Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വയം സൃഷ്ടിക്കാം സ്വര്‍ഗം

സദ്ഗുരു ജഗ്ഗി വാസുദേവ് by സദ്ഗുരു ജഗ്ഗി വാസുദേവ്
Sep 20, 2019, 01:16 am IST
in Samskriti

നിങ്ങള്‍ ചിന്തിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കുന്നില്ല.  അത് നിങ്ങളെ അസ്വസ്ഥനാക്കുന്നു. ജീവിതത്തിലായാലും ലോകത്തു നടക്കുന്ന കാര്യങ്ങളിലായാലും താന്‍ ചിന്തിക്കുന്നതുപോലൊന്നും നടക്കുന്നില്ലെങ്കില്‍ നിങ്ങളുടെ സന്തോഷം അവിടെ നഷ്ടമാകുന്നു. 

അതിനു പരിഹാരമായി,  നിങ്ങളുടെ ചിന്താരീതിയില്‍  സ്ഥിരത വരുത്തുക. കടന്നു പോകുന്ന സാഹചര്യങ്ങള്‍ എത്ര ഭീകരമാണെങ്കിലും അത് നിങ്ങള്‍ക്ക് രമ്യമായി കൈകാര്യം ചെയ്യാനാകും. ജീവിതത്തെ അങ്ങനെ രൂപപ്പെടുത്തിയവരും ഉണ്ടായിരുന്നു. 

രണ്ടാം ലോകമഹായുദ്ധകാലത്തുള്ള ഒരു സംഭവം ശ്രദ്ധയില്‍ പെടുത്താം. 1939 ല്‍ ഓസ്ട്രിയയില്‍ നടന്നതാണിത്. ഹിറ്റ്‌ലര്‍ ജൂതന്മാരെ പിടികൂടി തടവിലാക്കുന്ന കാലം. ഒരിക്കല്‍ ഹിറ്റ്‌ലറുടെ പട്ടാളക്കാര്‍ 17 അംഗങ്ങളുള്ള ഒരു സമ്പന്ന ജൂതകുടുംബത്തിലെത്തി. വലിയൊരു വീടായിരുന്നു. അവിടെ താസിച്ചിരുന്നവരെയെല്ലാം അവര്‍ തടവിലാക്കി, മുതിര്‍ന്നവരേയും കുട്ടികളേയും വേര്‍തിരിച്ച് പട്ടാളക്കാര്‍ കൊണ്ടു പോയി. 

കൂട്ടത്തില്‍ 13 കാരിയായ ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. അവളേയും എട്ടു വയസ്സുള്ള സഹോദരനേയും റെയില്‍വേ സ്റ്റേഷനിലേക്കാണ് കൊണ്ടു പോയത്.  ശീതകാലത്തിന്റെ തുടക്കമായിരുന്നു അത്. ഓസ്ട്രിയയില്‍ നല്ല തണുപ്പുണ്ടായിരുന്നു. സമ്പന്നതയില്‍ വളര്‍ന്ന കുട്ടികള്‍ മൂന്നു ദിവസം കൊടും തണുപ്പും സഹിച്ച് കഴിഞ്ഞു കൂടിയത് റെയില്‍വേ പ്ലാറ്റ്‌ഫോമില്‍. അച്ഛനമ്മമാരില്ല കൂടെ. ചുറ്റിലും തോക്കേന്തിയ സൈനികര്‍ മാത്രം. കുറച്ചു സമയത്തേക്കു  മാത്രമേ അവര്‍ അസ്വസ്ഥരായുള്ളൂ. അതിനു ശേഷം അവര്‍ അവിടെയെല്ലാം ചുറ്റി നടന്ന് കാഴ്ചകള്‍ കാണാന്‍ തുടങ്ങി. അവിടെയുള്ള ആണ്‍കുട്ടികള്‍ ഫുട്ബാള്‍ കളിച്ചു തുടങ്ങി. മൂന്നു ദിവസത്തിനു ശേഷം സ്റ്റേഷനില്‍ ഒരു ഗുഡ്‌സ് ട്രെയിന്‍ വന്നു. അവിടെയുള്ളവരെയെല്ലാം അതിനകത്ത് തള്ളിക്കയറ്റി. അപ്പോഴാണ് അനുജന്‍ ഷൂ ധരിച്ചില്ലെന്ന  കാര്യം ചേച്ചിയുടെ  ശ്രദ്ധയില്‍ പെട്ടത്. അതു കണ്ടപ്പോള്‍ അവള്‍ക്ക്  ഭ്രാന്തു പിടിച്ചതു പോലെയായി. അവള്‍ അവന്റെ ചെവിയില്‍ നുള്ളി. അവനെ അടിച്ചു. ശകാരിച്ചു. ഷൂസില്ലാതെ  തണുപ്പില്‍ എങ്ങനെ ജീവിക്കുമെന്ന ചിന്തയാണ് അവളെ അസ്വസ്ഥയാക്കിയത്. 

