Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയില്‍ അഴിഞ്ഞാടിയ സര്‍ക്കാര്‍ മരടില്‍ സംരക്ഷിക്കുന്നത് സിപിഎം ബിനാമികളെ; ഹോളി ഫെയിത്തില്‍ പിണറായിയുടെ മാധ്യമ ഉപദേശകന്‍ ജോണ്‍ ബ്രിട്ടാസിനും ഫ്ളാറ്റ്‌; പിന്നില്‍ കള്ളപ്പണ ഇടപാടും നികുതിവെട്ടിപ്പും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2019, 08:33 pm IST
in Kerala

കൊച്ചി: മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റണമെന്ന് സുപ്രീം കോടതിയുടെ കര്‍ശനനിര്‍ദേശത്തില്‍ പിണറായി സര്‍ക്കാര്‍ അടയിരിക്കുന്നത് പാര്‍ട്ടിയിലെ ഉന്നതന്‍മാരെസംരക്ഷിക്കാന്‍. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകന്‍ ജോണ്‍ ബ്രിട്ടാസ് അടക്കമുള്ളവര്‍ക്ക് പൊളിക്കേണ്ട കെട്ടിടങ്ങളില്‍ ഫ്ളാറ്റുകളുണ്ട്‌. ഈ ഫ്‌ളാറ്റുകള്‍ സംരക്ഷിക്കാനാണ് പിണറായി സര്‍ക്കാര്‍ വിധിയില്‍ ഉരുണ്ട് കളിക്കുന്നത്. ഹോളി ഫെയിത്ത് ബില്‍ഡിങ്ങിലാണ് പാര്‍ട്ടി ചാനല്‍ മേധാവിക്ക് ഫ്ളാറ്റുള്ളത്. ഇതിന് പുറമെ ഫ്‌ളാറ്റുകള്‍ വിറ്റുപോകുന്നതിനും ഉപകാരസ്മരണക്കുമായി പാര്‍ട്ടിയിലെ പലര്‍ക്കും കുറഞ്ഞ തുകയ്‌ക്ക് ബില്‍ഡര്‍മാര്‍ ഫ്‌ളാറ്റുകള്‍ അനുവദിച്ചിട്ടുണ്ട്. ഇങ്ങനെ ഫ്‌ളാറ്റുകള്‍ അനുവദിച്ചത് കൈയ്യേറ്റം വെളുപ്പിച്ച് എടുക്കാന്‍ വേണ്ടിയായിരുന്നു. സിപിഎമ്മിലെ പല ഉന്നതരും ബിനാമി പേരുകളില്‍ മരടില്‍ ഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഫ്‌ളാറ്റുകള്‍ പലതും ഗണ്യമായി വിലകുറച്ച് കാണിച്ചാണ് വാങ്ങിയിരിക്കുന്നത്. ഇതിന് പിന്നില്‍ കള്ളപ്പണ ഇടപാടും പ്രത്യക്ഷമായ നികുതിവെട്ടിപ്പും നടന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. 

ഇതുകൊണ്ടാണ് ശബരിമലയില്‍ കാണിച്ച പിടിവാശി മരട് വിഷയത്തില്‍ പിണറായി കാണിക്കാത്തത്. ലക്ഷക്കണക്കിന് ഭക്തര്‍ സുപ്രീംകോടതി വിധിക്കെതിരെ രംഗത്തുവന്നിട്ടും ഒരു ചര്‍ച്ചയ്‌ക്ക് പോലും സര്‍ക്കാര്‍ തയാറായിരുന്നില്ല. എന്നാല്‍, മരടില്‍ സിപിഎമ്മിന്റെ സില്‍ബന്തികളെ സംരക്ഷിക്കാന്‍ പിണറായി സര്‍വ്വകക്ഷിയോഗം അടക്കം നടത്തി സുപ്രീംേകാടതിയുടെ തന്നെ വിധിയെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

അതേസമയം, മരട് ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്നും, സുപ്രീം കോടതി വിധി നടപ്പാക്കണമെന്നുമാവശ്യപ്പെട്ട് സിപിഐ പ്രത്യക്ഷ സമരത്തിനി ഇറങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കൂടുതല്‍ വെട്ടിലാക്കി.   സുപ്രീം കോടതി കേസ് പരിഗണിക്കുന്ന 23 നാണ് സമരം. സി.പി.ഐ ജില്ലാ നേതൃത്വം സംഘടിപ്പിക്കുന്ന സായാഹ്ന ധര്‍ണ ജില്ലാ സെക്രട്ടറി പി രാജു ഉദ്ഘാടനം ചെയ്യും. 

മരട് കേസില്‍ വിധി നടപ്പാക്കുന്നതില്‍ വീഴ്‌ച്ച പറ്റിയിട്ടുണെങ്കില്‍ മാപ്പ് നല്‍കണമെന്ന അപേക്ഷയുമായി ചീഫ് സെക്രട്ടറി ടോം ജോസ് ഇന്നു സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി നല്‍കിയ സമയപരിധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഇന്ന് ചീഫ് സെക്രട്ടറി സുപ്രീം കോടതിയോട് മാപ്പ് അപേക്ഷിച്ചത് . വിധി നടപ്പാക്കാന്‍ നടപടികള്‍ ആരംഭിച്ചതായി വ്യക്തമാക്കിയ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും അപേക്ഷിച്ചു. കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കര്‍ശന നിലപാട് സ്വീകരിക്കുമെന്ന് നേരത്തെ കോടതി അന്ത്യശാസനം നല്‍കിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വിവി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

India

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

India

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

World

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

India

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.