍ക്ക് 35 വര്‍ഷമായി പട്ടയം പോലും ലഭിച്ചിട്ടില്ല. മാറി മാറി വരുന്ന അധികാരികള്‍ക്ക് മുമ്പില്‍ തങ്ങളുടെ ദുരിതങ്ങള്‍ ബോധിപ്പിച്ചിട്ടും യുഡിഎഫും എല്‍ഡിഎഫും ചെവികൊണ്ടില്ലെന്നാണ് ഇവിടത്തെ താമസക്കാര്‍ പറയുന്നത്. 

മലമുകളിലെ കേളനിയിലെ താമസര്‍ക്കാര്‍ തങ്ങളുടെ പട്ടയം ശരിയാക്കിത്തരണമെന്നാവശ്യപ്പെട്ട് നിരവധി തവണ കൗണ്‍സിലറോട് പോലും അഭ്യര്‍ത്ഥിച്ചതാണ്. എന്നാല്‍ യാതൊരു ഫലവും ഉണ്ടായില്ല. പട്ടയം ലഭിക്കാത്തതിനാല്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരില്‍ നിന്നോ നഗരസഭയില്‍ നിന്നോ ഇവര്‍ക്ക് യാതൊരു ആനുകൂല്യവും ലഭിക്കുന്നില്ല. തെരഞ്ഞെടുപ്പ് സമയത്ത് ഇരു മുന്നണികളും പട്ടയ പ്രശ്‌നം പരിക്കാമെന്ന് വാക്കു നല്‍കിയാലും പിന്നീട് ഇങ്ങോട്ട് തിരിഞ്ഞ് നോക്കാറില്ല. പട്ടയപ്രശ്‌നം പരിഹരിക്കാന്‍ റവന്യൂ മന്ത്രി ഇന്നും നാളെയുമായി ഇവിടെ എത്തുമെന്നാണ് നാട്ടുകാരോട് സിപിഎം പറഞ്ഞിരിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്തെ സിപിഎമ്മിന്റെ പൊള്ളയായ വാഗ്ദാനം മാത്രമാണിതെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്. 

രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് മലമുകളിലെ മറ്റൊരു പ്രശ്‌നം. എട്ട് വര്‍ഷമായി ഇവിടെ കുടിവെള്ള ക്ഷാമം രൂക്ഷമായിട്ട്. ജപ്പാന്‍ കുടിവെള്ള പദ്ധതികൊണ്ടുവന്നിട്ടും ഫലവത്തായില്ല. ആഴ്ചയില്‍ രണ്ട് മൂന്ന് ദിവസം മാത്രമാണ് ഇപ്പോഴും ഇവിടെ ഉള്ളവര്‍ക്ക് കുടിവെള്ളം ലഭിക്കുന്നത്. അങ്ങനെ എത്തുന്ന കുടിവെള്ളം ശേഖരിച്ചാണ് ഇവിടത്തെ അമ്മമാര്‍ അടുക്കളകാര്യങ്ങള്‍ ഭംഗിയാക്കുന്നത്. കുടിവെള്ളത്തിനായി കേഴുകയാണ് കോളനിയിലെ ഓരോ വീട്ടുകാരും. 

ഈ പ്രദേശങ്ങളില്‍ വൈദ്യുതി ക്ഷാമവും രൂക്ഷമാണ്. ഇതിന് പരിഹാരം കാണണമെന്ന ഇവിടത്തെ ജനങ്ങളുടെ ആവശ്യത്തിനും വര്‍ഷങ്ങളുടെ  പഴക്കമുണ്ട്. നിങ്ങളുടെ എംഎല്‍എയോടും കൗണ്‍സിലറോടും ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താത്തത് എന്തെന്ന ചോദ്യത്തിന് അവര്‍ക്കൊക്കെ തെരഞ്ഞെടുപ്പ് സമയത്ത് മാത്രം ഞങ്ങളെ മതിയെന്നാണ് ഒരു വൃദ്ധയുടെ മറുപടി. സാധാരാണക്കാരില്‍ സാധാരണക്കാര്‍ താമസിക്കുന്ന ഇവിടങ്ങളില്‍ ജനങ്ങളുടെ അടിസ്ഥാനസൗകര്യങ്ങള്‍ പോലും നിവേറ്റികൊടുക്കാന്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ക്കോ എംഎല്‍എയ്‌ക്കോ സാധിക്കുന്നില്ല. തെരഞ്ഞെടുപ്പ് സമയത്ത് മോഹന വാഗ്ദാനവുമായി ഇവര്‍ വീണ്ടും എത്തുന്നു എന്ന് മാത്രം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

Kerala

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

Kerala

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

Kerala

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

Kerala

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

പുതിയ വാര്‍ത്തകള്‍

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.