Monday, December 11, 2023
Janmabhumi
ePaper
No Result
View All Result
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
No Result
View All Result
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Local News
  • Sports
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരുദേവ ദര്‍ശനങ്ങള്‍ കാലത്തിന്റെ അനിവാര്യത

ഉമ by ഉമ
Sep 13, 2019, 02:20 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

 പ്രജാക്ഷേമ തത്പരനായൊരു ചക്രവര്‍ത്തിയിടെ വരവറിയിച്ച് തിരുവോണം വന്നു മടങ്ങി. ഇന്ന് ചതയം. മലയാളികള്‍ക്ക് മറ്റൊരു ആഘോഷത്തിന്റെ വേള.  കേരളത്തിന്റെ നവോത്ഥാന നായകനായിരുന്ന ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം. സാമൂഹിക കേരളത്തിനത് ഒരു പുതുയുഗത്തിന്റെ തുടക്കമായിരുന്നു. 

സാമൂഹികമായ എല്ലാ അസമത്വങ്ങള്‍ക്കുമെതിരെ പോരാടിയ ഗുരുദേവന്‍  കൊല്ലവര്‍ഷം  1030 ല്‍ ചിങ്ങത്തിലെ ചതയം നാളില്‍  തിരുവനന്തപുരത്തിനടുത്ത് ചെമ്പഴന്തിയിലാണ് ജനിച്ചത്. അച്ഛന്‍ കൊച്ചു വിളയില്‍ മാടനാശാന്‍. അമ്മ  വയല്‍വാരത്ത് കുട്ടിയമ്മയ. 

അച്ഛനമ്മമാര്‍ അദ്ദേഹത്തിന് നല്‍കിയ പേര് നാണുവെന്നായിരുന്നു. സ്‌കൂള്‍ പഠനത്തിനു ശേഷം സംസ്‌കൃതം, വേദാന്തം, രാമായണം മഹാഭാരതം എന്നിവയില്‍ അവഗാഹം നേടി. 1881 ല്‍ ഏകാധ്യാപകവിദ്യാലയം തുടങ്ങി.നാണുവാശാന്‍ എന്നായിരുന്നു  പിന്നീട് അറിയപ്പെട്ടിരുന്നത്. 

1882 ല്‍ മാതാപിതാക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് വിവാഹിതനായെങ്കിലും കുടുംബജീവിതത്തിനു നില്‍ക്കാതെ സംന്യാസത്തിലേക്കു തിരിഞ്ഞു. 

1884 ല്‍ മരുത്വാമലയിലെ ഒരു ഗുഹയില്‍ തപസ്സനുഷ്ഠിച്ചു. പിന്നീടങ്ങോട്ട്  ആ ദിവ്യപുരുഷന്റെ സന്നിധിയിലേക്ക് ജനപ്രവാഹമായിരുന്നു. ഏറെ നാളത്തെ തപസ്സിനൊടുവില്‍ അദ്ദേഹം നെയ്യാറ്റിന്‍കരയിലെ അരുവിപ്പുറത്തെത്തി. 1888 ലെ ശിവരാത്രി നാളില്‍  അവിടെ നദിക്കരയിലെ പാറപ്പുറത്ത്  ശിവപ്രതിഷ്ഠ നടത്തി.  മഹത്തായൊരു സാമൂഹിക വിപ്ലവത്തിന്റെ തുടക്കമായിരുന്നു അത്.  

മഹാകവി കുമാരനാശാനെയും ഡോ. പല്‍പ്പുവിനെയും കണ്ടു മുട്ടിയതോടെ ഗുരുദേവന്റെ നവോത്ഥാന ശ്രമങ്ങള്‍ക്ക് പുതിയ മാനങ്ങള്‍  കൈവെന്നു. അവരുടെ പ്രേരണയാല്‍  ധര്‍മപരിപാലന യോഗം  രൂപീകരിച്ചു.

വര്‍ക്കല ശിവഗിരിയില്‍ 1912 ല്‍ വിദ്യാദേവതാ സങ്കല്പത്തോടെ ശാരദാ പ്രതിഷ്ഠ നടത്തി. 1914 ലാണ് ആലുവയില്‍ അദ്വൈതാശ്രമം സ്ഥാപിച്ചത്. 

അദ്വൈത ബോധത്തെ സമര്‍ഥമായി പ്രയോഗിച്ചായിരുന്നു ഗുരുദേവന്റെ സാമൂഹിക പരിവര്‍ത്തനങ്ങള്‍. അജ്ഞതയിലാണ്ടു കിടന്നൊരു സമൂഹത്തെ വിദ്യ കൊണ്ട് പ്രബുദ്ധരാക്കാന്‍ അദ്ദേഹം ജീവിതാന്ത്യം വരെ യത്‌നിച്ചു. 

വിഭാഗീയതകളില്ലാത്ത ഒരു കാലമായിരുന്നു ഗുരുദേവന്റെ സ്വപ്‌നം. ഒരേ ഇൗശ്വര ചൈതന്യമാണ്  എല്ലാവരിലുമുള്ളതെന്നായിരുന്നു ഗുരുവിന്റെ പക്ഷം. യോഗി, കവി, ദാര്‍ശനികന്‍, വിദ്യാഭ്യാസവിചക്ഷണന്‍ തുടങ്ങി പലതാണ് ഗുരുദേവനുള്ള വിശേഷണങ്ങള്‍. ഗുരുവിന്റെ ദര്‍ശനങ്ങള്‍ ആഴത്തില്‍ പഠിക്കണം. പഠിപ്പിക്കണം. അത് കാലത്തിന്റെ അനിവാര്യതയാണ്. 

