Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനന്താനന്ദത്തിന്റെ നാരായവേര് എവിടെ?

ആചാര്യശ്രീ രാജേഷ് by ആചാര്യശ്രീ രാജേഷ്
Sep 30, 2019, 03:48 am IST
in Samskriti

നാം അറിയാതെ പലപ്പോഴും പാപത്തിന്റെ പിടിയില്‍ അമര്‍ന്നുപോകാറുണ്ട്. പലരുടേയും പ്രധാനപ്പെട്ട ഒരു ചോദ്യമാണ് പാപത്തില്‍നിന്ന് എങ്ങനെ മുക്തി നേടാമെന്നത്. താന്‍ പാപിയാണെന്ന ചിന്തയില്‍ ആമഗ്‌നനായി സ്വയം ശൈഥില്യത്തിലേക്ക് കൂപ്പുകുത്തുന്ന അനേകം പേരുണ്ട്. അതുമല്ലെങ്കില്‍, എത്രയോ പേര്‍ പാപം ചെയ്യുന്നു. അവര്‍ക്കൊന്നും ഒന്നും വരുന്നില്ലെന്നു മാത്രമല്ല, ഉത്തരോത്തരം പുരോഗതി കാണുന്നുമുണ്ട്. അപ്പോള്‍പ്പിന്നെ തനിക്കും എന്തുകൊണ്ട് പാപം ചെയ്തുകൂടാ എന്ന് കരുതുന്നവരും അനവധിയാണ്. ഇക്കാലത്ത് രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ടവരാണ് കൂടുതലും. എങ്കിലും പ്രാചീനഋഷിമാര്‍ തങ്ങളുടെ ജീവിതം ഉത്തമമായിരിക്കണമെന്ന് വാശി പിടിച്ചവരായിരുന്നു. സ്വയം പാപനദിയില്‍ മുങ്ങിക്കുളിക്കാന്‍ ഇഷ്ടമില്ലാത്തവരായിരുന്നു അവര്‍. സ്വജീവിതം ഉപാസനാപൂര്‍വം ജീവിച്ച് വിജയിച്ചവരായിരുന്നു അവര്‍.

ജീവിതത്തില്‍ മഹിമയാര്‍ന്ന കാര്യമെന്താണെന്ന് ചിലര്‍ ചോദിക്കാറുണ്ട്. വിമലമായി, അന്യര്‍ക്ക് ദ്രോഹമില്ലാതെ ജീവിക്കുന്നതുതന്നെയാണ് ഏറ്റവും വലിയ കാര്യം. പക്ഷേ, ജീവിതത്തിന്റെ കുതിച്ചുപാച്ചിലില്‍ നാമതൊക്കെ മറക്കും. നേട്ടങ്ങള്‍ കൈവരിക്കാനുള്ള തത്രപ്പാടില്‍ സര്‍വതും വിസ്മരിക്കും. ജീവിതസായാഹ്നത്തിലായിരിക്കും തങ്ങള്‍ക്കു പറ്റിയ വലിയ തെറ്റിനെക്കുറിച്ച് പലരും ബോധവാന്മാരാവുക.

വൈദികജീവിതത്തിന്റെ അടിത്തറതന്നെ സൂക്ഷ്മമായ ചില വ്രതങ്ങളാണ്. ആ വ്രതങ്ങള്‍ സ്വയം പാലിച്ചുകൊണ്ട് മുന്നോട്ടുപോകുന്നു. ഉച്ചസ്ഥായിയായ മസ്തിഷ്‌കത്തിലെ വിചാരങ്ങള്‍ പലപ്പോഴും ജീവിതത്തില്‍ നമ്മെക്കൊണ്ട് പാപങ്ങള്‍ ചെയ്യിപ്പിക്കുന്നു. യുക്തിയുടെയും ചിന്തയുടെയും വിചാരധാരകളുടെയും സഹായത്താല്‍ തങ്ങള്‍ ചെയ്യുന്ന പാപത്തിന് അവര്‍ ന്യായം കണ്ടെത്തും. ചിലരാകട്ടെ ദൈവികമായ, ശാരീരികമായ കരുത്തുകൊണ്ട് പാപത്തില്‍ ചെന്നുപതിക്കുന്നു. മറ്റുചിലര്‍ പണത്തിന്റെയും സമ്പത്തിന്റെയും പ്രലോഭനങ്ങളില്‍പെട്ട് പാപത്തില്‍ അകപ്പെടുന്നു. എന്നാല്‍ പാപത്തില്‍ പെട്ടുപോയവര്‍ക്ക് എന്തെല്ലാം കൈവരിക്കാന്‍ കഴിഞ്ഞാലും അഖണ്ഡമായ സുഖം അപ്രാപ്യമാണെന്ന് ഋഷിമാര്‍ കണ്ടെത്തിയിരുന്നു. വേദമന്ത്രങ്ങള്‍ ഉപാസകന്‍ പിന്‍പറ്റുന്നത് അവ തങ്ങള്‍ക്ക് ലഭിക്കുന്ന പരമേശ്വരന്റെ ഉപദേശങ്ങളായിട്ടാണ്. ആ ഉപദേശങ്ങളില്‍, അചഞ്ചലരായി, ഉറച്ചുനിന്നുകൊണ്ട് ലക്ഷ്യം കൈവരിക്കുന്നതുവരെ മഹാവ്രതം കൈക്കൊള്ളുക. എളുപ്പമല്ലിത്. ജീവിതവ്യാപാരത്തിനിടയില്‍ അനേകം സ്ഖലിതങ്ങള്‍ വന്നു ഭവിച്ചേക്കും. എന്നാല്‍ വേദോക്തമായ ആര്‍ഷപരമ്പരയെ ആലിംഗനം ചെയ്യുന്ന ഓരോ ഉപാസകനും ശ്രദ്ധയോടെ മാത്രമേ തന്റെ ഓരോ ചുവടും വെയ്‌ക്കുകയുള്ളൂ.

                                                                                                                              (തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

Kerala

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

India

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍
India

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

Kerala

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

പുതിയ വാര്‍ത്തകള്‍

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.