Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രപഞ്ചമെന്ന യജ്ഞശാല

ടി.കെ.രവീന്ദ്രന്‍ by ടി.കെ.രവീന്ദ്രന്‍
Oct 10, 2019, 03:49 am IST
in Samskriti

ഗുഹയുടെ അടുത്തായിട്ട് ഒരു മടയുണ്ട്. പുലിയുടേതാവാമെന്നാണ് നിഗമനം. പുലിയുടേതെന്നു തോന്നിപ്പിക്കുന്ന ഗന്ധവുമുണ്ട്. രാത്രി വിളക്കണച്ച് കിടന്നാല്‍ ഞിള്ളിക്കമ്പുകള്‍ ചവുട്ടി നുറുങ്ങുന്ന ശബ്ദം കേള്‍ക്കാം. അവിടെ കാട്ടുമൃഗങ്ങളുടെ സഞ്ചാരമുണ്ടെന്ന് ഉറപ്പാണ്. രാത്രികാലങ്ങളില്‍ വന്യമൃഗങ്ങള്‍ ധാരാളം മേഞ്ഞുനടക്കുന്നു. കാട്ടുപോത്തും മറ്റു മൃഗങ്ങളും യഥേഷ്ടം ഇരതേടി മേയുന്നു. പേടി തോന്നാമെങ്കിലും അവ നമ്മെ ഉപദ്രവിക്കില്ല, നാം ഉപദ്രവകാരികളല്ലെങ്കില്‍. 

നമ്മള്‍ അവിടെ അവരുടെ ഭൂമിയാണ് കയ്യേറി പാര്‍ത്തിരിക്കുന്നത്. അവരുടെ തട്ടകത്തിലാണ് താമസിക്കുന്നത് എന്ന ബോധത്തോടെയാവണം പ്രവര്‍ത്തിക്കേണ്ടത്. ആ ബോധം നിലനിര്‍ത്തി മാത്രമേ പെരുമാറന്‍ പാടുള്ളു. പലപ്പോഴും മനുഷ്യര്‍ മറ്റു ജീവികളെ ഉപദ്രവിക്കാന്‍ ഉത്സുകരാണ്. ഈ പ്രപഞ്ചത്തിലെ സകലതും മനുഷ്യനുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നാണ് അവന്റെ വിചാരം. എല്ലാം തനിക്കുവേണ്ടി എന്ന വിചാരം വന്നാല്‍ ഏതു വിധേനയും അവയെ നേടിയെടുക്കാനുള്ള തത്രപ്പാടിലായിരിക്കും അവന്‍. അത്രയ്‌ക്കാണ് മനുഷ്യന്റെ അഹങ്കാരവും തദനുസൃതമായ ധിക്കാരവും. അതു താല്‍ക്കാലിക സുഖം പ്രദാനം ചെയ്യുമെങ്കിലും ആത്യന്തികമായി ദുഃഖം തന്നെയായിരിക്കും പരിണതി. ഇവിടെയാണ് ഭഗവദ്ഗീതയിലെ ‘’സഹയജ്ഞാഃ പ്രജാഃ സൃഷ്ട്വാ…’’ എന്ന വാക്യത്തിന്റെ അര്‍ത്ഥം തെളിയുന്നത്. 

ഈ പ്രപഞ്ചം ഒരു യജ്ഞശാലയാണ്. ഇതിലെ ഓരോ ജീവിയും മഹായജ്ഞത്തിലെ അംഗങ്ങളാണ്, സഹയജ്ഞരാണ്. ഓരോ കര്‍മ്മവും ഒരു യജ്ഞമാണ്. അങ്ങനെ യജ്ഞഭാവത്തില്‍ കര്‍മ്മം ചെയ്തു ജീവിച്ചാല്‍ അവിടെ സംതൃപ്തി മാത്രമേ ഉണ്ടാവൂ. കര്‍മ്മഫലമെന്തായാലും അതും  ഈശ്വരനിലര്‍പ്പിച്ച് സംതൃപ്തിയടയുന്നു. ഈയൊരു തിരിച്ചറിവ് നമുക്ക് മുമ്പേതന്നെ ക്രാന്തദര്‍ശികളായ മഹര്‍ഷിമാര്‍ ഉപദേശിച്ചു തന്നിട്ടുണ്ട്. അവരുടെ ഓരോ ഉപദേശവും നമ്മെ- പ്രപഞ്ചത്തെ നേരെ നടത്തിക്കാന്‍ വേണ്ടിയായിരുന്നു എന്നു മനസ്സിലാക്കണം. ഓരോ കര്‍മ്മവും ഈശ്വരാര്‍പ്പണമായി  ശുദ്ധഭാവത്തില്‍ ചെയ്യുകയാണെങ്കില്‍ അത് നിശ്ചയമായും യജ്ഞമാകും. നാം ചെയ്യുന്ന ഓരോ കര്‍മ്മത്തിനും അറിഞ്ഞോ അറിയാതെയോ ഫലം ഉണ്ടാകും. ഇപ്പോള്‍ നാം അനുഭവിക്കുന്ന സുഖവും ദുഃഖവും നമ്മുടെ ഈ ജന്മത്തിലോ മുജ്ജന്മങ്ങളിലോ ആര്‍ജിച്ച കര്‍മ്മങ്ങളുടെ ഫലമായിട്ടായിരിക്കും എന്ന് തിരിച്ചറിയാന്‍ പറ്റാറില്ല. തിരിച്ചറിയാന്‍ സാധിച്ചാല്‍ ബുദ്ധിയുള്ളയാള്‍ അതിനെ അപഗ്രഥിച്ച് തിരുത്തി സന്മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കാന്‍ ശ്രമിക്കും. അത് അയാളുടെ ഉദ്ഗതിക്കു കാരണമാവുകയും ചെയ്യും. കര്‍മ്മത്തിലുള്ള ഭാവം മുഖ്യമാണ്. ഇങ്ങനെ ചെയ്യപ്പെടുന്ന കര്‍മ്മം കര്‍മ്മയോഗമാവുകയും ചെയ്യും. കര്‍മ്മയോഗമായാല്‍ അവിടെ ബന്ധനങ്ങളില്ല. താമരയില, അത് ജലത്തില്‍ വളരുന്നതാണെങ്കിലും അതിനു പുറത്ത് ഒരു തുള്ളി ജലകണവും പറ്റിപ്പിടിക്കാറില്ല. അങ്ങനെ കര്‍മ്മം ചെയ്തു ജീവിച്ചാല്‍ ക്രമേണ അന്തഃകരണശുദ്ധി കൈവരികയും ചെയ്യും. അവിടെ സംതൃപ്തിയും സുഖവും കളിയാടും.

                                                                                                                                 8943813300  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

Kerala

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

Kerala

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു
Kerala

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

നെഹ്‌റുവിന്റെ ഇന്ത്യ മുതല്‍ മോദിയുടെ ഭാരതം വരെ

സ്വര്‍ണക്കൊള്ളയില്‍ വിറച്ച് സിപിഎം

മാസപ്പടി: വീണ ഇന്ന് ചോദ്യമുനയില്‍

തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.