Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

മരണത്തെ വെല്ലുവിളിച്ച് അമരത്വം നേടി

അടിയന്തരാവസ്ഥാ പീഡിതരുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ജീവാത്മാവായി പ്രവര്‍ത്തിച്ചുവന്ന വൈക്കം ഗോപകുമാര്‍ എന്ന കെ.പി. ഗോപകുമാര്‍ മരണത്തെ വെല്ലുവിളിച്ചുകൊണ്ടുതന്നെ ഏഴു പതിറ്റാണ്ടുകാലത്തെ സഫലമായ ജീവിതം സ്വമേധയാ മരണത്തിനു നല്‍കി അനശ്വരനായി.

പി. നാരായണന്‍byപി. നാരായണന്‍
Sep 1, 2019, 02:27 am IST
inSpecial Article

അടിയന്തരാവസ്ഥാ പീഡിതരുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ജീവാത്മാവായി പ്രവര്‍ത്തിച്ചുവന്ന വൈക്കം ഗോപകുമാര്‍ എന്ന കെ.പി. ഗോപകുമാര്‍ മരണത്തെ വെല്ലുവിളിച്ചുകൊണ്ടുതന്നെ ഏഴു പതിറ്റാണ്ടുകാലത്തെ സഫലമായ ജീവിതം സ്വമേധയാ മരണത്തിനു നല്‍കി അനശ്വരനായി. അദ്ദേഹത്തെക്കുറിച്ചുള്ള ഒട്ടേറെ ഓര്‍മ്മകള്‍ മനസ്സില്‍ തിക്കിത്തിരക്കിവരുന്നു. കഴിഞ്ഞവര്‍ഷം ഒരിക്കല്‍ അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ ഫോണ്‍കോള്‍വരികയും, തനിക്കു വായില്‍ അര്‍ബുദബാധയാണെന്നും അപരിഹാര്യമായ അതിന്റെ ഫലത്തെ പ്രതീക്ഷിച്ചുകഴിയുകയാണെന്ന് പറയുകയും അതിനായി നടത്തിവരുന്ന ഉപചാരങ്ങള്‍ വിവരിച്ചുതരികയും ചെയ്തിരുന്നു. നിസ്സംഗനായിട്ടാണ് ഗോപകുമാര്‍ അതുപറഞ്ഞത്. നേരത്തെ പറഞ്ഞ സംഘടനയുടെ സംസ്ഥാനതല യോഗങ്ങളില്‍ പോയപ്പോഴൊക്കെ അദ്ദേഹത്തെ കാണുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. അടിയന്തരാവസ്ഥക്കെതിരായ സമരത്തില്‍ പങ്കെടുത്തവരും, മുന്‍ ജനസംഘ പ്രവര്‍ത്തകരുമായവരുടെ സംഗമം 2017ല്‍ കോഴിക്കോട് സാമൂതിരി ഹൈസ്‌കൂള്‍ അങ്കണത്തില്‍ നടത്തിയത്, പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ അദ്ധ്യക്ഷത വഹിച്ച ജനസംഘത്തിന്റെ പതിനാലാം ദേശീയ സമ്പൂര്‍ണ്ണ സമ്മേളനത്തിന്റെ സുവര്‍ണജയന്തി ആഘോഷിക്കാനായിരുന്നു. ഭാരതീയ ജനതാപാര്‍ട്ടിയുടെ ദേശീയ പ്രതിനിധിസഭ കോഴിക്കോട് സമ്മളിച്ചതിന്റെ പശ്ചാത്തലവും അതിനുണ്ടായിരുന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയും, ശ്രീ അമിത്ഷായും അതില്‍ മുഖ്യാതിഥികളായി. അവിടെ അടിയന്തരാവസ്ഥാപീഡിതരുടെ പ്രതിനിധിയായി ശ്രീ ഗോപകുമാര്‍ പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്, അദ്ദേഹം അക്കാലത്തു ഭൂഗര്‍ഭപ്രവര്‍ത്തനത്തിനായി സിഖുകാരന്റെ വേഷം അണിഞ്ഞതിന്റെ ഫോട്ടോ ആയിരുന്നു, പ്രധാമന്ത്രിയെത്തന്നെ അതു വിസ്മയിപ്പിച്ചു.

1968-ലോ 69-ലോ ആണ് അദ്ദേഹം സംഘപ്രചാരകനായതെന്നാണോര്‍മ്മ. ആദ്യം മാവേലിക്കരയിലും, പിന്നെ അടിയന്തരാവസ്ഥയുടെ ആരംഭംവരെ തൊടുപുഴയിലുമായിരുന്നു. ഇന്നു തൊടുപുഴയിലെ മുതിര്‍ന്ന സംഘപരിവാര്‍ പ്രവര്‍ത്തകരെല്ലാം തന്നെ അക്കാലത്ത് പ്രാര്‍ത്ഥന ചൊല്ലിപഠിച്ചവരാണ്. അന്ന് തൊടുപുഴ സംഘചാലക് ആയിരുന്ന ശ്രീ. എം.എസ്. പത്മനാഭന്‍ നായര്‍ പുത്രനിര്‍വിശേഷമായ വാത്സല്യത്തോടെയാണ് അദ്ദേഹത്തെ കരുതിയത്. ഈ ആത്മീയത ഗോപകുമാര്‍ പ്രവര്‍ത്തിച്ച എല്ലാ സ്ഥലങ്ങളിലും പുലര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

ഞാന്‍ കോട്ടയം ജില്ലാപ്രചാരകനായിരുന്ന 1965-67 കാലത്താണ് ഗോപകുമാറിനെ പരിചയപ്പെട്ടത്. ആലപ്പുഴയിലെ മുന്‍സിഫ് ആയിരുന്നു അദ്ദേഹത്തിന്റെ അച്ഛന്‍. അദ്ദേഹം അവധിക്കാലത്തു വൈക്കത്തു വന്നു താമസിക്കവേ അവിടെവച്ചാണ് പരിചയമായത്. ആലപ്പുഴയിലാണ് മൂന്നുസഹോദരങ്ങളും സ്വയംസേവകരായത്. ആലപ്പുഴയില്‍ മാത്രമല്ല, തന്റെ സ്പര്‍ശമെത്തിയ എല്ലായിടങ്ങളിലും നിശ്ശബ്ദവിചാരവിപ്ലവം സൃഷ്ടിച്ച സാക്ഷാല്‍ എം.എ. സാര്‍ ആലപ്പുഴയില്‍ പ്രചാരകനായിരിക്കെയാണ് ഗോപകുമാറും സഹോദരന്മാരും സ്വയംസേവകരായത്. കൂടെ പി.കെ. അപ്പുക്കുട്ടനുമുണ്ടായിരുന്നു. അവര്‍ ബാലന്മാരായിരുന്നപ്പോള്‍ മാര്‍ക്‌സിസ്റ്റ് വിദ്യാര്‍ത്ഥി സ്വാധീനത്തില്‍പ്പെട്ട് പൂജനീയ ഗുരുജിയുടെ ആലപ്പുഴ സന്ദര്‍ശനവേളയില്‍ പ്രതിഷേധ പ്രകടനത്തിലും പങ്കെടുത്തിരുന്നവത്രെ. അപ്പുക്കുട്ടനും ഗോപകുമാറും എം.എ. സാറിന്റെ മാന്ത്രികസ്പര്‍ശനത്തില്‍പ്പെട്ട് സ്വയംസേവകരും പിന്നീട് പ്രചാരകന്മാരുമായി.

സംഘമന്ത്രകേ ഹേ ഉദ്ഗാഥാ

അമിട് ഹമാരാ തുമസേനാതാ…  എന്ന ഗണഗീതത്തെ ഓര്‍മ്മവരുത്തുന്ന ചരിത്രം!

അടിയന്തരാവസ്ഥക്കുമുമ്പ് അദ്ദേഹം ആലപ്പുഴയിലെ പ്രചാരകനായി നിയുക്തനായി. അവിടെ ഏറ്റവും സമര്‍ത്ഥമായവിധത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനിടെയാണ് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ പിടിച്ചുനിര്‍ത്തി വളഞ്ഞത്. വളരെ സാഹസികമായ രക്ഷപ്പെടല്‍ ശ്രമം തടയാന്‍ യൂത്തന്മാരും പോലീസും ശ്രമിച്ചു. അക്കാലത്തെ എല്ലാവിധ മര്‍ദ്ദനമുറകളും പ്രയോഗിച്ചിട്ടും പോലീസുകാര്‍ക്ക് ഒന്നും ചോര്‍ത്തിയെടുക്കാന്‍ കഴിഞ്ഞില്ല. സമീപത്തെ ഹരിപ്പാട്ട് പ്രചാരകനായിരുന്ന ശ്രീ ശിവദാസനെയും പിടികൂടാന്‍ അവര്‍ക്കുകഴിഞ്ഞു. ഇരുവരെയും മര്‍ദ്ദിച്ച് ശവപ്രായമാക്കിയിട്ടും ഒന്നും വിട്ടുകിട്ടിയില്ല. ഒടുവില്‍ അഡ്വക്കേറ്റ് രാംകുമാര്‍ വഴി ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതിയില്‍ നല്‍കിയശേഷമാണ് മിസാനിയമപ്രകാരം തടങ്കലിലാക്കിയ വിവരം അറിയിച്ചത്.

അക്കാലം മുഴുവന്‍ തടവില്‍ കഴിഞ്ഞശേഷം പുറത്തുവന്ന് ഉപചാരങ്ങള്‍ തുടര്‍ന്നു, സംഘപ്രവര്‍ത്തനവും. പിന്നീട് പല പ്രവര്‍ത്തനങ്ങളും, ധാര്‍മ്മികവും, രാഷ്‌ട്രീയവുമായ സംഘനിര്‍ദ്ദേശമനുസരിച്ച് ചെയ്തുവരികയായിരുന്നു. അടിയന്തരാവസ്ഥ കഴിഞ്ഞ് അര നൂറ്റാണ്ടു പിന്നിട്ടിട്ടും അതില്‍ ക്രൂരതയും പീഡനങ്ങളും അനുഭവിച്ചു നരകതുല്യമായി കഴിയുന്നവര്‍ക്ക് സഹായം ലഭ്യമാക്കാന്‍വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന മോഹവുമായി അദ്ദേഹവും മറ്റു പീഡിതരും ചേര്‍ന്നു നടത്തിവരുന്ന പ്രവര്‍ത്തനമായ അടിയന്തരാവസ്ഥാ പീഡിത സമിതിയുടെ ജീവാത്മാവായി പ്രവര്‍ത്തിച്ചുവരവേയാണ് അര്‍ബുദബാധ തിരിച്ചറിഞ്ഞത്. അടിയന്തരാവസ്ഥക്കെതിരായ പോരാട്ടം രണ്ടാം സ്വാതന്ത്ര്യസമരമായി വാഴ്‌ത്തപ്പെടുമ്പോള്‍, സ്വാതന്ത്ര്യസമരഭടന്മാര്‍ക്കുള്ള എല്ലാ അവകാശങ്ങള്‍ക്കും അവരും അര്‍ഹരാണെന്ന വാദമായിരുന്നു ഗോപകുമാറിന്റേത്.

പുതിയ തലമുറയ്‌ക്ക് ആ കാലഘട്ടത്തിന്റെ പ്രാധാന്യവും കരാളതയും, പല കപട മുഖങ്ങളുടെയും തനിമയും പ്രകടമാക്കുന്ന ധാരാളം ഓഡിയോ, വീഡിയോ, അച്ചടി പ്രചാരണ സാമഗ്രികള്‍ അദ്ദേഹത്തിന്റെ ഉത്സാഹത്തില്‍ സാദ്ധ്യമായി. ഹിന്ദുസമാജം സമീപകാലത്ത് നേരിടുന്ന ലൗ ജിഹാദ് പോലുള്ള വിപത്തുകള്‍ക്കെതിരെയും ഗോപകുമാര്‍ ജനങ്ങളെ ജാഗരൂകരാക്കുകയും, അതിനിരയായവരുമായി നേരില്‍ സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തിരുന്നു. അവരുമായി സംസാരിക്കുമ്പോള്‍ ഗോപകുമാറിനോട് പ്രകടിപ്പിച്ച കൃതജ്ഞതാനിര്‍ഭരമായ വികാരങ്ങള്‍ പറഞ്ഞറിയാനാവാത്തതത്രേ.

മരണത്തെ വെല്ലുവിളിച്ചതിജീവിച്ച് സൂര്യമണ്ഡലം ഭേദിച്ച് ബ്രഹ്മസായുജ്യം നേടിയഗോപകുമാറിന് ആദരാഞ്ജലികള്‍! 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

പൃഥ്വിരാജ് ഇനിയൊരു ഹിറ്റ് തേടി ഹിന്ദിയില്‍…ഡിസിപിയായി പൊലീസ് വേഷത്തില്‍ പൃഥ്വിരാജ്; കരീന കപൂര്‍ നായിക; ”ദായ്‌റ’ ട്രെയിലറിന് അഭിനന്ദനം

Entertainment

എന്തുകൊണ്ടാണ് ടോക്സിക്കിനോട് ഇത്രയും ഹേറ്റ്…ഒന്നുകില്‍ നിങ്ങളുടെ തലയ്‌ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും: ഹര്‍ഷിത പിഷാരടി

Mollywood

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

India

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

Spiritual

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.