Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഗാന്ധിസാഹിത്യം

എസ്.കെ by എസ്.കെ
Oct 10, 2019, 03:20 am IST
in Vicharam

കഴിഞ്ഞയാഴ്ച മാധ്യമങ്ങള്‍ ആവേശത്തോടെ ആഘോഷിച്ചത് മഹാത്മാഗാന്ധിയുടെ 150-ാം ജയന്തിയായിരുന്നു. ഗാന്ധിസ്മൃതികളും ഗാന്ധിസത്തിന്റെ പ്രസക്തിയെക്കുറിച്ചുള്ള ലേഖനങ്ങളും ഗാന്ധിയന്‍ചിന്തകളുടെ പുതിയ വ്യാഖ്യാനങ്ങളുംകൊണ്ട് സമ്പന്നമായിരുന്നു പല പത്രങ്ങളും. ഗാന്ധിജിയെക്കുറിച്ച് രണ്ടുവാക്കെഴുതാനോ പറയാനോ കിട്ടിയ സന്ദര്‍ഭം നേതാക്കളും ഭരണാധികാരികളും എഴുത്തുകാരും പാഴാക്കിയില്ല. പലരും സന്ദര്‍ഭത്തിനൊത്ത് ഉയരുകയും ചെയ്തു. പത്രങ്ങളില്‍ ഇങ്ങനെവന്ന ഗാന്ധിസാഹിത്യത്തിലൂടെ കണ്ണോടിച്ചാല്‍ രസകരമായ പല പരാമര്‍ശങ്ങളും കാണാനാവും.

സാമ്രാജ്യത്വത്തിനെതിരായ ഗാന്ധിയുടെ സുസ്ഥിരനിലപാടും അവസാന ശ്വാസംവരെ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച മതനിരപേക്ഷതയും അയിത്തത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള പോരാട്ടവും ഖാദിയിലൂടെയും ചര്‍ക്കയിലൂടെയും അദ്ദേഹം പ്രചരിപ്പിച്ച സാമ്പത്തിക സ്വയംപര്യാപ്തത എന്ന ആശയവും സംഘടിതമായ ആക്രമണത്തിന് വിധേയമാക്കപ്പെടുന്ന കാലമാണിത്. 

ദൈര്‍ഘ്യംകൊണ്ടും സങ്കീര്‍ണ്ണതകൊണ്ടും വികലമായ വാക്യം. അയിത്തത്തിനുവേണ്ടിയും ഗാന്ധിജി പോരാടിയെന്നത് വായനക്കാര്‍ക്ക് പുതിയ അറിവായിരിക്കും. 