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജ്ഭവനില്‍ ‘വികസിത് ഭാരത് @ 2047 വോയ്‌സ് ഓഫ് യൂത്ത്’ പരിപാടി ഇന്ന്
Kerala

രാജ്ഭവനില്‍ ‘വികസിത് ഭാരത് @ 2047 വോയ്‌സ് ഓഫ് യൂത്ത്’ പരിപാടി ഇന്ന്

പതിനെട്ടാം പടിയില്‍ സ്ഥാപിച്ച തൂണുകള്‍ പടികയറ്റത്തിന് തടസമാകുന്നു
News

പതിനെട്ടാം പടിയില്‍ സ്ഥാപിച്ച തൂണുകള്‍ പടികയറ്റത്തിന് തടസമാകുന്നു

ഭക്തപ്രവാഹത്തില്‍ ശബരീശ സന്നിധി; പോലീസിനെതിരെ ഭക്തര്‍
Kerala

ഭക്തപ്രവാഹത്തില്‍ ശബരീശ സന്നിധി; പോലീസിനെതിരെ ഭക്തര്‍

ക്ഷേത്രങ്ങളുടെ കമ്യൂണിസ്റ്റുവല്‍ക്കരണം ഹിന്ദു ഐക്യവേദി പ്രക്ഷോഭത്തിന്
Kerala

അയപ്പഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം; ജില്ലാ കേന്ദ്രങ്ങളില്‍ ഇന്ന് പ്രാര്‍ത്ഥനാ സദസ്

മൂന്ന് കേസുകളിലായി കരിപ്പൂരില്‍ 1.53 കോടിയുടെ സ്വര്‍ണം പിടികൂടി
Kerala

മൂന്ന് കേസുകളിലായി കരിപ്പൂരില്‍ 1.53 കോടിയുടെ സ്വര്‍ണം പിടികൂടി

പുതിയ വാര്‍ത്തകള്‍

രാജ്ഭവനില്‍ ‘വികസിത് ഭാരത് @ 2047 വോയ്‌സ് ഓഫ് യൂത്ത്’ പരിപാടി ഇന്ന്

രാജ്ഭവനില്‍ ‘വികസിത് ഭാരത് @ 2047 വോയ്‌സ് ഓഫ് യൂത്ത്’ പരിപാടി ഇന്ന്

പതിനെട്ടാം പടിയില്‍ സ്ഥാപിച്ച തൂണുകള്‍ പടികയറ്റത്തിന് തടസമാകുന്നു

പതിനെട്ടാം പടിയില്‍ സ്ഥാപിച്ച തൂണുകള്‍ പടികയറ്റത്തിന് തടസമാകുന്നു

ഭക്തപ്രവാഹത്തില്‍ ശബരീശ സന്നിധി; പോലീസിനെതിരെ ഭക്തര്‍

ഭക്തപ്രവാഹത്തില്‍ ശബരീശ സന്നിധി; പോലീസിനെതിരെ ഭക്തര്‍

ക്ഷേത്രങ്ങളുടെ കമ്യൂണിസ്റ്റുവല്‍ക്കരണം ഹിന്ദു ഐക്യവേദി പ്രക്ഷോഭത്തിന്

അയപ്പഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം; ജില്ലാ കേന്ദ്രങ്ങളില്‍ ഇന്ന് പ്രാര്‍ത്ഥനാ സദസ്

മൂന്ന് കേസുകളിലായി കരിപ്പൂരില്‍ 1.53 കോടിയുടെ സ്വര്‍ണം പിടികൂടി

മൂന്ന് കേസുകളിലായി കരിപ്പൂരില്‍ 1.53 കോടിയുടെ സ്വര്‍ണം പിടികൂടി

‘സ്വാമീദര്‍ശനം കഠിനമെന്റയ്യപ്പാ…’

‘സ്വാമീദര്‍ശനം കഠിനമെന്റയ്യപ്പാ…’

ഇവര്‍ പറയുന്നതെന്തെന്ന് ഇവരറിയുന്നില്ല!

ഇവര്‍ പറയുന്നതെന്തെന്ന് ഇവരറിയുന്നില്ല!

സപ്ലൈകോ പ്രതിസന്ധി സര്‍ക്കാരിന്റെ സൃഷ്ടി

സപ്ലൈകോ പ്രതിസന്ധി സര്‍ക്കാരിന്റെ സൃഷ്ടി

മനുഷ്യാവകാശം സര്‍ക്കാരിന് കവര്‍ന്നെടുക്കാന്‍ കഴിയുന്നതല്ല: ജസ്റ്റിസ് ആശിഷ് ദേശായി

മനുഷ്യാവകാശം സര്‍ക്കാരിന് കവര്‍ന്നെടുക്കാന്‍ കഴിയുന്നതല്ല: ജസ്റ്റിസ് ആശിഷ് ദേശായി

ജീവനക്കാരുടെ അവകാശങ്ങള്‍ അട്ടിമറിക്കാന്‍ അനുവദിക്കില്ല: വി. രാധാകൃഷ്ണന്‍

ജീവനക്കാരുടെ അവകാശങ്ങള്‍ അട്ടിമറിക്കാന്‍ അനുവദിക്കില്ല: വി. രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
No Result
View All Result
  • Home
  • Latest News
  • Kerala
  • India
  • World
  • Marukara
  • Local News
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Business
  • Health
  • Technology
  • Parivar
  • Special Article
  • Astrology
  • More
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist