Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ.എം ബഷീര്‍ മരിച്ച് ഒരു മാസം തികയും മുമ്പ് തട്ടുപൊളിപ്പന്‍ ആഘോഷപരിപാടിയുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍; ശ്രീമൂലം ക്ലബില്‍ ഇന്ന് ആട്ടവും പാട്ടും മെഗാ നറുക്കെടുപ്പും; പ്രതിഷേധവുമായി പത്രപ്രവര്‍ത്തകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2019, 04:00 pm IST
in Kerala

തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ ഖബറിലെ മണ്ണിന്റെ നനവ് ഉണങ്ങും മുമ്പ് തട്ടുപൊളിപ്പന്‍ ആഘോഷപരിപാടികളുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ ഘടകം. വഴുതക്കാട് ശ്രീമൂലം ക്ലബില്‍ ഇന്ന് വൈകിട്ട് മൂന്നു മുതല്‍ രാത്രി ഒമ്പത് വരെയാണ് ആഘോഷപരിപാടികള്‍. ആട്ടവും പാട്ടും ഉള്‍പ്പടെയുള്ള കലാപരിപാടികളും മെഗാ നറുക്കെടുപ്പും ചടങ്ങിന് കൊഴുപ്പേകാന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

കെ.എം ബഷീര്‍ മരിച്ച് ഒരു മാസം തികയും മുമ്പ് ഇത്തരം ഒരു ആഘോഷം നടത്തുന്നതിനെതിരെ പത്രപ്രവര്‍ത്തകര്‍ തന്നെ രംഗത്ത് വന്നിട്ടുണ്ട്. എല്ലാ വര്‍ഷവും ആഗസ്റ്റ് 15നാണ് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഇത്തരത്തിലുള്ള കുടുംബസംഗമവും ആഘോഷപരിപാടികളും നടത്താറുള്ളത്. ബഷീറിന്റെ മരണം ഈ മാസം മൂന്നിന് പുലര്‍ച്ചെയാണ് സംഭവിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ ഈ സംഭവം വളരെ വൈകാരികമായാണ് കാണുന്നതും. അതുകൊണ്ടു തന്നെ കെ.എം. ബഷീര്‍ സ്മൃതിയോടെ എന്ന പേരില്‍ ഇത്തരത്തില്‍ ആട്ടവും പാട്ടുമായി ആഘോഷപരിപാടി സംഘടിപ്പിക്കുന്നതില്‍ വിവിധ കോണുകളില്‍ നിന്നും ജില്ലാ കമ്മിറ്റിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

രണ്ടു വര്‍ഷം കാലാവധിയുള്ള നിലവിലെ കമ്മിറ്റിക്ക് ഇതുവരെ കുടുംബ സംഗമം നടത്താന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം പ്രളയത്തിന്റെ പേരില്‍ മാറ്റിവച്ച കുടുംബ സംഗമം ഇക്കുറിയും പ്രളയവും ഉരുള്‍പൊട്ടലും ഉണ്ടായിട്ടും നടത്താനാണ് തീരുമാനം. ഏതാനും ആഴ്ചകള്‍ക്കകം കെയുഡബ്ലുജെ തെരഞ്ഞെടുപ്പിന് മുമ്പുള്ള പ്രഹസനമായാണ് അംഗങ്ങള്‍ ഇതിനെ നോക്കികാണുന്നത്.

എല്ലാ അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പങ്കെടുക്കാനായാണ് കുടുംബ സംഗമം പോലുള്ള പരിപാടി സംഘടിപ്പിക്കുന്നത്. എന്നാല്‍, ഇക്കുറി ശ്രീകൃഷ്ണ ജയന്തിദിനത്തില്‍ നടത്തുന്നതിനെതിരെ വിശ്വാസികളായ പത്രപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. കുട്ടികളുമായി ക്ഷേത്രങ്ങളിലും ശോഭായാത്രകളിലും പങ്കെടുക്കണമെന്നതിനാല്‍ ചടങ്ങ് മാറ്റിവെയ്‌ക്കണമെന്ന്  ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഈ ആവശ്യവും തള്ളിയാണ് നാളെ വൈകിട്ട് ആഘോഷം നിശ്ചയിച്ചിരിക്കുന്നത്. ആദ്യം തലസ്ഥാനത്തെ തന്നെ നിശാഗന്ധിയിലാണ് പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ പിന്നീട് പുതിയ വേദിയായ ശ്രീമൂലം ക്ലബിലേക്ക് മാറ്റുകയായിരുന്നു. സംസ്ഥാനത്തെ മന്ത്രിമാരും പ്രമുഖരും ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

India

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

Kerala

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

India

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

പുതിയ വാര്‍ത്തകള്‍

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.