കലണ്ടറുകളില്‍നിന്നും ഡയറികളില്‍നിന്നുപോലും ഗാന്ധിജിയുടെ ചിത്രങ്ങള്‍ അപ്രത്യക്ഷമാവുകയാണ്. ഇത്തരം ചിത്രങ്ങളിലൂടെയാണോ ഗാന്ധിജിയും ഗാന്ധിസവും നിലനില്‍ക്കുന്നത്. എന്തായാലും കലണ്ടര്‍, ഡയറി നിര്‍മ്മാതാക്കള്‍ക്കായി ബോധവത്ക്കരണ പരിപാടി ഉടന്‍തന്നെ ആരംഭിക്കണം. രാഷ്‌ട്രപിതാവിനെ നിശബ്ദമാക്കിയവര്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍പോലും തുടച്ചുനീക്കാനുള്ള ശ്രമത്തിലാണ്. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ആര്‍ക്കാണ് തുടച്ചുനീക്കാനാവുക. ആത്യന്തികമായി ധാര്‍മ്മികതയില്ലാത്ത ഗാന്ധിസം തൊഴിലാളിവര്‍ഗ്ഗമില്ലാത്ത മാര്‍ക്‌സിസത്തിന് സമമാണ്. ധാര്‍മ്മികതയുള്ള ഗാന്ധിസവും തൊഴിലാളിവര്‍ഗ്ഗമുള്ള മാര്‍ക്‌സിസവും എവിടെകിട്ടും. ഗാന്ധിസവും മാര്‍ക്‌സിസവും സമമാണെന്നും ഇദ്ദേഹം സമര്‍ത്ഥിച്ചേക്കാം. നമ്മുടെ വലിയ ചിന്തകരില്‍ ഒരാള്‍ എഴുതിയതുപോലെ ജീവിതത്തിന്റെ മുഖത്തുനോക്കി കാണുന്ന സത്യം വിളിച്ചുപറയാനാണ് ഗാന്ധിജി ശ്രമിച്ചത്. അതുകൊണ്ട് അദ്ദേഹം പറഞ്ഞതുതന്നെ പറഞ്ഞുകൊണ്ടിരുന്നില്ല. പ്രമുഖ ചിന്തകനായ അകില്‍ബല്‍ഗ്രാമി തന്റെ പഠനങ്ങളിലൊന്നില്‍ പറയുന്നതുപോലെ ഗാന്ധിജി പരമ്പരാഗത അര്‍ത്ഥത്തിലുള്ള ഒരു തത്വചിന്തകനല്ല. ഗാന്ധിജിയെക്കുറിച്ച് ചിന്തകര്‍ പറഞ്ഞതുതന്നെ ഈ ലേഖകന്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഗാന്ധിജിയുടെ ആശയങ്ങള്‍ തിരിച്ചുപിടിക്കു എന്നതിനര്‍ത്ഥം ഭരണഘടനയേയും അന്തിമമായി ഇന്ത്യ എന്ന ആശയത്തെയും തിരിച്ചുപിടിക്കുക എന്നതാണ്. ഇവയെല്ലാം തിരിച്ചുപിടിക്കാന്‍ യുദ്ധമോ വിപ്ലവമോ വേണ്ടിവരുമോ?

മഹാത്മാഗാന്ധിയുടെ കാലടിപ്പാടുകള്‍ പലവട്ടം പതിഞ്ഞ മണ്ണാണ് എറണാകുളത്തിന്റേത്. 1920 ആഗസ്റ്റ് 18ന് ആണ് ഗാന്ധിജി ആദ്യമായി കേരളം സന്ദര്‍ശിക്കുന്നത്. ഖിലാഫത്ത് സമരത്തിന്റെ പ്രചരണാര്‍ത്ഥമാണ് ഖിലാഫത്ത് നേതാവ് ഷൗക്കത്തലിയോടൊപ്പം ഗാന്ധിജി കോഴിക്കോട്ടെത്തിയത്. പിന്നെയും അഞ്ചുവര്‍ഷം കഴിഞ്ഞാണ് ഗാന്ധിജി എറണാകുളത്ത് എത്തുന്നത്. മഹാത്മാവിന്റെ സാന്നിധ്യംകൊണ്ട് അനുഗ്രഹിക്കപ്പെട്ട പലസ്ഥലങ്ങളും പിന്നീട് ആ പേരിലാണ് ചരിത്രത്തിന്റെ ഭാഗമായത്. മൂന്ന് തവണയാണ് മഹാത്മാഗാന്ധി എറണാകുളത്ത് എത്തിയത്. ഈ വാക്യങ്ങളെല്ലാം ഒരേവിധം അവസാനിക്കുന്നു. അതുണ്ടാക്കുന്നത് വിരസതമാത്രം. അല്‍പ്പം ശ്രദ്ധിച്ചാല്‍ അത് ഒഴിവാക്കാവുന്നതേയുള്ളൂ. മഹാത്മാഗാന്ധിയുടെ കാലടികള്‍ എറണാകുളത്തിന്റെ മണ്ണില്‍പലവട്ടം പതിഞ്ഞിട്ടുണ്ട്. 

പിന്‍കുറിപ്പ്: മാധ്യമങ്ങള്‍ അടുക്കളയില്‍ കയറി വാര്‍ത്തയെടുക്കുന്നത് ശരിയായ രീതിയല്ല- മന്ത്രി ജി.സുധാകരന്‍ പുറത്ത് കാത്തിരിക്കണം, എല്ലാവരും കഴിച്ചിട്ട് ബാക്കി വല്ലതുമുണ്ടെങ്കില്‍ വിളിച്ചുതരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

Kerala

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

India

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

World

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

India

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

പുതിയ വാര്‍ത്തകള്‍

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.