Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഗാന്ധിസാഹിത്യം

എസ്.കെ by എസ്.കെ
Oct 10, 2019, 03:20 am IST
in Vicharam

കഴിഞ്ഞയാഴ്ച മാധ്യമങ്ങള്‍ ആവേശത്തോടെ ആഘോഷിച്ചത് മഹാത്മാഗാന്ധിയുടെ 150-ാം ജയന്തിയായിരുന്നു. ഗാന്ധിസ്മൃതികളും ഗാന്ധിസത്തിന്റെ പ്രസക്തിയെക്കുറിച്ചുള്ള ലേഖനങ്ങളും ഗാന്ധിയന്‍ചിന്തകളുടെ പുതിയ വ്യാഖ്യാനങ്ങളുംകൊണ്ട് സമ്പന്നമായിരുന്നു പല പത്രങ്ങളും. ഗാന്ധിജിയെക്കുറിച്ച് രണ്ടുവാക്കെഴുതാനോ പറയാനോ കിട്ടിയ സന്ദര്‍ഭം നേതാക്കളും ഭരണാധികാരികളും എഴുത്തുകാരും പാഴാക്കിയില്ല. പലരും സന്ദര്‍ഭത്തിനൊത്ത് ഉയരുകയും ചെയ്തു. പത്രങ്ങളില്‍ ഇങ്ങനെവന്ന ഗാന്ധിസാഹിത്യത്തിലൂടെ കണ്ണോടിച്ചാല്‍ രസകരമായ പല പരാമര്‍ശങ്ങളും കാണാനാവും.

സാമ്രാജ്യത്വത്തിനെതിരായ ഗാന്ധിയുടെ സുസ്ഥിരനിലപാടും അവസാന ശ്വാസംവരെ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച മതനിരപേക്ഷതയും അയിത്തത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള പോരാട്ടവും ഖാദിയിലൂടെയും ചര്‍ക്കയിലൂടെയും അദ്ദേഹം പ്രചരിപ്പിച്ച സാമ്പത്തിക സ്വയംപര്യാപ്തത എന്ന ആശയവും സംഘടിതമായ ആക്രമണത്തിന് വിധേയമാക്കപ്പെടുന്ന കാലമാണിത്. 

ദൈര്‍ഘ്യംകൊണ്ടും സങ്കീര്‍ണ്ണതകൊണ്ടും വികലമായ വാക്യം. അയിത്തത്തിനുവേണ്ടിയും ഗാന്ധിജി പോരാടിയെന്നത് വായനക്കാര്‍ക്ക് പുതിയ അറിവായിരിക്കും. 

