Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആരിഫ് മുഹമ്മദ് ഖാന്‍ സാമൂഹിക ജീവിതത്തിന്റെ പരിഷ്‌കര്‍ത്താവ്

ജയശങ്കര്‍ പിള്ള by ജയശങ്കര്‍ പിള്ള
Sep 3, 2019, 01:36 am IST
in Vicharam

ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ പരിചയസമ്പത്തും, ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പിന്തുടര്‍ച്ചയും, സാമൂഹിക ജീവിതത്തിന്റെ പരിഷ്‌കര്‍ത്താവ് എന്ന സ്ഥാനവും അവകാശപ്പടാന്‍ അര്‍ഹതയുള്ള വ്യക്തിയാണ് നിയുക്ത കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്തുകൊണ്ടും സമകാലിക കേരള രാഷ്‌ട്രീയത്തിന് ‘ഒരു വാക്ക്’ ആണ് അദ്ദേഹം. പതിനഞ്ചുവര്‍ഷമായി രാഷ്‌ട്രീയത്തില്‍നിന്ന് മാറിനിന്ന് സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും, ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ മതങ്ങള്‍ ചെലുത്തുന്ന പങ്കിനെ പഠിക്കുകയും വിമര്‍ശിക്കുകയും ചെയ്തിട്ടുള്ള മതന്യൂനപക്ഷത്തിന്റെ വക്താവുകൂടി ആണ് ആരിഫ്.

1951ല്‍ ഉത്തര്‍ പ്രദേശിലെ ബുലന്ദ് ഷഹറില്‍ ജനിച്ച് ദല്‍ഹി ജെഎം സ്‌കൂള്‍, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി, ഷിയാ കോളേജ് ലക്‌നൗ എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തീകരിച്ചു. 1977ല്‍ തന്റെ 26-ാം വയസ്സില്‍ യുപി അസംബ്ലി അംഗമായി മുഖ്യധാരാ രാഷ്‌ട്രീയ രംഗപ്രവേശം. പിന്നീട് 1980-ലും, 1984-ലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഭാഗമായി ലോകസഭാ എംപിയായി. മുത്തലാഖ് ബില്ലില്‍ രാജീവ് ഗാന്ധി സര്‍ക്കാരിന്റെ നിലപാടുകളെ എതിര്‍ത്ത് രാജി സമര്‍പ്പിച്ചു. കൊണ്‍ഗ്രസ്സ് വിട്ടു ജനതാദള്‍ പാളയത്തില്‍ ചേര്‍ന്ന് വീണ്ടും 1989-ല്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ & എനര്‍ജി മന്ത്രിയായി. ജനതാ ദള്ളില്‍നിന്നും ബിഎസ്പിയിലേക്കും ചുവടുമാറ്റം. ബിഎസ്പിയില്‍ നിന്നുകൊണ്ട് 1998-ല്‍ വീണ്ടും ലോകസഭയില്‍. 2004ല്‍ ബിജെപിയില്‍ ചേര്‍ന്ന് മത്സരിച്ചുവെങ്കിലും പരാജയം ഏറ്റുവാങ്ങിയ അദ്ദേഹം 2007ല്‍ പാര്‍ട്ടിവിടുകയും രാഷ്‌ട്രീയത്തില്‍നിന്നും ഒഴിയുകയും ആയിരുന്നു.

ഇസ്ലാമിക വ്യക്തിഗതനിയമവും, വനിതാസംരക്ഷണവും ഖുര്‍ആന്‍ വിവക്ഷിക്കുന്ന രീതിയില്‍ മുറുകെപിടിച്ചു വാദിച്ചിട്ടുള്ള വ്യക്തിയാണ് ഖാന്‍. കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ മുത്തലാഖ് തീരുമാനത്തില്‍ പ്രതിഷേധിച്ച് രാജിവച്ച് സ്ഥാനം ഒഴിഞ്ഞ അദ്ദേഹം, മുത്തലാഖ് വിഷയത്തില്‍ ചുരുങ്ങിയത് മൂന്നുവര്‍ഷമെങ്കിലും ജയില്‍ശിക്ഷ വേണമെന്ന് വാദിച്ചിരുന്നു. ബിജെപി സര്‍ക്കാരിന്റെ മുത്തലാഖ് ബില്ലിനെ സ്വാഗതം ചെയ്യുകയും ഉണ്ടായി. ഇസ്ലാമിക പുനരുദ്ധാരണത്തെക്കുറിച്ച് നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിയ്‌ക്കുകയും, പ്രഭാഷങ്ങളും, ചര്‍ച്ചകളും നിരന്തരമായി സംഘടിപ്പിക്കുകയും ചെയ്തു. 