ട്രെയിന്‍ അടുത്ത സ്റ്റേഷനിലെത്തിയപ്പോള്‍ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും വേര്‍തിരിച്ചു. അഞ്ചരവര്‍ഷത്തിനു ശേഷം  പെണ്‍കുട്ടി തടങ്കലില്‍ നിന്ന് മോചിതയായി. തന്റെ സഹോദരനുള്‍പ്പെടെ കുടുംബാംഗങ്ങളാരും ജീവിച്ചിരിപ്പില്ലെന്ന് അവള്‍ അറിഞ്ഞു. കുറ്റബോധത്തോടെ അവളോര്‍ത്തത് കുഞ്ഞനിയനോടൊപ്പം ചെലവഴിച്ച നിമിഷങ്ങളായിരുന്നു.  ആ അവസാന നിമിഷങ്ങളില്‍ അവനെ വേദനിപ്പിച്ചതോര്‍ത്ത് അവള്‍ ഏറെ സങ്കടപ്പെട്ടു. ഷൂ കളഞ്ഞെന്ന പേരില്‍ അവന്റെ മുഖത്തടിച്ചതും ചെവിയില്‍ നുള്ളിയതുമെല്ലാം ഓര്‍മകളിലേക്ക് ഇരച്ചു കയറി. അന്ന് അവളൊരു ദൃഢനിശ്ചയമെടുത്തു. ഇന്നുമുതല്‍, ഞാന്‍ കാണുന്നത് ഏതു മുഖമായാലും അവരോട് പെരുമാറുന്നത് അവരുടെ അന്ത്യനിമിഷത്തിലെന്ന പോലെയായിരിക്കും. പിന്നീടതില്‍  ഖേദിക്കാന്‍ ഇടവരുത്തില്ല. 

ഏതു ഭയാനക  സാഹചര്യത്തിലും നിങ്ങള്‍ക്ക് ഒരു ജീവിതം കെട്ടിപ്പടുക്കാനാകും. ചിലപ്പോഴത് സ്വര്‍ഗമാകാം. അല്ലെങ്കില്‍ നരകമാകാം. സ്വയം നരകം സൃഷ്ടിച്ചവരാണ് സ്വര്‍ഗത്തില്‍ പോകാന്‍ ആഗ്രഹിക്കുന്നത്. നിങ്ങളില്‍ തന്നെ ഒരു സ്വര്‍ഗം സൃഷ്ടിച്ചെടുക്കുന്നുവെങ്കില്‍, നിങ്ങള്‍ പരമാനന്ദത്തിലാണെങ്കില്‍ മറ്റെവിടെയെങ്കിലും പോകണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്തിന്? തെരുവിലൂടെ നടന്നു പോകുന്നയാള്‍ക്ക്  കാറില്‍ പോകുന്നയാളെ കാണുമ്പോള്‍ അത് അസഹനീയമായി തോന്നും. നിങ്ങള്‍ളുടെ അയല്‍വാസിയോ, ബന്ധുക്കളോ, ശത്രുക്കളോ പരമാന്ദത്തില്‍ കഴിയുകയാണെങ്കിലും നിങ്ങള്‍ അസ്വസ്ഥരാകും. 

 ഉള്ളിന്റെയുള്ളില്‍ ഓരോരുത്തരും ഓരോ സ്വര്‍ഗം സൃഷ്ടിച്ചെടുക്കുക. അസഹിഷ്ണുതയുള്ള അയല്‍ക്കാരന്‍,  അയല്‍പക്കത്തെ ഒച്ചയുണ്ടാക്കുന്ന കുട്ടി തുടങ്ങി നിങ്ങളെ അലോസരപ്പെടുത്തുന്ന എല്ലാത്തിനേയും നിങ്ങളുടെ സ്വര്‍ഗത്തിലേക്ക് ചേര്‍ത്ത് വെയ്‌ക്കുക. ആ സ്വര്‍ഗത്തിന് നേര്‍ത്തതെങ്കിലും ഒരു പരിമളമുണ്ട്. ആനന്ദവുമുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

Astrology

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)
India

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

Kerala

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

India

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

പുതിയ വാര്‍ത്തകള്‍

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.