കലണ്ടറുകളില്‍നിന്നും ഡയറികളില്‍നിന്നുപോലും ഗാന്ധിജിയുടെ ചിത്രങ്ങള്‍ അപ്രത്യക്ഷമാവുകയാണ്. ഇത്തരം ചിത്രങ്ങളിലൂടെയാണോ ഗാന്ധിജിയും ഗാന്ധിസവും നിലനില്‍ക്കുന്നത്. എന്തായാലും കലണ്ടര്‍, ഡയറി നിര്‍മ്മാതാക്കള്‍ക്കായി ബോധവത്ക്കരണ പരിപാടി ഉടന്‍തന്നെ ആരംഭിക്കണം. രാഷ്‌ട്രപിതാവിനെ നിശബ്ദമാക്കിയവര്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍പോലും തുടച്ചുനീക്കാനുള്ള ശ്രമത്തിലാണ്. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ആര്‍ക്കാണ് തുടച്ചുനീക്കാനാവുക. ആത്യന്തികമായി ധാര്‍മ്മികതയില്ലാത്ത ഗാന്ധിസം തൊഴിലാളിവര്‍ഗ്ഗമില്ലാത്ത മാര്‍ക്‌സിസത്തിന് സമമാണ്. ധാര്‍മ്മികതയുള്ള ഗാന്ധിസവും തൊഴിലാളിവര്‍ഗ്ഗമുള്ള മാര്‍ക്‌സിസവും എവിടെകിട്ടും. ഗാന്ധിസവും മാര്‍ക്‌സിസവും സമമാണെന്നും ഇദ്ദേഹം സമര്‍ത്ഥിച്ചേക്കാം. നമ്മുടെ വലിയ ചിന്തകരില്‍ ഒരാള്‍ എഴുതിയതുപോലെ ജീവിതത്തിന്റെ മുഖത്തുനോക്കി കാണുന്ന സത്യം വിളിച്ചുപറയാനാണ് ഗാന്ധിജി ശ്രമിച്ചത്. അതുകൊണ്ട് അദ്ദേഹം പറഞ്ഞതുതന്നെ പറഞ്ഞുകൊണ്ടിരുന്നില്ല. പ്രമുഖ ചിന്തകനായ അകില്‍ബല്‍ഗ്രാമി തന്റെ പഠനങ്ങളിലൊന്നില്‍ പറയുന്നതുപോലെ ഗാന്ധിജി പരമ്പരാഗത അര്‍ത്ഥത്തിലുള്ള ഒരു തത്വചിന്തകനല്ല. ഗാന്ധിജിയെക്കുറിച്ച് ചിന്തകര്‍ പറഞ്ഞതുതന്നെ ഈ ലേഖകന്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഗാന്ധിജിയുടെ ആശയങ്ങള്‍ തിരിച്ചുപിടിക്കു എന്നതിനര്‍ത്ഥം ഭരണഘടനയേയും അന്തിമമായി ഇന്ത്യ എന്ന ആശയത്തെയും തിരിച്ചുപിടിക്കുക എന്നതാണ്. ഇവയെല്ലാം തിരിച്ചുപിടിക്കാന്‍ യുദ്ധമോ വിപ്ലവമോ വേണ്ടിവരുമോ?

മഹാത്മാഗാന്ധിയുടെ കാലടിപ്പാടുകള്‍ പലവട്ടം പതിഞ്ഞ മണ്ണാണ് എറണാകുളത്തിന്റേത്. 1920 ആഗസ്റ്റ് 18ന് ആണ് ഗാന്ധിജി ആദ്യമായി കേരളം സന്ദര്‍ശിക്കുന്നത്. ഖിലാഫത്ത് സമരത്തിന്റെ പ്രചരണാര്‍ത്ഥമാണ് ഖിലാഫത്ത് നേതാവ് ഷൗക്കത്തലിയോടൊപ്പം ഗാന്ധിജി കോഴിക്കോട്ടെത്തിയത്. പിന്നെയും അഞ്ചുവര്‍ഷം കഴിഞ്ഞാണ് ഗാന്ധിജി എറണാകുളത്ത് എത്തുന്നത്. മഹാത്മാവിന്റെ സാന്നിധ്യംകൊണ്ട് അനുഗ്രഹിക്കപ്പെട്ട പലസ്ഥലങ്ങളും പിന്നീട് ആ പേരിലാണ് ചരിത്രത്തിന്റെ ഭാഗമായത്. മൂന്ന് തവണയാണ് മഹാത്മാഗാന്ധി എറണാകുളത്ത് എത്തിയത്. ഈ വാക്യങ്ങളെല്ലാം ഒരേവിധം അവസാനിക്കുന്നു. അതുണ്ടാക്കുന്നത് വിരസതമാത്രം. അല്‍പ്പം ശ്രദ്ധിച്ചാല്‍ അത് ഒഴിവാക്കാവുന്നതേയുള്ളൂ. മഹാത്മാഗാന്ധിയുടെ കാലടികള്‍ എറണാകുളത്തിന്റെ മണ്ണില്‍പലവട്ടം പതിഞ്ഞിട്ടുണ്ട്. 

പിന്‍കുറിപ്പ്: മാധ്യമങ്ങള്‍ അടുക്കളയില്‍ കയറി വാര്‍ത്തയെടുക്കുന്നത് ശരിയായ രീതിയല്ല- മന്ത്രി ജി.സുധാകരന്‍ പുറത്ത് കാത്തിരിക്കണം, എല്ലാവരും കഴിച്ചിട്ട് ബാക്കി വല്ലതുമുണ്ടെങ്കില്‍ വിളിച്ചുതരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

Editorial

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

Article

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

Samskriti

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

Kerala

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.