ഭിന്നശേഷിക്കാര്‍ക്കു വേണ്ടി ഖാനും പത്നി രേഷ്മയും ചേര്‍ന്ന് നടത്തുന്ന ‘സമര്‍പ്പണ്‍’ പദ്ധതി ലോകപ്രസിദ്ധമാണ്. സ്‌കൂള്‍ കാലം മുതല്‍ പുസ്തകരചനയിലും, എഴുത്തിലും, പ്രസംഗത്തിലും ശ്രദ്ധ പതിപ്പിച്ച ഖാന്‍ 2010 -ല്‍ പ്രസിദ്ധീകരിച്ച പുസ്തകം ലോകപ്രശസ്തി നേടി. അക്കാലത്തു ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ അദ്ദേഹത്തിന്റെ പുസ്തകമാണ് ‘ഝൗൃമി മിറ ഇീിലോുീൃമൃ്യ ഇവമഹഹലിഴല’െ. കൂടാതെ ദൈനദിന വാര്‍ത്താമാധ്യമങ്ങളില്‍ നിരവധി ലേഖനങ്ങളിലൂടെ ഇസ്ലാമിക പരിവര്‍ത്തനത്തെക്കുറിച്ച് നിലപാടുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഷാബാനു കേസില്‍ മുസ്ലിം വിധവകളുടെ ക്ഷേമത്തെ സംബന്ധിച്ചു സുപ്രീംകോടതിവിധിയെ ശക്തമായി അനുകൂലിച്ച വ്യക്തികൂടിയാണ.് 

മതന്യൂനപക്ഷ കേരളം എന്നും, നവോഥാന കേരളം എന്നും, നിരന്തരം പാടി ആഘോഷിക്കുമ്പോഴും, കേരളത്തില്‍ നിലനില്‍ക്കുന്ന, വളര്‍ന്നുവരുന്ന വര്‍ഗ്ഗീയ ശക്തികളെ, പ്രതികൂലഘടകങ്ങളെ ഭരണമുന്നണികള്‍ പലപ്പോഴും കണ്ടിട്ടില്ല. മതന്യൂനപക്ഷ സംരക്ഷണം മതസംരക്ഷണം മാത്രമായി മാറുകയും, മതങ്ങളുടെ അവകാശങ്ങള്‍ പ്രത്യേക വിഭാഗങ്ങള്‍ക്കായി മാത്രം സംരക്ഷിക്കപ്പെടുകയും ചെയ്തിട്ടുള്ള നാടാണ് കേരളം. വനിതാ സംരക്ഷണവും, കുട്ടികളുടെ സംരക്ഷണവും മുഖമുദ്ര ആക്കുകയും, എന്നാല്‍ പാലിക്കുവാന്‍, പാലിക്കപ്പെടുവാന്‍ കഴിയാതെ പോവുകയും ചെയ്ത സംസ്ഥാനം എന്ന് മാത്രമല്ല ഇന്ത്യന്‍ നിയമവ്യവസ്ഥയ്‌ക്കു വിരുദ്ധമായി സമാന്തര വ്യവസ്ഥാപിത നിയമങ്ങളിലൂടെ സ്ത്രീപീഡനങ്ങള്‍ അന്യോഷിച്ചു തീര്‍പ്പുകല്പിച്ച സംസ്ഥാനവും ആണ് കേരളം.

എന്തുകൊണ്ടും കേരളത്തില്‍ വളര്‍ന്നുവരുന്ന തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക്‌മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഗവര്‍ണ്ണര്‍പദവി വിനിയോഗിക്കപ്പെടും എന്ന് നമുക്ക് പ്രത്യാശിക്കാം. ആരിഫ് മൊഹമ്മദ് ഖാന്‍ ‘മതനിരപേക്ഷ- സമകാലിക’ കേരളത്തിനു ഒരു ‘വാക്കും വാഗ്ദാനവും’ ആണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

Vasthu

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

India

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

Spiritual

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

World

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

പുതിയ വാര്‍ത്തകള്‍

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

കേരളത്തിലെ പുതുതായി തുടങ്ങിയ ടിവി ചാനല്‍ അഞ്ചരക്കണ്ടികോളെജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലെ വിഷയം. മാധ്യമപ്രവര്‍ത്തകന്‍ വേണുവും അഞ്ചരക്കണ്ടി കോളെജിലെ പ്രൊഫസര്‍ റാമും (വലത്ത്) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി നിതിന്‍ രാജ് (ഇടത്ത്)

അഞ്ചരക്കണ്ടി കോളെജിലെ വിവാദത്തിലേക്ക് മൂന്നാമത്തെ വില്ലന്‍ കടന്നുവന്നതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടം

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ഈ കൊടുംചൂടിൽ പാൽ കേടാകുന്നോ ? പരിഹാരമുണ്ട് , ഇങ്ങനെ ചെയ്താൽ മതി

ജാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഈ നാളുകാർ ദേവീപ്രീതി വരുത്തണം , കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.